Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2026, 11:50 pm IST
in Kerala, India

കൊച്ചി: സുപ്രീംകോടതി ഉത്തരവിന്റെ മറവില്‍, വയറ് നിറയെ പൊറോട്ടയും ബീഫും കഴിപ്പിച്ച ശേഷമാണ് പിണറായി സര്‍ക്കാര്‍ ബിന്ദു അമ്മിണിയേയും കനക ദുര്‍ഗയേയും ഹിന്ദുക്കളുടെ പരിപാവനമായ, യുവതികള്‍ക്ക് പ്രവേശനം നിഷിദ്ധമായിട്ടുള്ള, ശബരിമലയില്‍ പിടിച്ചുകയറ്റിയത്. അങ്ങനെ പരമപവിത്രമായ സന്നിധാനത്തെ അശുദ്ധമാക്കി.

ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ചെന്ന് ഇവിടെയാണോ നിങ്ങളുടെ കൃഷ്ണന്‍ ഇരിക്കുന്നത് എന്നാണ് സഖാവ് പിണറായി വിജയന്‍ പുച്ഛത്തോടെ ശ്രീകോവിലിലേക്ക് കൈചൂണ്ടി ആരാഞ്ഞത്. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന മന്ത്രിമാര്‍ കൈക്കുമ്പിളില്‍ തീര്‍ത്ഥം വാങ്ങി നിലത്ത് ഒഴിച്ചു കളഞ്ഞതും ഭക്തര്‍ മറക്കില്ല. ക്ഷേത്രത്തില്‍ പാര്‍ട്ടിയുടെ വിപ്ലവഗാനങ്ങള്‍ പാടിച്ചതും, ക്ഷേത്ര സംസ്‌കാരത്തെ അവഹേളിച്ചതും ആരും മറന്നിട്ടില്ല. ഹിന്ദു ആരാധനാമൂര്‍ത്തികളെ ഇസ്ലാമിസ്റ്റുകള്‍ അടക്കമുള്ളവര്‍ അവഹേളിച്ചപ്പോള്‍ അവരെ സംരക്ഷിച്ചതും അവര്‍ക്ക് ആവേശം പകര്‍ന്നതും കമ്മ്യൂണിസ്റ്റുകളായിരുന്നു. ഹിന്ദുവിരുദ്ധരായ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ജനങ്ങള്‍ നല്‍കിയ ചുട്ടമറുപടിയാണ് തെര. ഫലം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലുണ്ടായതിനേക്കാള്‍, വമ്പന്‍ തിരിച്ചടിയാണ് ഇപ്പോള്‍ ലഭിച്ചത്.

എം.കെ. സ്റ്റാലിന്റെയും മകന്‍ ഉദയനിധി സ്റ്റാലിന്റെയും കാര്യവും വ്യത്യസ്ഥമല്ല. സനാതന ധര്‍മ്മം മലമ്പനി, ഡെങ്കു, കൊറോണ എന്നീ പകര്‍ച്ചവ്യാധി പോലെയാണെന്നും അതിനെ ഉന്മൂലനം ചെയ്യണമെന്നുമാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഉദയനിധി സ്റ്റാലിന്‍ പൊതുവേദിയില്‍ പ്രസംഗിച്ചത്. ഇത് രാജ്യമെങ്ങും വലിയ വിവാദമായിട്ടും ഖേദം പ്രകടിപ്പിക്കാന്‍ പോലും ഇവര്‍ തയ്യാറായിട്ടുമില്ല. ഇസ്ലാമിസ്റ്റുകളെയും പെന്തക്കോസ്ത് പാസ്റ്റര്‍മാര്‍രെയും കൂടെക്കൂട്ടിയ സ്റ്റാലിന്‍ പാസ്റ്റര്‍മാര്‍ക്ക് വേണ്ട എല്ലാ ഒത്താശകളും ചെയ്തു നല്‍കി. തിരുപ്രംകുണ്ഡ്രം ശ്രീസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ കാര്‍ത്തിക ദീപം തെളിയിക്കാനുള്ള കോടതി ഉത്തരവു പോലും കാറ്റില്‍പ്പറത്തി, ദീപം തെളിക്കുന്നത് തടഞ്ഞ സ്റ്റാലിന്‍ സര്‍ക്കാര്‍, വഖഫ് നിയമത്തിന്റെ പേരില്‍ ക്ഷേത്രഭൂമിയടക്കം ഇസ്ലാമിസ്റ്റുകള്‍ കൈയേറിയിട്ടും അതിനെ അനുകൂലിക്കുകയായിരുന്നു. കൈയേറ്റം ഒഴിപ്പിക്കാന്‍ തയ്യാറായുമില്ല. തിരുപ്രംകുണ്ഡ്രം ക്ഷേത്രത്തിനു സമീപം ദര്‍ഗയില്‍ നമാസ് നടത്തുന്നതിന് സ്റ്റാലിന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അതിന് സംരക്ഷണവുമേകി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഏഴായിരത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റമ്പിയത്.

