Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിര്‍ണ്ണായക വെളിപ്പെടുത്തലുമായി അദാനി പോര്‍ട്‌സ്; മുങ്ങിയ എല്‍സ 3ക്ക് മൂന്നുഡിഗ്രി ചരിവുണ്ടായിരുന്നു

സതീഷ് കരുംകുളംbyസതീഷ് കരുംകുളം
Jun 13, 2026, 12:18 pm IST
inKerala, Thiruvananthapuram

വിഴിഞ്ഞം: ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കടലില്‍ താഴ്ന്നുപോയ എംഎസ്‌സിയുടെ കണ്ടെയ്‌നര്‍ കപ്പല്‍ എല്‍സ-3യെ കുറിച്ച് നിര്‍ണ്ണായക വെളുപ്പെടുത്തലുമായി വിഴിഞ്ഞം തുറമുഖ കമ്പിനിയായ അദാനി പോര്‍ട്ട്‌സ്. കൊളംബോ വഴി വിഴിഞ്ഞത്ത് ചരക്ക് കയറ്റാനായി എത്തുമ്പോള്‍ കപ്പലിന് മൂന്ന് ഡിഗ്രി ചരിവ് കണ്ടെത്തിയതായും അപകടാവസ്ഥയെ കുറിച്ച് അന്നുതന്നെ ക്യാപ്റ്റനെയും കമ്പനിയെയും അറിയിച്ചിരുന്നതായും പോര്‍ട് വെളുപ്പെടുത്തി. എന്നിട്ടും കണ്ടെയ്‌നര്‍ നിറച്ച കപ്പല്‍ കടല്‍ പ്രക്ഷുപ്തമായ സമയത്ത് ഓടിച്ചുപോയി.

കപ്പലിന് സ്‌റ്റെബിലിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നിട്ടും ഡിജി ഷിപ്പിങിന്റെ കൃത്യമായ അനുമതി രേഖകള്‍ ഉണ്ടായിരുന്നതിനാല്‍ കപ്പല്‍ തടഞ്ഞ് വയ്‌ക്കാന്‍ കഴിഞ്ഞില്ലെന്ന് അദാനി പോര്‍ട്ട് പറഞ്ഞു. എറെ പഴക്കം ചെന്ന കപ്പല്‍ മുങ്ങിയതിനെ കുറിച്ച് തുടക്കത്തില്‍ തന്നെ മത്സ്യതൊഴിലാളികള്‍ ദുരൂഹത ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ മുഖവില കൊടുത്തില്ല. 2025 മെയ് 25 ന് എല്‍സ അറബിക്കടലില്‍ താഴ്ന്നത്.

183.91മീറ്റര്‍ നീളവും 9. 9 മീറ്റര്‍ ആഴവുമുള്ള ലൈബീരിയന്‍ രജിസ്‌ട്രേഷനുള്ള എല്‍സ കൊച്ചിക്കും ആലപ്പുഴ തോട്ടപ്പള്ളിക്കുംഇടയിലെ ഉള്‍ക്കടലില്‍ താഴുമ്പോള്‍ 29 വര്‍ഷത്തെ പഴക്കം കപ്പലിനുണ്ടായിരുന്നു. എല്‍സ- 3 പഴക്കം കഴിഞ്ഞ് കണ്ടം ചെയ്യാറായ ഒന്നായിരുന്നു എന്നാണ് വിദഗ്ദര്‍ പറയുന്നത്. കാലപ്പഴക്കത്തില്‍ മുന്നിലായിരുന്ന എല്‍സ-3 രാസവസ്തുക്കള്‍ അടങ്ങിയത് ഉള്‍പ്പെടെ 643 കണ്ടെയ്‌നറുകളുമായി യാത്ര തുടര്‍ന്നത്.

തീരത്തിനും 38 നോട്ടിക്കല്‍മൈല്‍ ഉള്‍ക്കടലില്‍ നൂറ് മീറ്ററിലധികം ആഴത്തില്‍ താഴ്ന്ന കപ്പലില്‍ ഉണ്ടായിരുന്നതില്‍ 600ല്‍പ്പരം കണ്ടെയ്‌നറുകളെ കുറിച്ച് ഇപ്പോഴും യാതൊരു അറിവുമില്ല. ഇവ കടലിന്റെ ആവാസ വ്യവസ്ഥയെയും മത്സ്യ സമ്പത്തിനെയും പ്രതികൂലമായി ബാധിക്കുമെന്നും തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകാന്‍ സാധ്യതയുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുമ്പോള്‍ പരിഹാരമാര്‍ഗ്ഗം ഉന്നതരുടെ വാക്കുകളില്‍ ഒതുങ്ങുകയാണ്.

തീരദേശ പോലീസും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും അന്വേഷണം തുടരുന്നതിനിടയില്‍ ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും സ്വന്തം നാടുകളിലേക്ക് വിമാനം കയറി. ലകപ്പല്‍ മുങ്ങിയത് മുതല്‍ തുടങ്ങിയ അന്വേഷണവും തെളിവെടുപ്പും അവസാനമില്ലാതെ തുടരുകയാണ്.

Tags: VizhinjamAdani portsMSC Elsa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

Kerala

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

Kerala

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.