Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

വികസന പ്രവർത്തനങ്ങൾ മാത്രം പോരാ, ജനങ്ങളോട് മാന്യമായി ഇടപെടാനും ചിരിക്കാനും കൂടി നേതാക്കൾ പഠിക്കണമെന്നാണ്  പിണറായി വിജയനെപ്പോലുള്ള നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട്  ഹഫീസ് ഈ കുറിപ്പിലൂടെ ഓർമ്മിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2026, 05:42 pm IST
in Kerala

തിരുവനന്തപുരം: തിരുവനന്തപുരം മേയർ അഡ്വ. വി.വി രാജേഷിന്റെ ഭരണശൈലിയെയും ജനങ്ങളോടുള്ള സമീപനത്തെയും പ്രശംസിച്ചുകൊണ്ട് എ.എച്ച്. ഹഫീസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. വികസന പ്രവർത്തനങ്ങൾ മാത്രം പോരാ, ജനങ്ങളോട് മാന്യമായി ഇടപെടാനും ചിരിക്കാനും കൂടി നേതാക്കൾ പഠിക്കണമെന്നാണ്  പിണറായി വിജയനെപ്പോലുള്ള നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട്  ഹഫീസ് ഈ കുറിപ്പിലൂടെ ഓർമ്മിപ്പിക്കുന്നത്. ഇത് രണ്ടും ചെയ്യാനറിയുന്ന തിരുവനന്തപുരം മേയര്‍ വി.വി. രാജേഷിനെപ്പോലുള്ള നേതാക്കള്‍ അടങ്ങിയ സംഘപരിവാര്‍ നാളെ കേരളം ഭരിച്ചാലും അത്ഭുതപ്പെടാനില്ലെന്നും ഹഫീസ് കുറിയ്‌ക്കുന്നു.

സംഘപരിവാറിനും ബിജെപിയ്‌ക്കും എതിരായി നിലകൊള്ളുന്ന കേരള കോണ്‍ഗ്രസ് (എം) നേതൃത്വം നല്‍കുന്ന കര്‍ഷക യൂണിയന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിട്ടുകൂടി എ.എച്ച് ഹാഫിസ് മേയര്‍ രാജേഷിനെ പ്രശംസിച്ചത് വലിയ ചര്‍ച്ചയാകുകയാണ്.രോഗിയായ ഒരു സുഹൃത്തിന്റെ ആവശ്യത്തിനായി തിരുവനന്തപുരം നഗരസഭയിലെത്തിയതായിരുന്നു ഹഫീസ്. ഒരു വർഷത്തോളമായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന ആ ഫയൽ, മേയർ വി.വി രാജേഷിന്റെ ഇടപെടലിലൂടെ മിനിറ്റുകൾക്കുള്ളിലാണ് പരിഹരിക്കപ്പെട്ടത്.

“എതിർപക്ഷത്താണെങ്കിലും മേയർ കാണിച്ച ആർജ്ജവം വലുതാണ്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പ്രൈവറ്റ് സെക്രട്ടറി മധുസൂദനൻ നായരും നഗരസഭാ സെക്രട്ടറിയും വളരെ വേഗത്തിലാണ് കാര്യങ്ങൾ നീക്കിയത്. വർഷങ്ങളായി കുടുങ്ങിക്കിടന്ന ആ ഫയൽ നിമിഷങ്ങൾക്കുള്ളിൽ ഉത്തരവായി,” ഹഫീസ് കുറിപ്പിൽ പറയുന്നു.

പിണറായി സര്‍ക്കാരിനെതിരെ ഒളിയമ്പെയ്ത് ഹഫീസ്

വികസനപ്രവർത്തനങ്ങൾ ഏറെ നടത്തിയിട്ടും, പിണറായി സർക്കാരിനെ ജനം കൈവിട്ട സാഹചര്യം അദ്ദേഹം ഇതിനൊപ്പം ഓർമ്മിപ്പിക്കുന്നു. അഞ്ചര ലക്ഷം വീടുകൾ നൽകിയിട്ടും, പെൻഷനുകളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചിട്ടും ഭരണത്തിന് തിരിച്ചടി നേരിട്ടത് നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ധാർഷ്ട്യം കൊണ്ടാണെന്നും അദ്ദേഹം തുറന്നടിച്ചു.

“എല്ലാം ചെയ്തു കൊടുത്തിട്ടും ചിരിച്ചു കാണിച്ചില്ല എന്ന് പറഞ്ഞ് പിണറായി സർക്കാരിനെ താഴെ കളഞ്ഞ സംസ്ഥാനമാണ് നമ്മുടേത്. സാധാരണക്കാർ അതിനെ വിളിക്കുന്നത് ധാർഷ്ട്യം എന്ന് തന്നെയാണ്. ചിരിക്കേണ്ടിടത്ത് ആത്മാർത്ഥമായി ചിരിക്കാനും വരുന്നവരെ ചേർത്തുനിർത്താനും നേതാക്കൾക്ക് കഴിയണം. അത് ഔദാര്യമാണെന്ന് ആർക്കും തോന്നരുത്,” ഹഫീസ് കൂട്ടിച്ചേർത്തു. അതാണ് മേയര്‍ വി.വി. രാജേഷ് ചെയ്യുന്നതെന്നും ഹഫീസ് മറ കൂടാതെ തുറന്നുപറയുന്നു.

നാളെ കേരളം സംഘപരിവാർ ഭരിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് എ.എച്ച്.ഹഫീസ്

ജനങ്ങൾക്കിടയിൽ ഇത്തരം നേതാക്കൾ ഉള്ളതുകൊണ്ടാണ് നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ പോലും അത്ഭുതപ്പെടാനില്ലെന്നും ഹഫീസ് മുന്നറിയിപ്പ് നൽകുന്നു. മുൻ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ‘സ്വാഗതത്തിന്റെ സുസ്മിതം’ എന്ന ആശയവും, കെ.എം മാണിയുടെ ജനങ്ങളോടുള്ള തുറന്ന പെരുമാറ്റവും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മേയറെ പ്രശംസിച്ചെങ്കിലും താൻ രാഷ്‌ട്രീയമായി അദ്ദേഹത്തിന്റെ എതിർപക്ഷത്ത് തന്നെ നിലകൊള്ളുമെന്നും ഹഫീസ് പറയുന്നു. എന്നാൽ രാഷ്‌ട്രീയം നോക്കാതെ ഭരണാധികാരികളെ വിലയിരുത്തുന്ന സാധാരണക്കാരന്റെ മനസ്സ് മനസ്സിലാക്കാൻ സ്വന്തം സഹപ്രവർത്തകർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Tags: Adv VV RajeshPinarayi VijayanVV RajeshLatest newsSanghparivarAH Hafeez
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)
India

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

പുതിയ വാര്‍ത്തകള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.