Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്പിക്ക് പുതുജീവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2026, 07:30 am IST
in Kerala

കൊല്ലം: ചവറ മുതല്‍ ചവറ വരെയുള്ള പാര്‍ട്ടിയെന്ന് ഒരുഘട്ടത്തില്‍ നെഹ്‌റു വിശേഷിപ്പിച്ച പാര്‍ട്ടിയാണ് ആര്‍എസ്പി. കഴിഞ്ഞ ഒരു പതിറ്റാണ്ടായി പാര്‍ട്ടിക്ക് നിയമസഭയില്‍ പ്രാതിനിധ്യമില്ല. ആകെയുള്ളത് കൊല്ലം ലോകസഭാ സീറ്റ് മാത്രമാണ്. ഇതില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ തുടര്‍ച്ചയായി വിജയിക്കുന്നതിനാലാണ് സിപിഎമ്മിന്റെ പല വെല്ലുവിളികളും ആര്‍എസ്പി അതിജീവിച്ചത്.

അഞ്ചിടങ്ങളില്‍ മത്സരിച്ചെങ്കിലും ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ വിജയിക്കാന്‍ ആര്‍എസ്പിക്കായത് പാര്‍ട്ടിക്ക് തന്നെ പുതുജീവനായി. ഇരവിപുരം, ചവറ, കുന്നത്തൂര്‍ മണ്ഡലങ്ങളിലാണ് ജയിച്ചത്. മൂന്നിടത്തും എല്‍ഡിഎഫിനെ മികച്ച മാര്‍ജിനിലാണ് തോല്‍പ്പിച്ചത്. എട്ട് സീറ്റില്‍ മത്സരിച്ച് ആറു സീറ്റില്‍ ജയിച്ച 1980ല്‍ ആര്‍എസ്പി മൂന്ന് ശതമാനം വോട്ടാണ് നേടിയത്. 1987ല്‍ അഞ്ച് സീറ്റിലും 1991ല്‍ രണ്ട് സീറ്റിലും 1996ല്‍ അഞ്ച് സീറ്റിലും വിജയിച്ചു. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നീ മൂന്ന് ജില്ലകളില്‍ വേരോട്ടമുള്ള ഈ പാര്‍ട്ടിയെ ശിഥിലമാക്കുന്നതില്‍ സിപിഎം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ഇടതുസ്വഭാവത്തില്‍ നിന്നുള്ള സിപിഎമ്മിന്റെ വ്യതിയാനത്തെ കാലാകാലങ്ങളില്‍ ചൂണ്ടിക്കാട്ടിയതോടെയാണ് ഈ വൈര്യം മൂര്‍ച്ഛിച്ചത്.

നാല്‍പ്പതുകളില്‍ ഇടത് പാര്‍ട്ടിയായി രൂപീകരിച്ച ആര്‍എസ്പി പില്‍ക്കാലത്ത് പല പിളര്‍പ്പുകളേയും നേരിട്ടു. 1970ല്‍ കോണ്‍ഗ്രസ് പങ്കാളിത്തമുള്ള മുന്നണിയില്‍ ആര്‍എസ്പി ചേര്‍ന്നത് കേന്ദ്രകമ്മിറ്റി ഒക്ടോബര്‍ മൂന്നിന് ചേര്‍ന്ന യോഗത്തില്‍ വിലക്കി. ബൂര്‍ഷ്വ പാര്‍ട്ടിയായ കോണ്‍ഗ്രസുമായി ചേരുന്നത് നയവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണിത്. എന്നാല്‍ ഇതിനെതിരെ പ്രതികരിച്ച് കേരള ഘടകം പാര്‍ട്ടിവിട്ടു. ഇത് കേരളത്തില്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായി. ശ്രീകണ്ഠന്‍ നായര്‍, ടി.കെ. ദിവാകരന്‍, ബേബി ജോണ്‍ എന്നിവരായിരുന്നു നേതൃത്വം. അതേസമയം ദേശീയ ആര്‍എസ്പി പി. പരമേശ്വരന്റ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ഈ വിഭാഗം സിപിഎമ്മുമായി യോജിച്ചു. എന്നാല്‍ ഇതിനിടയില്‍ കേരളഘടകം ആര്‍എസ്പിക്ക് സംസ്ഥാനപാര്‍ട്ടിയായി ഇലക്ഷന്‍ കമ്മിഷന്റെ അംഗീകാരം കിട്ടി. എന്നാല്‍ 1979ല്‍ കേരള ആര്‍എസ്പി ഇടത് മുന്നണിയില്‍ ചേര്‍ന്നപ്പോള്‍ ശ്രീകണ്ഠന്‍ നായരുടെ ഗ്രൂപ്പ് എതിര്‍ത്തു. പിന്നീട് പിളര്‍പ്പായി. ശ്രീകണ്ഠന്‍ഗ്രൂപ്പ് 1981ല്‍ യുഡിഎഫില്‍ ചേര്‍ന്നു. ബേബി ജോണിന്റെ ആര്‍എസ്പി എല്‍ഡിഎഫില്‍ തുടര്‍ന്നു. മറ്റ് രണ്ട് ആര്‍എസ്പികളും കാലക്രമേണ ഇല്ലാതായി. 1998ലാണ് ബേബി ജോണിന്റെ ആര്‍എസ്പി പിളര്‍ന്നത്. ഇങ്ങനെയുണ്ടായ ആര്‍എസ്പി ബേബിജോണ്‍ വിഭാഗം പിന്നീട് ഒന്നര പതിറ്റാണ്ട് മുമ്പ് ഷിബുവിന്റെ നേതൃത്വത്തില്‍ ഔദ്യോഗിക ആര്‍എസ്പിയില്‍ ലയിക്കുകയായിരുന്നു.

 

Tags: RSPNK Premachandran MPshibu baby johnKerala assembly election 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

Kerala

പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോണ്‍, അഭിലാഷിന് 5 ദിവസത്തിനുളളില്‍ വീണ്ടും സ്ഥലംമാറ്റം

Kerala

വാഴച്ചാലിൽ എത്തിയ വനംമന്ത്രിയെ തടഞ്ഞ് കാട്ടാന; പോലീസും ഉദ്യോഗസ്ഥരുമെത്തി ആനയെ തുരത്തി മന്ത്രിക്ക് വഴിയൊരുക്കി

Kerala

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

Kerala

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

പുതിയ വാര്‍ത്തകള്‍

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.