Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അറിവിന്‍ നിറകുടമായിരുന്ന സഹദേവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2026, 06:12 am IST
inSamskriti

haraമഹാഭാരതത്തില്‍ അധികം ചര്‍ച്ച ചെയ്യപ്പെടാതെ പോയ ഒരു കഥാപാത്രമാണ് പഞ്ചമപാണ്ഡവനായ സഹദേവന്‍. പാണ്ഡു മഹാരാജാവിന്റെ ദ്വിതീയ ഭാര്യയായ മാദ്രിയുടെ പുത്രനാണ് സഹദേവന്‍. കുന്തീപുത്രന്മാരായ യുധിഷ്ഠിരന്‍ ധര്‍മ്മം കൊണ്ടും ഭീമന്‍ ശൗര്യം കൊണ്ടും അസ്ത്രവിദ്യയാല്‍ അര്‍ജുനനും പ്രശസ്തരായപ്പോള്‍ എന്തുകൊണ്ടോ അവര്‍ക്കൊപ്പം പ്രശസ്തിയും അംഗീകാരവും മാത്രീസുതന്മാരായ നകുലനും സഹദേവനും ലഭിച്ചില്ലെന്നതാണ് വസ്തുത.

സ്വന്തം മക്കളായ യുധിഷ്ഠിരന്‍, ഭീമന്‍, അര്‍ജുനന്‍ എന്നിവരെപ്പോലെ തന്നെ മാദ്രീ പുത്രന്മാരും കുന്തിക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. പാണ്ഡുവിന്റെയും മാദ്രിയുടെയും വേര്‍പാടിനുശേഷം കുന്തിേയാണ് നകുലനെയും സഹദേവനെയും വളര്‍ത്തിയത്. സ്വന്തം മക്കളേക്കാള്‍ കൂടുതല്‍ സ്‌നേഹവും കരുതലും കുന്തി ഇവര്‍ക്ക് നല്‍കി്.

ഏറ്റവും ശാന്തനും മിതഭാഷിയുമായിരുന്ന പാണ്ഡവനായിരുന്നു സഹദേവന്‍. അനാവശ്യമായി സംസാരിക്കാനോ സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കാനോ സഹദേവന്‍ തെല്ലും ഇഷ്ടപ്പെട്ടിരുന്നില്ല. സഹദേവന്‍ ജനിച്ചതേ അസാധാരണ അറിവോടെ ആയിരുന്നു. ഭൂതവും വര്‍ത്തമാനവും ഭാവിയും ഒരുപോലെ കാണാനുള്ള ‘ത്രികാലജ്ഞാനം’ സഹദേവനുണ്ടായിരുന്നു. മഹാഭാരത യുദ്ധം ഉള്‍പ്പെടെ നടക്കാന്‍ പോകുന്നതെല്ലാം സഹദേവന്‍ മുന്‍കൂട്ടി കണ്ടു. എന്നാല്‍, ഭാവി സംഭവങ്ങള്‍ മറ്റാരോടെങ്കിലും വെളിപ്പെടുത്തിയാല്‍ സഹദേവന്റെ തല പൊട്ടിത്തെറിക്കുമെന്ന് ശാപമുണ്ടായിരുന്നതിനാല്‍ സഹദേവന് അത് രഹസ്യമായി സൂക്ഷിക്കേണ്ടി വന്നു.

