Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആര്‍എസ്പിക്ക് പുതുജീവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2026, 07:30 am IST
inKerala

കൊല്ലം: ചവറ മുതല്‍ ചവറ വരെയുള്ള പാര്‍ട്ടിയെന്ന് ഒരുഘട്ടത്തില്‍ നെഹ്‌റു വിശേഷിപ്പിച്ച പാര്‍ട്ടിയാണ് ആര്‍എസ്പി. കഴിഞ്ഞ ഒരു പതിറ്റാണ്ടായി പാര്‍ട്ടിക്ക് നിയമസഭയില്‍ പ്രാതിനിധ്യമില്ല. ആകെയുള്ളത് കൊല്ലം ലോകസഭാ സീറ്റ് മാത്രമാണ്. ഇതില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ തുടര്‍ച്ചയായി വിജയിക്കുന്നതിനാലാണ് സിപിഎമ്മിന്റെ പല വെല്ലുവിളികളും ആര്‍എസ്പി അതിജീവിച്ചത്.

അഞ്ചിടങ്ങളില്‍ മത്സരിച്ചെങ്കിലും ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ വിജയിക്കാന്‍ ആര്‍എസ്പിക്കായത് പാര്‍ട്ടിക്ക് തന്നെ പുതുജീവനായി. ഇരവിപുരം, ചവറ, കുന്നത്തൂര്‍ മണ്ഡലങ്ങളിലാണ് ജയിച്ചത്. മൂന്നിടത്തും എല്‍ഡിഎഫിനെ മികച്ച മാര്‍ജിനിലാണ് തോല്‍പ്പിച്ചത്. എട്ട് സീറ്റില്‍ മത്സരിച്ച് ആറു സീറ്റില്‍ ജയിച്ച 1980ല്‍ ആര്‍എസ്പി മൂന്ന് ശതമാനം വോട്ടാണ് നേടിയത്. 1987ല്‍ അഞ്ച് സീറ്റിലും 1991ല്‍ രണ്ട് സീറ്റിലും 1996ല്‍ അഞ്ച് സീറ്റിലും വിജയിച്ചു. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നീ മൂന്ന് ജില്ലകളില്‍ വേരോട്ടമുള്ള ഈ പാര്‍ട്ടിയെ ശിഥിലമാക്കുന്നതില്‍ സിപിഎം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ഇടതുസ്വഭാവത്തില്‍ നിന്നുള്ള സിപിഎമ്മിന്റെ വ്യതിയാനത്തെ കാലാകാലങ്ങളില്‍ ചൂണ്ടിക്കാട്ടിയതോടെയാണ് ഈ വൈര്യം മൂര്‍ച്ഛിച്ചത്.

നാല്‍പ്പതുകളില്‍ ഇടത് പാര്‍ട്ടിയായി രൂപീകരിച്ച ആര്‍എസ്പി പില്‍ക്കാലത്ത് പല പിളര്‍പ്പുകളേയും നേരിട്ടു. 1970ല്‍ കോണ്‍ഗ്രസ് പങ്കാളിത്തമുള്ള മുന്നണിയില്‍ ആര്‍എസ്പി ചേര്‍ന്നത് കേന്ദ്രകമ്മിറ്റി ഒക്ടോബര്‍ മൂന്നിന് ചേര്‍ന്ന യോഗത്തില്‍ വിലക്കി. ബൂര്‍ഷ്വ പാര്‍ട്ടിയായ കോണ്‍ഗ്രസുമായി ചേരുന്നത് നയവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണിത്. എന്നാല്‍ ഇതിനെതിരെ പ്രതികരിച്ച് കേരള ഘടകം പാര്‍ട്ടിവിട്ടു. ഇത് കേരളത്തില്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായി. ശ്രീകണ്ഠന്‍ നായര്‍, ടി.കെ. ദിവാകരന്‍, ബേബി ജോണ്‍ എന്നിവരായിരുന്നു നേതൃത്വം. അതേസമയം ദേശീയ ആര്‍എസ്പി പി. പരമേശ്വരന്റ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ഈ വിഭാഗം സിപിഎമ്മുമായി യോജിച്ചു. എന്നാല്‍ ഇതിനിടയില്‍ കേരളഘടകം ആര്‍എസ്പിക്ക് സംസ്ഥാനപാര്‍ട്ടിയായി ഇലക്ഷന്‍ കമ്മിഷന്റെ അംഗീകാരം കിട്ടി. എന്നാല്‍ 1979ല്‍ കേരള ആര്‍എസ്പി ഇടത് മുന്നണിയില്‍ ചേര്‍ന്നപ്പോള്‍ ശ്രീകണ്ഠന്‍ നായരുടെ ഗ്രൂപ്പ് എതിര്‍ത്തു. പിന്നീട് പിളര്‍പ്പായി. ശ്രീകണ്ഠന്‍ഗ്രൂപ്പ് 1981ല്‍ യുഡിഎഫില്‍ ചേര്‍ന്നു. ബേബി ജോണിന്റെ ആര്‍എസ്പി എല്‍ഡിഎഫില്‍ തുടര്‍ന്നു. മറ്റ് രണ്ട് ആര്‍എസ്പികളും കാലക്രമേണ ഇല്ലാതായി. 1998ലാണ് ബേബി ജോണിന്റെ ആര്‍എസ്പി പിളര്‍ന്നത്. ഇങ്ങനെയുണ്ടായ ആര്‍എസ്പി ബേബിജോണ്‍ വിഭാഗം പിന്നീട് ഒന്നര പതിറ്റാണ്ട് മുമ്പ് ഷിബുവിന്റെ നേതൃത്വത്തില്‍ ഔദ്യോഗിക ആര്‍എസ്പിയില്‍ ലയിക്കുകയായിരുന്നു.

 

Tags: RSPNK Premachandran MPshibu baby johnKerala assembly election 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

Kerala

പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോണ്‍, അഭിലാഷിന് 5 ദിവസത്തിനുളളില്‍ വീണ്ടും സ്ഥലംമാറ്റം

Kerala

വാഴച്ചാലിൽ എത്തിയ വനംമന്ത്രിയെ തടഞ്ഞ് കാട്ടാന; പോലീസും ഉദ്യോഗസ്ഥരുമെത്തി ആനയെ തുരത്തി മന്ത്രിക്ക് വഴിയൊരുക്കി

Kerala

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

Kerala

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.