Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഴുത്തിന്റെ വഴിയിലെത്തിച്ചത് ഓംകാരം: ആര്‍.എന്‍. ജോ ഡിക്രൂസ്

തപസ്യ സുവര്‍ണോത്സവ സമാപന വേദിയില്‍ സര്‍ഗ സംഗമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2026, 06:57 am IST
in Kerala
തപസ്യ സര്‍ഗോത്സവ സമാപനസാംസ്‌കാരികോത്സവം തമിഴ് എഴുത്തുകാരനും പദ്മശ്രീ ജേതാവുമായ ആര്‍.എന്‍. ജോ
ഡിക്രൂസ് ഉദ്ഘാടനം ചെയ്യുന്നു. കെ.ടി. രാമചന്ദ്രന്‍, ആര്‍. സഞ്ജയന്‍. ഡോ. സ്വപന്‍ മുഖോപാധ്യായ, പി.ആര്‍. നാഥന്‍, കെ. ലക്ഷ്മിനാരായണ്‍, ഡോ. സി. മഹേഷ്, പ്രൊഫ. പി.ജി. ഹരിദാസ്, ഗോപിനാഥ് കോലിയത്ത് എന്നിവര്‍ സമീപം

തപസ്യ സര്‍ഗോത്സവ സമാപനസാംസ്‌കാരികോത്സവം തമിഴ് എഴുത്തുകാരനും പദ്മശ്രീ ജേതാവുമായ ആര്‍.എന്‍. ജോ ഡിക്രൂസ് ഉദ്ഘാടനം ചെയ്യുന്നു. കെ.ടി. രാമചന്ദ്രന്‍, ആര്‍. സഞ്ജയന്‍. ഡോ. സ്വപന്‍ മുഖോപാധ്യായ, പി.ആര്‍. നാഥന്‍, കെ. ലക്ഷ്മിനാരായണ്‍, ഡോ. സി. മഹേഷ്, പ്രൊഫ. പി.ജി. ഹരിദാസ്, ഗോപിനാഥ് കോലിയത്ത് എന്നിവര്‍ സമീപം

കോഴിക്കോട്: എഴുത്തിന്റെ വഴിയെ തന്നെ നടത്തിയത് ഈ നാടിന്റെ നാദമാണെന്ന് വിഖ്യാത തമിഴ് സാഹിത്യകാരനും പദ്മശ്രീ ജേതാവുമായ ആര്‍.എന്‍. ജോ ഡിക്രൂസ്.

’38 വര്‍ഷം വിശപ്പാറ്റാന്‍ കടലില്‍ പണിയെടുക്കുകയായിരുന്നു. അതിനിടെ ഒഴുകിയെത്തിയ ഓംകാര നാദം, നാടിന്റെ ആ നാദം പിന്തുടര്‍ന്നാണ് എഴുത്തിലേക്ക് വന്നത്. ആ നാദം ജ്ഞാനികള്‍ കേട്ടതാണ്. അത് എഴുത്തുകാര്‍ കേട്ടതാണ്. ആ ശബ്ദത്തോട് ജ്ഞാനം ചോദിച്ച് ഭിക്ഷാപാത്രവുമായി നിന്ന ഒരു യാചകന്‍ മാത്രമാണ് ഞാന്‍. കാതോര്‍ത്ത് അറിഞ്ഞ അതേ ശബ്ദമാണ് എന്നെ എഴുത്തുകാരനാക്കിയത്. 24-ാം വയസില്‍ എഴുതാന്‍ തുടങ്ങി. ആ എഴുത്ത് എനിക്ക് ആനന്ദം പകര്‍ന്നു.

