Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

വേട്ടപ്പട്ടികളുടെ ഗണത്തിൽപെടുന്നത നായ വർഗ്ഗമാണ്‌ രാജപാളയം. തമിഴ്നാട്ടിലെ വിരുതനഗർ ജില്ലയിൽ ഉൾപ്പെടുന്ന രാജപാളയം എന്ന പട്ടണമാണ്‌ ഇതിന്റെ ജന്മദേശം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2026, 10:41 pm IST
inIndia, Special Article

ചെന്നൈ: ശൗര്യത്തിന്റെ, ആക്രമണത്തിന്റെ നായയായി അറിയപ്പെടുന്ന നായ് ജനുസ്സാണ് രാജപാളയം. പണ്ട് ബ്രിട്ടീഷുകാരും ഫ്രാന്‍സുകാരും തമ്മില്‍ ഇന്ത്യയില്‍ നടന്ന യുദ്ധമായ .കർണ്ണാട്ടിക് യുദ്ധത്തിൽ ബ്രിട്ടീഷ് പാളയത്തിലേക്ക് ആക്രമണം നടത്താൻ രാജപാളയത്തേയും ഉപയോഗിച്ചു എന്ന ചരിത്രം തന്നെ ഈ നായയുടെ ആക്രമണവീര്യത്തിന്റെ തെളിവാണ്. ബ്രിട്ടീഷ് പട്ടാളത്തിന്റെ ഉള്ളിലേക്ക് നുഴഞ്ഞു കയറി കുതിരകളെ വിരട്ടിയോടിക്കലായിരുന്നു ഈ യുദ്ധത്തില്‍ രാജപാളയം നായ്‌ക്കളുടെ റോള്‍. ഇന്ന് ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്നവരാണ് രാജപാളയം നായ്‌ക്കള്‍. നുഴഞ്ഞുകയറ്റക്കാരായ ഭീകരരെ പിടികൂടുന്നതില്‍ പ്രത്യേകവൈദഗ്ധ്യമുണ്ട് ഇവയ്‌ക്ക്.

വേട്ടപ്പട്ടികളുടെ ഗണത്തിൽപെടുന്നത നായ വർഗ്ഗമാണ്‌ രാജപാളയം. തമിഴ്നാട്ടിലെ വിരുതനഗർ ജില്ലയിൽ ഉൾപ്പെടുന്ന രാജപാളയം എന്ന പട്ടണമാണ്‌ ഇതിന്റെ ജന്മദേശം. അതിനാൽ നായയും അറിയപ്പെടുന്നത് ആ പേരിലാണ്‌. തമിഴ്നാട്ടിലെ നായക്കര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ വളര്‍ത്തുനായക്കളായിരുന്നു രാജപാളയം. ആഢ്യത്തിന്റെയും നന്മയുടെയും പ്രതീകമായാണ് ഇവര്‍ രാജപാളയത്തെ കണ്ടുപോന്നിരുന്നത്.

സവിശേഷതകള്‍

ഏകദേശം 24 മുതൽ 28 ഇഞ്ച് വരെ പൊക്കം വയ്‌ക്കുന്ന നായ ഇനമാണിത്. പൂർണ്ണ വളർച്ചയെത്തിയ നായക്ക് 30 കിലോഗ്രാം തൂക്കമുണ്ടാകും. ആണിന് പെണ്ണിനേക്കാൾ അല്പം കൂടി പൊക്കമുണ്ടാകും. വെളുപ്പ് നിറത്തിൽ മാത്രമേ വംശശുദ്ധിയുള്ള രാജപാളയത്തെ കാണാൻ സാധിക്കുകയുള്ളു. പിങ്ക് നിറത്തിലുള്ള മൂക്ക്, കടുത്ത ബ്രൗൺ നിറത്തിലുള്ള കണ്ണൂകൾ, ഏറെ നീളമില്ലാത്തതും മൃദുവായതുമായ് ചെവി എന്നിവയാണ്‌ ചില പ്രത്യേകതകൾ.

കടുവയെ കൊന്ന രാജപാളയം നായ്‌ക്കള്‍

വേട്ടപ്പട്ടികളുടെ സ്വഭാവമാണെങ്കിലും യജമാനനോട് വളരെയധികം സ്നേഹം കാണിക്കുന്നവയാണ്‌ രാജപാളയം. കാവല്‍ നായ്‌ക്കളായി നെല്‍പ്പാടങ്ങള്‍ക്കും ഫാമുകള്‍ക്കും കാവലായി രാജപാളയത്തെ ഉപയോഗിക്കാറുണ്ട്. തങ്ങളുടെ യജമാനനെ രക്ഷിക്കാന്‍ 11 രാജയപാളയം നായ്‌ക്കള്‍ ഒരു കടുവയോട് ഏറ്റുമുട്ടി അതിനെ കൊന്ന കഥ പ്രസിദ്ധമാണ്. കാട്ടുപന്നികളെ വേട്ടയാടാനും തമിഴ്നാട്ടില്‍ രാജപാളയം നായ്‌ക്കളെ ഉപയോഗിക്കാറുണ്ട്.

പക്ഷേ 18ാം നൂറ്റാണ്ടിലെ ബ്രിട്ടീഷുകാരും ഫ്രാന്‍സുകാരും തമ്മിലുള്ള യുദ്ധത്തിന് ശേഷം നാടൻ ഇനമായതിനാൽ രാജപാളയം നായ അവഗണനയിലായിരുന്നു. 1980 കളിൽ ചെന്നൈ സെയ്ദാപ്പേട്ടിൽ തുടങ്ങിയ പ്രജനനകേന്ദ്രത്തിൽ രാജപാളയം, ചിപ്പിപ്പാറ തുടങ്ങിയ നാടൻ ഇനങ്ങൾക്ക് പ്രാധാന്യം നൽകുകയും തമിഴ്നാട്ടിലെ മൃഗസം‌രക്ഷണ വകുപ്പിന്റെ സഹായത്തോടെ ‘ഡോഗ് ഷോ’കൾ സംഘടിപ്പിക്കുകയും രാജപാളയം എന്ന ജനുസ്സിനെ ആളുകൾ കൂടുതൽ അറിയാനും തുടങ്ങി

ഡാല്‍മേഷ്യന്‍ നായ്‌ക്കളുടെ പ്രജനനത്തിന് വിദേശരാജ്യങ്ങളില്‍ രാജപാളയത്തെ ഉപയോഗിച്ചിരുന്നു. തമിഴ്നാട്ടിലെ ചോളരാജാക്കന്മാരും രാജപാളയം നായ്‌ക്കളെ ഉപയോഗിച്ചിരുന്നു. വംശനാശഭീഷണി നേരിടുന്ന രാജപാളയത്തെ പ്രമുഖ ജൈവവൈവിദ്ധ്യ വിദഗ്ധൻ ഡോ. എസ് .ജിതേഷിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിൽ പന്തളത്തിനടുത്ത് പ്രവർത്തിക്കുന്ന ‘ഹരിതാശ്രമം’ പാരിസ്ഥിതിക ഗുരുകുലം & ഇക്കസഫി ബയോഡൈവേർസിറ്റി ഗവേഷണകേന്ദ്രം ഒരു രാജപാളയം സംരക്ഷണപദ്ധതി ഒരു ദശാബ്ദക്കാലമായി ഏറ്റെടുത്ത് നടത്തി വരുന്നു.

Tags: hunting dogdogTamil NaduPet DogLatest infoRajapalayalmRajapalayam dogDalmatian dog
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

Kerala

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

India

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.