ന്യൂദല്‍ഹി: കോണ്‍ഗ്രസ് വെറും അസലാം അലൈക്കും കോണ്‍ഗ്രസായി മാറിയെന്ന് വിമര്‍ശനം. അസമില്‍ ജയിച്ച കോണ്‍ഗ്രസിന്റെ 19 സ്ഥാനാര്‍ത്ഥികളില്‍ 18 പേരും മുസ്ലിങ്ങള്‍. അസമില്‍ എത്രത്തോളം ബംഗ്ലാദേശിലെയും മ്യാന്‍മറിലെയും മുസ്ലിങ്ങള്‍ ബംഗാള്‍ വഴി കടന്നുവന്നു എന്നതിന്റെ സൂചനയാണ് ഈ മാറ്റത്തിന് പിന്നില്‍.
ഇനി കേരളത്തിലെ കാര്യം എടുക്കാം. കേരളത്തില്‍ പുതുതായി ജയിച്ച 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യുഡിഎഫ് പക്ഷത്താണെന്നത് ശ്രദ്ധേയമാണ്. ഇതില്‍ 22 പേർ മുസ്ലിം ലീഗിനെ (IUML) പ്രതിനിധീകരിക്കുമ്പോള്‍ 8 പേർ കോണ്‍ഗ്രസ് ടിക്കറ്റിലാണ് വിജയിച്ചവരാണ്.
ഇപ്പോഴേ അസമിലെയും കേരളത്തിലെയും കോണ്‍ഗ്രസിലെ ഈ മുസ്ലിം ആധിപത്യം വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് കഴിഞ്ഞു. ഈ രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിലും കോണ്‍ഗ്രസ് ഉള്‍പ്പെെട്ട മുന്നണിയിലും മുസ്ലിം സമുദായത്തില്‍ നിന്നുള്ള ജനപ്രതിനിധികളുടെ എണ്ണം വലിയ തോതില്‍ വർദ്ധിച്ചിരിക്കുന്നു. ഇത് കോണ്‍ഗ്രസിനെ ഒരു മതേതര പാര്‍ട്ടി എന്ന് വിളിക്കാന്‍ തന്നെ നാണക്കേടുണ്ടാക്കുന്ന വിധത്തിലാണ് ഈ മുസ്ലിം ആധിപത്യം.
കോണ്‍ഗ്രസ് ഇത്തവണ അസമില്‍ 20 മുസ്ലിം സ്ഥാനാർത്ഥികളെയാണ് മത്സരരംഗത്തിറക്കിയത്. അതില്‍ 18 പേരും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇതെല്ലാം മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളാണ്. ലക്ഷക്കണക്കിന് ബംഗ്ലാദേശി, മ്യാന്‍മര്‍ രാജ്യങ്ങളില്‍ നിന്നും അനധികൃതമായി കുടിയേറിയവരാണ് അസമില്‍ നിറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ പ്രദേശത്തെ ഏഴ് സംസ്ഥാനങ്ങളെയും മുസ്ലിം ഭൂരിപക്ഷപ്രദേശമാക്കാന്‍ ശ്രമം നടക്കുകയാണ്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ വെട്ടിമുറിച്ച് ബംഗ്ലാദേശിനോട് ചേര്‍ക്കും എന്ന് ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമി നേതാക്കള്‍ മാത്രമല്ല, ഇപ്പോള്‍ തീഹാര‍് ജയിലില്‍ കഴിയുന്ന ജെഎന്‍യുവിലെ മുന്‍ ഇടത് വിദ്യാര്‍ത്ഥി നേതാവും ഇക്കാര്യം പ്രസംഗിച്ചതാണ്. ഇന്ത്യയെ വിഘടിപ്പിക്കാനുള്ള അതിശക്തമായ നീക്കത്തിന് പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും പൂര്‍ണ്ണ പിന്തുണയുമുണ്ട്.
കേരളം മറ്റൊരു കശ്മീരാകുമെന്ന യോഗിയുടെ മുന്നറിയിപ്പും ഈ വേളയില്‍ ഓര്‍മ്മിക്കേണ്ടതാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ജനാധിപത്യമാര്‍ഗ്ഗത്തിലൂടെ ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയില്ല എന്നറിയാം. അപ്പോള്‍ കലാപത്തിലൂടെ അത് സാധിച്ചെടുക്കാനാണ് ശ്രമം. ഇതിന് അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികള്‍ പണം വാരിവലിച്ചെറിയുകയാണ്. ഈ കലാപം മുസ്ലിങ്ങളിലൂടെ മാത്രമേ സാധ്യമാകൂ എന്നും കോണ്‍ഗ്രസിനും മറ്റ് വിഘടിത ശക്തികള്‍ക്കും അറിയാം. അതിനാണ് അവര്‍ കോപ്പുകൂട്ടുന്നത്.
എന്തായാലും ബംഗ്ലാദേശിലെയും അസമിലെയും ഈ ഭരണമാറ്റം വരാനിരിക്കുന്ന അനധികൃത മുസ്ലിം കുടിയേറ്റത്തിന് തടയിടുമെന്ന് ആശ്വസിക്കാം.
