ഭാരതത്തിലെ ഏറ്റവും മികച്ച ജ്യോതിഷിയായിരുന്നു സഹദേവന്‍. ഗ്രഹഗതിയെക്കുറിച്ചും അവയുടെ സ്വാധീനത്തെക്കുറിച്ചും കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. മഹാഭാരത യുദ്ധത്തിന് മുന്‍പ് യുദ്ധം ജയിക്കാന്‍ അനുയോജ്യമായ മുഹൂര്‍ത്തം കുറിച്ചു വാങ്ങാന്‍ ദുര്യോധനന്‍ സമീപിച്ചത് ശത്രുപക്ഷത്തുള്ള സഹദേവനെയായിരുന്നു. ശത്രുവാണെന്ന് അറിഞ്ഞിട്ടും, ജ്യോതിഷധര്‍മ്മം മറക്കാതെ സഹദേവന്‍ ദുര്യോധനന് ഏറ്റവും നല്ല മുഹൂര്‍ത്തം കുറിച്ചുകൊടുത്തു. (പിന്നീട് ഭഗവാന്‍ കൃഷ്ണന്‍ യുദ്ധാരംഭ സമയത്തില്‍ മാറ്റം വരുത്തിയാണ് പാണ്ഡവ്രുടെ വിജയം ഉറപ്പാക്കിയത്).

പന്ത്രണ്ട് വര്‍ഷത്തെ വനവാസത്തിന് ശേഷമുള്ള ഒരു വര്‍ഷത്തെ അജ്ഞാതവാസത്തില്‍ വിരാട രാജാവിന്റെ കൊട്ടാരത്തില്‍ സഹദേവന്‍ ‘തന്തിപാലന്‍’ എന്ന പേരില്‍ ഗോപാലകന്‍(പശുക്കളെ നോക്കുന്നവന്‍) ആയാണ് കഴിഞ്ഞത്.
ശാന്തനെങ്കിലും സഹദേവന്‍ എതിരാളികള്‍ക്ക് ഭയമുണ്ടാക്കുന്ന പോ
രാളിയായിരുന്നു. പാണ്ഡവ സൈന്യത്തിനായി വ്യൂഹങ്ങള്‍ ചമയ്‌ക്കുന്നതില്‍ സഹദേവന്‍ വലിയ പങ്കാണ് വഹിച്ചത്. യുദ്ധത്തില്‍ ശകുനിയെ വധിച്ചതും സഹദേവനാണ്.

യുധിഷ്ഠിരന്‍ ഹസ്തിനപുരിയുടെ രാജാവായപ്പോള്‍, സഹദേവനെ പ്രധാന ഉപദേശകനായും തെക്കന്‍ പ്രദേശങ്ങളുടെ ഭരണാധികാരിയായും നിയമിച്ചു.

രാജ്യം പരീക്ഷിത്തിന് കൈമാറിയ ശേഷം പാണ്ഡവര്‍ ദ്രൗപദിയോടൊപ്പം ഹിമാലയം വഴി സ്വര്‍ഗ്ഗാരോഹണത്തിനായി യാത്ര തിരിച്ചപ്പോള്‍ യുധിഷ്ഠിരന്‍ ഒഴികെ എല്ലാവരും വീണു മരിക്കുകയായിരുന്നു. ദ്രൗപദിക്ക് ശേഷം ആദ്യം വീണ പാണ്ഡവനും സഹദേവനാണ്.

മഹാഭാരതത്തില്‍ എപ്പോഴും പിന്നണിയില്‍ മാത്രം നിന്ന കഥാപാത്രമാണ് സഹദേവന്‍. ജ്ഞാനത്തിന്റെ പ്രതീകമായാണ് വ്യാസഭഗവാന്‍ സഹദേവനെ മഹാഭാരതത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. പാണ്ഡവരുടെ വിജയത്തിന് പിന്നില്‍ സഹദേവന്റെ പിന്തുണയും ബുദ്ധിയും ജ്യോതിഷജ്ഞാനവും വഹിച്ച പങ്ക് വളരെ വലുതാണ്

Tags: MahabharataPuranasSahadeva
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -10: ദ്രോണരുടെ സ്വഭാവ മഹിമ

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ – 9: യുധിഷ്ഠിരനാണ് ധീരന്‍ 

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-8: പാണ്ഡുവിന്റെ ജീവിതദുരന്തം

Samskriti

ജരിത: മാതൃധര്‍മ്മത്തിന്റെ മഹനീയ മാതൃക

പുതിയ വാര്‍ത്തകള്‍

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.