ഈ എഴുത്താണ് സുന്ദര രാമസ്വാമിയും അശോക മിത്രനും ഇരുന്ന അതേ തപസ്യയുടെ വേദിയില്‍ എന്നെ എത്തിച്ചത്, അദ്ദേഹം പറഞ്ഞു. തപസ്യ കലാസാഹിത്യവേദിയുടെ സുവര്‍ണ ജയന്തി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘സര്‍ഗാത്മകത നിറഞ്ഞ സമൂഹത്തെ തയാറാക്കുന്ന തപസ്യ എനിക്ക് വിസ്മയമാണ്. സമൂഹത്തിലെ എല്ലാ മാറ്റത്തിനും പിന്നില്‍ പോയ തലമുറയുടെ ത്യാഗമാണ്. ഇന്നത്തെ തലമുറയും അതുപോലെ ത്യാഗ നിര്‍ഭരമായാലേ നമുക്ക് വിശ്വഗുരുവാകാനാകൂ,’ ജോ ഡിക്രൂസ് പറഞ്ഞു.

‘ഞാന്‍ ഒരു ക്രൈസ്തവനാണ്. എന്നാല്‍ എന്റെയമ്മ പാലൂട്ടിപ്പകര്‍ന്ന സംസ്‌കൃതി എന്നെ പഠിപ്പിച്ചത് സ്ഥാണുമാലയ സ്വാമിയും യേശുദേവനും ഒന്നാണെന്നാണ്. ആ സംസ്‌കൃതിയാണ് ജാതിമത വേര്‍തിരിവ് പാടില്ലെന്ന ബോധം കുട്ടിക്കാലത്ത് തന്നെ എന്നിലുറപ്പിച്ചത്. ഭാരത മാതാവിന് ജയഘോഷം മുഴങ്ങുന്നത് അധരത്തില്‍ നിന്നല്ല, ഹൃദയത്തില്‍ നിന്നാണ്. അത് രാഷ്‌ട്രീയ ലാക്കോടെയുള്ള മുദ്രാവാക്യമേയല്ല,’ അദ്ദേഹം പറഞ്ഞു.

തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനായി. ഡോ. സ്വപന്‍ മുഖോപാധ്യായ മുഖ്യാതിഥിയായി. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, പി.ആര്‍. നാഥന്‍, കെ.ടി. രാമചന്ദ്രന്‍, ഡോ. സി. മഹേഷ് എന്നിവര്‍ പ്രസംഗിച്ചു. ആര്‍.എന്‍. ജോ ഡിക്രൂസിനെയും, ഡോ. സ്വപന്‍ മുഖോപാധ്യായയേയും പ്രൊഫ. പി.ജി. ഹരിദാസ് പൊന്നാടയണിയിച്ചു. നവീന്‍ കൃഷ്ണന്റെ സോപാന സംഗീതാവതരണം ഉണ്ടായി. ഗോപിക ഹരിയുടെ വന്ദേമാതരത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ഗോപി കൂടല്ലൂര്‍ നാന്ദിഗീതം ആലപിച്ചു.

Tags: തപസ്യ സുവര്‍ണോത്സവംTapasya Kala Sahitya VediTapasya 50th anniversary festivalR.N. Joe DeCruz
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാകവി അക്കിത്തം പുരസ്‌കാരം പ്രൊഫ. വി. മധുസൂദനന്‍ നായര്‍ക്ക് പ്രൊഫ. പി.ജി. ഹരിദാസ് നല്‍കുന്നു
Kerala

ഏറ്റവും മഹത്തായ കവിത ഋഗ്വേദം: വി. മധുസൂദനന്‍ നായര്‍

ഒ.വി.വിജയന്റെ സാഹിത്യദര്‍ശനത്തെക്കുറിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് ആഷാ മേനോന്‍ സംസാരിക്കുന്നു
Kerala

തപസ്യ സുവര്‍ണോത്സവം: വിജയന്റെ സാഹിത്യത്തെ മാറ്റിനിര്‍ത്താന്‍ ശ്രമം: പ്രൊഫ. കെ.പി. ശശിധരന്‍

