Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇത് പഴയ ഇന്ത്യയല്ല…ഇന്ത്യന്‍ കപ്പല്‍ ആക്രമിച്ചതിനെ ന്യായീകരിച്ച യുഎസ് വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോയ്‌ക്ക് കണക്കിന് കൊടുത്ത് ജയശങ്കര്‍

ഇന്ത്യയുടെ കപ്പല്‍ ആക്രമിച്ചതിനെ ന്യായീകരിച്ചുകൊണ്ട് ഹോര്‍മുസില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിക്കുന്നവരോട് സഹിഷ്ണുതയുണ്ടാകില്ലെന്ന മാര്‍ക്കോ റൂബിയോയുടെ വാക്കുകള്‍ക്ക് ചുട്ടമറുപടി നല്‍കി ജയശങ്കര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2026, 11:45 pm IST
in India, World

ന്യൂദല്‍ഹി: ഇത് അമേരിക്കയുടേയോ റഷ്യയുടേയോ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന പഴയ ഇന്ത്യയല്ലെന്ന് അമേരിക്കയുടെ വിദേശകാര്യസെക്രട്ടറി മാര്‍ക്ക് റൂബിയോയ്‌ക്ക് പഠിപ്പിച്ചുകൊടുത്ത് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍. ഇന്ത്യയുടെ കപ്പല്‍ ആക്രമിച്ചതിനെ ന്യായീകരിച്ചുകൊണ്ട് ഹോര്‍മുസില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിക്കുന്നവരോട് സഹിഷ്ണുതയുണ്ടാകില്ലെന്ന മാര്‍ക്കോ റൂബിയോയുടെ വാക്കുകള്‍ക്ക് ചുട്ടമറുപടി നല്‍കി ജയശങ്കര്‍.

ഇന്ത്യന്‍ കപ്പല്‍ ആക്രമിച്ചതിനെതിരായ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം മാര്‍കോ റൂബിയോയെ അറിയിച്ചിട്ടുണ്ടെന്ന് ഇരു നേതാക്കളും തമ്മില്‍ നടന്ന അരമണിക്കൂര്‍ ടെലിഫോണ്‍ സംഭാഷണത്തിന് ശേഷം ജയശങ്കര്‍ തന്റെ സമൂഹമാധ്യമപേജില്‍ കുറിച്ചു. വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണം ന്യായീകരിക്കാനാവില്ലെന്നും ജയശങ്കര്‍ തിരിച്ചടിച്ചു.

മാര്‍ക്കോ റൂബിയോയുമായുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷം സമൂഹമാധ്യമത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍ കുറിച്ചത്:

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യ വെള്ളിയാഴ്ചയും യുഎസ് ചാർജ് ഡി അഫയേഴ്‌സ് ജേസൺ മീക്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചിരുന്നു. കഴിഞ്ഞ. 48 മണിക്കൂറിനുള്ളിൽ ഇത് രണ്ടാം തവണയാണ് മീക്‌സിനെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തുന്നത് എന്നത് അമേരിക്കയ്‌ക്ക് വലിയ നാണക്കേടായി.ഇതോടെയാണ് മാര്‍ക്കോ റൂബിയോ വിദേശകാര്യമന്ത്രി ജയശങ്കറെ ഫോണില്‍ വിളിച്ച് സംസാരിച്ചതും അമേരിക്കയുടെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ചതും. പക്ഷെ ജദയശങ്കറിന്റെ മറുപടികള്‍ക്ക് മുന്‍പില്‍ റൂബിയോയ്‌ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ലെന്നതാണ് വാസ്തവം.

കഴിഞ്ഞ ദിവസം അമേരിക്കയല്ല ഇറാനാണ് ഇന്ത്യയുടെ മൂന്ന് നാവികര്‍ കൊല്ലപ്പെട്ട കപ്പല്‍ ആക്രമിച്ചതെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ യുഎസ് പ്രസിഡന്‍റ് ട്രംപ് ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇറാന്‍ ഇതിനെതിരെ ശക്തമായ വിമര്‍ശനം അഴിച്ചുവിട്ടതോടെ അമേരിക്കയുടെ മുഖം നഷ്ടപ്പെട്ടു.
“ഹോർമുസ് കടലിടുക്കിൽ ഒരു ഇന്ത്യൻ കപ്പലുമായി ബന്ധപ്പെട്ട് ഇറാനെതിരെ യുഎസ് പ്രസിഡന്റിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്,” ഇന്ത്യയിലെ ഇറാൻ എംബസി സോഷ്യൽ മീഡിയ പോസ്റ്റിൽ പ്രതികരിച്ചു. “ഒരു ആഴ്ചയ്‌ക്കുള്ളിൽ 3 ഇന്ത്യൻ കപ്പലുകൾ ആക്രമിച്ച് 3 നിരപരാധികളായ ഇന്ത്യൻ നാവികരെ കൊന്നൊടുക്കിയ യുഎസ്, ഈ ക്രൂരമായ തെറ്റില്‍ നിന്ന് പൊതുജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടത്തിയത്. അത് വളരെ ദയനീയമാണ്!” കുറ്റം ഇറാന്റെ മേല്‍ ചുമത്താനുള്ള ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച് ഇറാന്‍ എംബസി പറഞ്ഞു.

ജൂൺ 10 നാണ് ഇന്ത്യന്‍ കപ്പലിന് നേരെ വിവാദ ആക്രമണം ഉണ്ടായത്. ഒമാൻ ഉൾക്കടലിൽ വെച്ചാണ് എംടി സെറ്റെബെല്ലോ എന്ന ഇന്ത്യയുടെ ടാങ്കർ ആക്രമിക്കപ്പെട്ടത്. പലാവു പതാകയുള്ള ഒരു ടാങ്കറായിരുന്നു ഈ കപ്പൽ. കപ്പലിൽ 24 ജീവനക്കാർ ഉണ്ടായിരുന്നു, അതിൽ 21 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി, പക്ഷേ മൂന്ന് പേർ കൊല്ലപ്പെട്ടു. അമേരിക്കയാണ് ഈ കപ്പലിനെ ആക്രമിച്ചതെന്നതിന് ഇന്ത്യയ്‌ക്ക് വ്യക്തമായ തെളിവുകളുണ്ട്.

Tags: iranjaishankarLatest newsMarco RubioHormuzUS attack on Indian shipINdian ship attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)
Kerala

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)
Kerala

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

പുതിയ വാര്‍ത്തകള്‍

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

പ്ലൂട്ടോ ” ജൂലൈ 30-ന്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.