Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

സതീഷ് കരുംകുളം by സതീഷ് കരുംകുളം
Jul 3, 2026, 11:33 am IST
in Kerala, Thiruvananthapuram
കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം: തുറമുഖത്തിന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി പ്രദേശവാസികള്‍ക്ക് തലവേദനയാകുന്നു. പന്ത്രണ്ട് വര്‍ഷം മുന്‍പ് ഏറ്റെടുത്ത് തുറമുഖത്തിന് കൈമാറിയ ഏക്കര്‍ കണക്കിന് ഭൂമിയാണ് ലക്ഷ്യം കാണാതെ കാടും പിടിച്ച് ഇഴ ജന്തുക്കളുടെയും മറ്റ് ജീവികളുടെയും താവളമായി മാറിയത്.

അന്താരാഷ്‌ട്ര തുറമുഖ നിര്‍മ്മാണ കേന്ദ്രമായ മുല്ലൂരിന് പുറമെ അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ലക്ഷ്യം വച്ച് മുക്കോല, കോട്ടുകാല്‍ എന്നിവിടങ്ങളില്‍ ഏക്കര്‍ കണക്കിന് ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് അദാനിക്ക് നല്‍കിയത്. എന്നാല്‍ ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. പുന്നക്കുളം മേഖലയിലെ നൂറ് കണക്കിന് കുടുംബങ്ങള്‍ക്കാണ് സ്ഥലം ഏറ്റെടുക്കല്‍ ഏറെ വിനയായത്.

വയലും ചതുപ്പ് നിലവുമായ 110 ഏക്കറോളം ഭൂമിയാണ് ഇവിടെ നിന്നു മാത്രം തുറമുഖ വികസനത്തിന്റെ ഭാഗമായുള്ള ഗോഡൗണ്‍ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഗോഡൗണ്‍ നിര്‍മ്മിച്ചില്ലെങ്കിലും പുലിമുട്ട് നിര്‍മ്മാണത്തിന് ആവശ്യമായ കരിങ്കല്ല് ശേഖരിച്ച് സൂക്ഷിക്കാനുള്ള സ്ഥലമായി തുടക്കത്തില്‍ ഉപയോഗിച്ചു. കുന്നുകൂട്ടിയിരുന്ന ലക്ഷക്കണക്കിന് ടണ്‍കല്ല് എടുത്തുമാറ്റിയതോടെ പുന്നക്കുളം ഭാഗം വലിയൊരു കുളമായി മാറി. വേനലിലും മഴയിലും വെള്ളം കെട്ടിക്കിടക്കുന്ന മലിനമായ കുളം കൊതുകുകളുടെ ആവാസ കേന്ദ്രമായി മാറി.

തുറമുഖ കമ്പനിക്ക് കൈമാറിയ ഭൂമിയായതിനാല്‍ പഞ്ചായത്തിനോ ആരോഗ്യ വകുപ്പിനോ ഈ മേഖലകളില്‍ കാര്യമായി ഇടപെടല്‍ നടത്താന്‍ സാധിക്കില്ല. ചതുപ്പ് നിലമായിരുന്ന ഭൂമിയിലൂടെ നിരവധി നീര്‍ച്ചാലുകളും ഒഴുകുന്നുണ്ട്. കാടും പടലും പിടിച്ച് നാശത്തിന്റെ വക്കിലായ ഇവയെല്ലാം ഇഴജന്തുക്കളുടെയും കൊതുകുകളുടെയും താവളമായി മാറി.

പരാതികള്‍ ഉയര്‍ന്നതോടെ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടെങ്കിലും തുറമുഖ നിര്‍മ്മാതാക്കള്‍ക്ക് അനക്കമില്ല. പുലിമുട്ട് നിര്‍മ്മാണത്തിനുള്ള കരിങ്കല്ല് എത്തിച്ചതില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണം അടുത്ത കാലത്ത് ഉയര്‍ന്നിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ ഇനിയുള്ള പ്രവര്‍ത്തികള്‍ കര്‍ശനമായ വ്യവസ്ഥകള്‍ക്ക് വിധേയമായേ നടത്തുവെന്നാണ് അധികൃതരുടെ വാദം.

പൊതുജനത്തിന് വിനയായി കിടക്കുന്ന കാട് വെട്ടിത്തെളിക്കലിന് പോലും തുറമുഖത്തിന്റെ അധികാരികള്‍ തയ്യാറാവുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വിശാലമായി കിടക്കുന്ന സ്ഥലത്ത് വലിയ അപകടമാണ് പതിയിരിക്കുന്നത്. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്തതും ഇവിടെയുണ്ടായിരുന്ന പുറംമ്പോക്കും കൂടി ചേര്‍ത്താല്‍ 150 ഏക്കറോളം ഭൂമിയാണ് കോട്ടുകാലില്‍ അനാഥമായി കിടക്കുന്നത്. കടല്‍ വഴിയുള്ള ചരക്ക് ഗതാഗതം കൊണ്ട് കോടികള്‍ ലഭമുണ്ടാക്കുന്ന തുറമുഖ നിര്‍മ്മാതാക്കളും സംസ്ഥാന സര്‍ക്കാരും കരയുടെ വികസനത്തെ തിരിഞ്ഞുപോലും നോക്കുന്നില്ലെന്നാണ് പരാതി. ആയിരത്തിലധികം കപ്പലുകളും ഇരുപത് ലക്ഷത്തിലധികം കണ്ടെയ്‌നറുകളും കൈകാര്യം ചെയ്ത തുറമുഖത്ത് നിന്ന് ഒരു കണ്ടെയ്‌നര്‍ പോലും കരമാര്‍ഗം കൊണ്ടുപോകാന്‍ അധികൃതര്‍ കഴിഞ്ഞിട്ടില്ല.

Tags: landVizhinjamAdaniport
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

India

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

Kerala

നിര്‍ണ്ണായക വെളിപ്പെടുത്തലുമായി അദാനി പോര്‍ട്‌സ്; മുങ്ങിയ എല്‍സ 3ക്ക് മൂന്നുഡിഗ്രി ചരിവുണ്ടായിരുന്നു

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.