Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2026, 11:50 pm IST
in Kerala, India

കൊച്ചി: സുപ്രീംകോടതി ഉത്തരവിന്റെ മറവില്‍, വയറ് നിറയെ പൊറോട്ടയും ബീഫും കഴിപ്പിച്ച ശേഷമാണ് പിണറായി സര്‍ക്കാര്‍ ബിന്ദു അമ്മിണിയേയും കനക ദുര്‍ഗയേയും ഹിന്ദുക്കളുടെ പരിപാവനമായ, യുവതികള്‍ക്ക് പ്രവേശനം നിഷിദ്ധമായിട്ടുള്ള, ശബരിമലയില്‍ പിടിച്ചുകയറ്റിയത്. അങ്ങനെ പരമപവിത്രമായ സന്നിധാനത്തെ അശുദ്ധമാക്കി.

ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ചെന്ന് ഇവിടെയാണോ നിങ്ങളുടെ കൃഷ്ണന്‍ ഇരിക്കുന്നത് എന്നാണ് സഖാവ് പിണറായി വിജയന്‍ പുച്ഛത്തോടെ ശ്രീകോവിലിലേക്ക് കൈചൂണ്ടി ആരാഞ്ഞത്. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന മന്ത്രിമാര്‍ കൈക്കുമ്പിളില്‍ തീര്‍ത്ഥം വാങ്ങി നിലത്ത് ഒഴിച്ചു കളഞ്ഞതും ഭക്തര്‍ മറക്കില്ല. ക്ഷേത്രത്തില്‍ പാര്‍ട്ടിയുടെ വിപ്ലവഗാനങ്ങള്‍ പാടിച്ചതും, ക്ഷേത്ര സംസ്‌കാരത്തെ അവഹേളിച്ചതും ആരും മറന്നിട്ടില്ല. ഹിന്ദു ആരാധനാമൂര്‍ത്തികളെ ഇസ്ലാമിസ്റ്റുകള്‍ അടക്കമുള്ളവര്‍ അവഹേളിച്ചപ്പോള്‍ അവരെ സംരക്ഷിച്ചതും അവര്‍ക്ക് ആവേശം പകര്‍ന്നതും കമ്മ്യൂണിസ്റ്റുകളായിരുന്നു. ഹിന്ദുവിരുദ്ധരായ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ജനങ്ങള്‍ നല്‍കിയ ചുട്ടമറുപടിയാണ് തെര. ഫലം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലുണ്ടായതിനേക്കാള്‍, വമ്പന്‍ തിരിച്ചടിയാണ് ഇപ്പോള്‍ ലഭിച്ചത്.

എം.കെ. സ്റ്റാലിന്റെയും മകന്‍ ഉദയനിധി സ്റ്റാലിന്റെയും കാര്യവും വ്യത്യസ്ഥമല്ല. സനാതന ധര്‍മ്മം മലമ്പനി, ഡെങ്കു, കൊറോണ എന്നീ പകര്‍ച്ചവ്യാധി പോലെയാണെന്നും അതിനെ ഉന്മൂലനം ചെയ്യണമെന്നുമാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഉദയനിധി സ്റ്റാലിന്‍ പൊതുവേദിയില്‍ പ്രസംഗിച്ചത്. ഇത് രാജ്യമെങ്ങും വലിയ വിവാദമായിട്ടും ഖേദം പ്രകടിപ്പിക്കാന്‍ പോലും ഇവര്‍ തയ്യാറായിട്ടുമില്ല. ഇസ്ലാമിസ്റ്റുകളെയും പെന്തക്കോസ്ത് പാസ്റ്റര്‍മാര്‍രെയും കൂടെക്കൂട്ടിയ സ്റ്റാലിന്‍ പാസ്റ്റര്‍മാര്‍ക്ക് വേണ്ട എല്ലാ ഒത്താശകളും ചെയ്തു നല്‍കി. തിരുപ്രംകുണ്ഡ്രം ശ്രീസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ കാര്‍ത്തിക ദീപം തെളിയിക്കാനുള്ള കോടതി ഉത്തരവു പോലും കാറ്റില്‍പ്പറത്തി, ദീപം തെളിക്കുന്നത് തടഞ്ഞ സ്റ്റാലിന്‍ സര്‍ക്കാര്‍, വഖഫ് നിയമത്തിന്റെ പേരില്‍ ക്ഷേത്രഭൂമിയടക്കം ഇസ്ലാമിസ്റ്റുകള്‍ കൈയേറിയിട്ടും അതിനെ അനുകൂലിക്കുകയായിരുന്നു. കൈയേറ്റം ഒഴിപ്പിക്കാന്‍ തയ്യാറായുമില്ല. തിരുപ്രംകുണ്ഡ്രം ക്ഷേത്രത്തിനു സമീപം ദര്‍ഗയില്‍ നമാസ് നടത്തുന്നതിന് സ്റ്റാലിന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അതിന് സംരക്ഷണവുമേകി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഏഴായിരത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റമ്പിയത്.

