Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

75000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് കൊളത്തൂരില്‍ ജയിക്കുമെന്ന് കരുതിയ എം.കെ. സ്റ്റാലിന്‍ വീണതെന്തുകൊണ്ട്?

2026ല്‍ 75000 വോട്ടുകളുടെ ഭൂരിപക്ഷമാണ് സ്റ്റാലിന്‍ പ്രതീക്ഷിച്ചത്.  പക്ഷെ പകരം ടിവികെയുടെ വി.എസ്. ബാബു 8795 വോട്ടുകള്‍ക്ക് സ്റ്റാലിനെ തോല്‍പിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2026, 05:59 pm IST
in India
ടിവികെ സ്ഥാനാര്‍ത്ഥി വിഎസ് ബാബു (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)

ടിവികെ സ്ഥാനാര്‍ത്ഥി വിഎസ് ബാബു (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)

ചെന്നൈ: തമിഴ്നാട്ടിലെ കൊളത്തൂര്‍ നിയോജകമണ്ഡലത്തില്‍ കുറഞ്ഞത് 75000 വോട്ടുകള്‍ക്കെങ്കിലും വിജയിക്കുമെന്ന് കരുതിയ ഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സ്റ്റാലിന്‍ ദയനീയമായി പരാജയപ്പെട്ടതിന്റെ ഞെട്ടലില്‍നിന്നും ഡിഎംകെ ഇനിയും മുക്തമായിട്ടില്ല.

കൊളത്തൂര്‍ മണ്ഡലം ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ സ്ഥിരം ജയിക്കുന്ന മണ്ഡലമാണ്. 2011ല്‍ കന്നി മത്സരത്തില്‍ വെറും 2000 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിന് ജയിച്ചുകയറിയ സ്റ്റാലി‍ന്‍ പിന്നീട് തന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. 2016ല്‍ 38000 വോട്ടുകള്‍ക്കാണ് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയെ സ്റ്റാലിന്‍ കൊളത്തൂരില്‍  തോല്‍പിച്ചത്.

2021ല്‍ വീണ്ടും സ്റ്റാലിന്‍ തന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുകയും ചെയ്തു. ഏകദേശം 70000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്റ്റാലിന്‍ ജയിച്ചത്. അതുകൊണ്ട് തന്നെ 2026ല്‍ 75000 വോട്ടുകളുടെ ഭൂരിപക്ഷമാണ് സ്റ്റാലിന്‍ പ്രതീക്ഷിച്ചത്.

പക്ഷെ പകരം ടിവികെയുടെ വി.എസ്. ബാബു 8795 വോട്ടുകള്‍ക്ക് സ്റ്റാലിനെ തോല്‍പിക്കുകയായിരുന്നു. വിജയ് തരംഗത്തേക്കാള്‍ ഡിഎംകെയ്‌ക്ക് ഉള്ളിലെ തമ്മിലടിയാണ് ഇതിന് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മറ്റൊന്ന് സ്വേച്ഛാധിപതികളായ നേതാക്കള്‍ക്ക് താഴെത്തട്ടിലുള്ള ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന തിരിച്ചടിയാണ്.

താഴെ തലങ്ങളില്‍ കുട്ടിനേതാക്കള്‍ തമ്മില്‍ വരെ ഡിഎംകെയില്‍ തമ്മിലടിയുണ്ട്. ഡിഎംകെയുടെ ഏരിയ സെക്രട്ടറിമാര്‍ ബൂത്ത് തലങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചില്ലെന്നും പരാതിയുണ്ട്. കൊളത്തൂര്‍ മണ്ഡലത്തിന്റെ ചുമതലയുള്ള ഡിഎംകെയുടെ  ഒരു മുന്‍ കേന്ദ്രമന്ത്രി പാര്‍ട്ടിയ്‌ക്കുള്ളില്‍ തന്‍റേതായ ഒരു അധികാരശൃംഖലസ്ഥാപിച്ചിട്ടുണ്ടെന്ന് പറയുന്നു. ഇതും ഒരു പ്രശ്നമായി. പാര്‍ട്ടിയിലെ താഴെ തലത്തിലെ നേതാക്കള്‍ക്ക് സ്റ്റാലിനുമായി നേരിട്ട് ബന്ധപ്പെടാനുള്ള വഴി ഈ കേന്ദ്രമന്ത്രി അടച്ചുകളഞ്ഞതും പലരിലും രോഷമുണ്ടാക്കിയതായി പറയുന്നു.  എല്ലാ സ്വേച്ഛാധിപതികളായ നേതാക്കള്‍ക്കും സംഭവിക്കുന്ന ദുര്യോഗമാണ് സ്റ്റാലിനും ഇവിടെ സംഭവിച്ചത്.