മമതയും അങ്ങേയറ്റത്തെ ഹിന്ദുവിരുദ്ധതയാണ് കാണിച്ചിരുന്നത്. ശ്രീരാമകൃഷ്ണ മിഷനിലെയടക്കം സംന്യാസിമാരെ അവഹേളിച്ച് പ്രസംഗിച്ച മമത ഇസ്ലാമിസ്റ്റുകള്‍ക്കു വേണ്ടി ഈ സംഘടനകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 2025 മാര്‍ച്ചില്‍ ഒരു പൊതുപരിപാടിയില്‍ ഹിന്ദുമതം കെട്ട മതമാണെന്നാണ് മമത വിശേഷിപ്പിച്ചത്. മുഹറത്തിന് സൗകര്യം ഒരുക്കാന്‍ വേണ്ടി ദുര്‍ഗാ പൂജാ സമയത്ത് വിഗ്രഹ നിമജ്ജനത്തിന് മമത നിയന്ത്രണം ഏര്‍പ്പെടുത്തിയതും വലിയ വിവാദമായിരുന്നു. രാമനവമി, ദുര്‍ഗാപൂജകള്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടവരെ സംരക്ഷിച്ചതും മമതയാണ്. മമതയുടെ ഹിന്ദുവിരുദ്ധത ബംഗാളില്‍ വലിയ ചര്‍ച്ച തന്നെ ആയിട്ടുണ്ട്. പിണറായിയും മമതയും ഒരുതരത്തില്‍ ജയിച്ചുവെങ്കിലും അവരുടെ പാര്‍ട്ടികള്‍ തോറ്റു തുന്നംപാടി. തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ മാത്രമല്ല ഡിഎംകെയും തോറ്റു.

ശബരിമലയിലെ കട്ടിളപ്പാളി അടക്കം കട്ടതും അത് വിറ്റു കാശാക്കിയതും എല്ലാം സിപിഎം ഭരണകാലത്താണ്. സിപിഎം നേതാക്കളായ എ. പദ്മകുമാര്‍, എന്‍. വാസു, പി.എസ്. പ്രശാന്ത് എന്നിവരായിരുന്നു ആ സമയങ്ങളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍, സിപിഐ നേതാവ് കെ.പി. ശങ്കരദാസ് അന്ന് ദേവസ്വം അംഗമായിരുന്നു. സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനായിരുന്നു ദേവസ്വം മന്ത്രി.

Tags: pinarayiStalinMamataAssembly Election 2026Anti Hindus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സായോണി മമതയെ കൈവിട്ടത് നിയമിച്ച് ദിവസങ്ങള്‍ക്കകം, പകരക്കാര്‍ എത്രകാലം തുടരും!

News

28 ൽ 19 എംപിമാരും ടിഎംസിയിൽ മമതയ്‌ക്ക് എതിര്, ‘വിമതർ’ക്കൊപ്പം യൂസഫ് പഠാനും

India

സ്റ്റാലിന്റെ വഴിയേ തന്നെയാണ് ഞങ്ങളുമെന്ന് ടിവികെ : തിരുപ്പുറകുണ്ഡ്രത്തിൽ കാർത്തികദീപം തെളിയിക്കാൻ അനുവദിക്കില്ല : ഭക്തരെ വെല്ലുവിളിച്ച് വിജയ് സർക്കാർ

India

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

India

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.