Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2026, 12:57 pm IST
in Kerala, Idukki

മൂലമറ്റം: ഇടുക്കി നിയോജകമണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) നേതാവ് റോഷി അഗസ്റ്റിനെ തറ പറ്റിച്ചത് പൊള്ളയായ വാഗ്ദാനങ്ങളും അവകാശവാദങ്ങളും. ഇടുക്കിയില്‍ നിന്ന് ഈസിയായി ജയിച്ചു കയറാമെന്ന് വിചാരിച്ച റോഷിയെ വോട്ടര്‍മാര്‍ അറിഞ്ഞ് തോല്‍പ്പിക്കുകയായിരുന്നു. കാല്‍ നൂറ്റാണ്ടായി ഇടുക്കിയെ നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്ന റോഷി അഗസ്റ്റിന്റെ പതനം ഏറെ ആഴത്തിലുള്ളതായി.

ജലവിഭവ വകുപ്പ് കൈകാര്യം ചെയ്തിട്ടും ഡാമുകളുടെ നാടായ ഇടുക്കിക്ക് വേണ്ടി ഒന്നും ചെയ്യാതിരുന്നതിലൂടെ തോല്‍വി ചോദിച്ചു വാങ്ങുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരുന്നതിന് തൊട്ടുമുമ്പ് മേണ്ഡലത്തില്‍ നിരവധി ഉദ്ഘാടന മാമാങ്കം നടത്തിയപ്പോഴാണ് ഇങ്ങനെയൊക്കെ പദ്ധതികള്‍ ഉണ്ടായിരുന്നോയെന്ന് നാട്ടുകാര്‍ പരസ്പരം ചോദിച്ചത്. പലര്‍ക്കും പദ്ധതികളുടെ പേര് പോലും അറിയില്ലായിരുന്നു. ഭാവനയിലുള്ള പദ്ധതികള്‍ പേര് നല്‍കി നടപ്പിലാക്കിയെന്ന രീതിയില്‍ പൊള്ളയായ അവകാശവാദങ്ങള്‍ പ്രചരിപ്പിച്ചുള്ള വലിയ പരസ്യ ബോര്‍ഡുകളും മണ്ഡലത്തിലുടനീളം സ്ഥാപിച്ചിരുന്നു.

151 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കിയെന്നാണ് പരസ്യ ബോര്‍ഡിലൂടെ അവകാശപ്പെട്ടിരുന്നത്. ഇതില്‍ പറയുന്ന പദ്ധതികളില്‍ ഒന്നുപോലും നേരാം വണ്ണം നടപ്പിലാക്കിയിട്ടില്ല. കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡ് കുത്തിപ്പൊളിച്ചതല്ലാതെ പദ്ധതി പ്രാവര്‍ത്തികമായില്ല. ഫണ്ട് മുഴുവന്‍ വകമാറ്റി ചെലവിട്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ടൂറിസത്തിന് വേണ്ടി എന്തെങ്കിലും ചെയ്തുവെന്ന് വരുത്തി തീര്‍ക്കാനായി കുളമാവ് വടക്കേപ്പുഴ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു. മൂന്ന് തുഴ ബോട്ട് കൊണ്ടുവന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ 2 ആഴ്ചപോലും ബോട്ട് വെള്ളത്തില്‍ ഇറങ്ങിയില്ല.

മൂലമറ്റം ഫയര്‍ സ്റ്റേഷന് 5 കോടി കൊടുത്തതായി റോഷി അഗസ്റ്റിന്‍ പറയുന്നു. എന്നാല്‍ ഇപ്പോഴും പരിമിത സൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ്. 6.8 കോടി അനുവദിച്ചുവെന്ന് പറഞ്ഞ മൂലമറ്റം കോട്ടമല റോഡും പ്രാവര്‍ത്തികമായില്ല. 6.75 കോടി നല്‍കിയെന്ന് പറയുന്ന മണപ്പാടി പാലം പെയിന്റടിച്ചതല്ലാതെ ഒന്നും ചെയ്തില്ല. 1.85 കോടി മുടക്കി എന്നു പറയുന്ന ഗ്രാമീണ റോഡുകള്‍ എല്ലാം തകര്‍ന്ന നിലയിലാണ്. നടപ്പിലാക്കാത്ത പദ്ധതികള്‍ നടപ്പിലാക്കി എന്നവകാശപ്പെട്ട് ജനങ്ങളുടെ ഓര്‍മ്മശക്തിയെ പരീക്ഷിച്ച റോഷി അഗസ്റ്റിനെ ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തുകയായിരുന്നുവെന്നാണ് മണ്ഡലത്തിലുടനീളം ജനങ്ങളില്‍ നിന്നുയരുന്ന അഭിപ്രായങ്ങള്‍.

Tags: electionidukkiRoshi Augustine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

India

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

News

പാകിസ്ഥാനിൽ ഗിൽജിത്- ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതം എതിർപ്പ് അറിയിച്ചു

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.