ഈ മന്ത്രി തടയിട്ടത് മൂലം താഴെ തട്ടിലുള്ള നേതാക്കള്‍ക്ക് സ്റ്റാലിനോട് നേരിട്ട് സങ്കടം പറയാനുള്ള വഴി അടഞ്ഞുപോയി. പകരം സ്റ്റാലിനും ജനങ്ങള്‍ക്കും ഇടയിലുള്ള ദല്ലാളായി ഈ മന്ത്രി മാറി. പല നേതാക്കള്‍ക്കും സംഭവിക്കുന്ന പ്രശ്നമാണിത്. വിജയം വരുമ്പോള്‍ ജനങ്ങളുമായി അകലുകയും തനിക്ക് വേണ്ടി ജനങ്ങളോട് സംസാരിക്കാന്‍ ദല്ലാള്‍മാരെ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന സ്ഥിതി. ഇത് പിന്നീട് ഇത്തരം നേതാക്കള്‍ക്ക് ജനങ്ങളില്‍ നിന്നും വലിയ തിരിച്ചടി കിട്ടാന്‍ കാരണമാകും.

സ്റ്റാലിന്റെ എതിരാളി വിഎസ് ബാബു ചില്ലറക്കാരനല്ല. 2011ല്‍ സ്റ്റാലിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച നേതാവാണ് അന്ന് ഡിഎംകെയില്‍ ആയിരുന്ന വി.എസ്. ബാബു. അദ്ദേഹത്തിന് കൊളത്തൂരിലെ ഡിഎംകെ നേതാക്കളെയും താഴെത്തട്ടിലുള്ള ഡിഎംകെ അനുഭാവികളായ ജനങ്ങളെയും നല്ലതുപോലെ അറിയാം. വി.എസ്. ബാബുവിന് സ്റ്റാലിന്റെ പാര്‍ട്ടിയ്‌ക്കുള്ളിലെ പ്രശ്നങ്ങള്‍ നന്നായി അറിയാമായിരുന്നു. 2006 മുതല്‍ 2011 വരെ പുരുസവാല്‍കം പ്രദേശത്തെ എംഎല്‍എ കൂടിയായിരുന്നു വി.എസ്. ബാബു.

കോടികളുടെ വികസനം കൊളത്തൂരിലേക്ക് കൊണ്ടുവന്നു എന്ന്  സ്റ്റാലിന്‍ അവകാശപ്പെടുമ്പോഴും താഴേത്തട്ടിലേക്ക് ഈ വികസനം എത്തിയില്ലെന്ന് പറയുന്നു. റോ‍ഡ്, മലിനജലം എന്നീ പ്രശ്നങ്ങള്‍ 15 വര്‍ഷം മുന്‍പ് എങ്ങിനെയാണോ അങ്ങിനെ തന്നെ തുടരുകയാണ്. ഡിഎംകെ നേതാക്കാള്‍ ചില ഫോട്ടോ ഷൂട്ടുകള്‍ നടത്തി മണ്ഡലത്തില്‍ വികസനം നടത്തിയെന്ന് കൃത്രിമമായി റിപ്പോര്‍ട്ടുകള്‍ ഒരുക്കുകയായിരുന്നു. അസംതൃപ്തരായ ഡിഎംകെ അണികള്‍ ഒന്നടങ്കം കളംമാറ്റിച്ചവിട്ടുകയായിരുന്നു.

വോട്ടൊന്നിന് 5000 രൂപയും ഫലിച്ചില്ല
സ്റ്റാലീന്‍ വോട്ട് പിടിക്കാന്‍ നടത്തുന്ന മറ്റൊരു ശ്രമമാണ് വോട്ടൊന്നിന് 5000 രൂപ വരെ നല്‍കുന്ന രീതി. പലപ്പോഴും സാധാരണ ജനം വോട്ടെടുപ്പ് ദിവസം കിട്ടുന്ന ഈ തുക പ്രതീക്ഷിച്ചിരിക്കുറുണ്ടത്രെ. ഇക്കുറിയും ഇത് നല്‍കിയെന്ന് ചില വൃത്തങ്ങള്‍ പറയുന്നു. പക്ഷെ ജനം ഇക്കുറി പണം വാങ്ങിയെങ്കിലും ടിവികെയുടെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വിസില്‍ ചിഹ്നത്തില്‍ വോട്ട് കുത്തി. അങ്ങിനെ തമിഴ്നാട്ടില്‍ നിന്നും വോട്ടിന് പണം എന്ന സംസ്കാരത്തിനും വലിയൊരു തിരിച്ചടി കിട്ടി.

Tags: MK StalinLatest newsTamil Nadu assembly election2026VS babuKolathur assemblyDMK leader StalinStalin lost
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)
India

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

Kerala

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

Kerala

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

India

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.