തപസ്യ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി തമിഴ് നാടോടി നാടകം തെരുക്കൂത്ത് അരങ്ങേറിയപ്പോള്‍
Kerala

തപസ്യ സാംസ്‌കാരികോത്സവം: തെരുക്കൂത്തുമായി തമിഴ് സംഘം

രജനി സുരേഷ് രചിച്ച 'ഗന്ധമോഹിനി' കഥാസമാഹാരം, കാവാലം ശശികുമാര്‍ രചിച്ച 'സഖാവും സേവകനും' കവിതാ സമാഹാരം എന്നീ പുസ്തകങ്ങള്‍ വി. മധുസുദനന്‍ നായര്‍ പി.പി. ശ്രീധരനുണ്ണിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു
Kerala

തപസ്യ സാംസ്‌കാരികോത്സവം: മലയാളിക്ക് അഭിമാനബോധമില്ല: പി.ആര്‍. നാഥന്‍

Main Article

സര്‍ഗാത്മക ഇടപെടലുകളുടെ അമ്പതാണ്ടുകള്‍

പുതിയ വാര്‍ത്തകള്‍

409 ക്ഷേത്രങ്ങളിലും ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ മൂന്ന് മാസത്തിനുള്ളില്‍ പദ്ധതി രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

തളിപ്പറമ്പിലെ തോല്‍വിക്ക് വിചിത്രവാദങ്ങള്‍; എല്ലാക്കാലത്തും ജയിക്കുന്ന മണ്ഡലമല്ലല്ലോ എന്ന് ജില്ലാ സെക്രട്ടറി

ഗൈനക് സര്‍ജന്‍മാരുടെ സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍

ആര്‍ജി കര്‍ കേസ് അന്വേഷണത്തില്‍ വീഴ്ച: മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൈക്കൂലി കേസില്‍ അറസ്റ്റിലായ ജിമ്മി സ്‌കറിയ, ശ്രീജിത് സി.പി.

ഉടുമ്പ് കേസില്‍ ‘സെറ്റില്‍മെന്റ്’ വാഗ്ദാനം; ഒരു ലക്ഷം കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടിയില്‍

സ്വത്ത് സഹോദരന് തിരികെ ലഭിക്കുമെന്ന വ്യവസ്ഥ അസാധുവെന്ന് ഹൈക്കോടതി

പിതൃസാന്നിധ്യം സാക്ഷി... എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ ധീരബലിദാനി അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ മകള്‍ ഹൃദ്യക്ക് അമ്മ അഡ്വ. ലിഷ മധുരം നല്‍കുന്നു. മുത്തി വിനോദിനി സമീപം

ഹൃദ്യ രണ്‍ജീതിന്റെ വിജയത്തിന് പൊന്‍തിളക്കം

സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്റെ (സിസ)ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച കാര്‍ഷികമേളയും മാമ്പഴോത്സവവും ഉദ്ഘാടനം ചെയ്ത ശേഷം കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനും വിശിഷ്ടാതിഥികളും മാമ്പഴക്കൂടകളുമായി. രജത തമ്പി, എന്‍സിഡിസി റീജണല്‍ ഡയറക്ടര്‍ കെ.എന്‍. ശ്രീധരന്‍, എംഎസ്എംഇ ഡിഎഫ്ഒ ജി.എസ്. പ്രകാശ്, നിയുക്ത എംഎല്‍എ വി. മുരളീധരന്‍, തിരുവനന്തപു
രം മേയര്‍ വി.വി. രാജേഷ്, നബാര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡിനി പണിക്കര്‍, സിസ ജനറല്‍ സെക്രട്ടറി ഡോ. സി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സമീപം

കാര്‍ഷിക രംഗത്ത് ആധുനിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം: കേന്ദ്രമന്ത്രി

ലോക്കപ്പില്‍ അടിവസ്ത്രം മാത്രം കര്‍ശന നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മിഷന്‍

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.