മമതയും അങ്ങേയറ്റത്തെ ഹിന്ദുവിരുദ്ധതയാണ് കാണിച്ചിരുന്നത്. ശ്രീരാമകൃഷ്ണ മിഷനിലെയടക്കം സംന്യാസിമാരെ അവഹേളിച്ച് പ്രസംഗിച്ച മമത ഇസ്ലാമിസ്റ്റുകള്‍ക്കു വേണ്ടി ഈ സംഘടനകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 2025 മാര്‍ച്ചില്‍ ഒരു പൊതുപരിപാടിയില്‍ ഹിന്ദുമതം കെട്ട മതമാണെന്നാണ് മമത വിശേഷിപ്പിച്ചത്. മുഹറത്തിന് സൗകര്യം ഒരുക്കാന്‍ വേണ്ടി ദുര്‍ഗാ പൂജാ സമയത്ത് വിഗ്രഹ നിമജ്ജനത്തിന് മമത നിയന്ത്രണം ഏര്‍പ്പെടുത്തിയതും വലിയ വിവാദമായിരുന്നു. രാമനവമി, ദുര്‍ഗാപൂജകള്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടവരെ സംരക്ഷിച്ചതും മമതയാണ്. മമതയുടെ ഹിന്ദുവിരുദ്ധത ബംഗാളില്‍ വലിയ ചര്‍ച്ച തന്നെ ആയിട്ടുണ്ട്. പിണറായിയും മമതയും ഒരുതരത്തില്‍ ജയിച്ചുവെങ്കിലും അവരുടെ പാര്‍ട്ടികള്‍ തോറ്റു തുന്നംപാടി. തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ മാത്രമല്ല ഡിഎംകെയും തോറ്റു.

ശബരിമലയിലെ കട്ടിളപ്പാളി അടക്കം കട്ടതും അത് വിറ്റു കാശാക്കിയതും എല്ലാം സിപിഎം ഭരണകാലത്താണ്. സിപിഎം നേതാക്കളായ എ. പദ്മകുമാര്‍, എന്‍. വാസു, പി.എസ്. പ്രശാന്ത് എന്നിവരായിരുന്നു ആ സമയങ്ങളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍, സിപിഐ നേതാവ് കെ.പി. ശങ്കരദാസ് അന്ന് ദേവസ്വം അംഗമായിരുന്നു. സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനായിരുന്നു ദേവസ്വം മന്ത്രി.

Tags: pinarayiStalinMamataAssembly Election 2026Anti Hindus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ വീഴ്‌ത്താൻ നടന്ന് ഒടുവിൽ കൂട്ടത്തോടെ വീണു ; ഹിന്ദുക്കൾ ഒന്നിച്ചതോടെ തകർന്നത് സനാതന വിരുദ്ധരായ മൂന്ന് മുഖ്യമന്ത്രിമാർ

India

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

സുവേന്ദു അധികാരി
India

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

India

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

India

ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബംഗാളില്‍ വീണ്ടും താമരവിരിയുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ടിയാവേശം

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.