Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

എസ് ഡിപിഐ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറുമെന്ന് ഫക്രൂദ്ദീന്‍ അലി. മുസ്ലീം ലീഗിനേക്കാള്‍ ശക്തമായ പാര്‍ട്ടിയായി എസ് ഡിപി ഐ മാറും.- ഫക്രുദ്ദീന്‍ അലി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2026, 01:44 am IST
in Kerala

തിരുവനന്തപുരം:: എസ് ഡിപിഐ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറുമെന്ന് ഫക്രൂദ്ദീന്‍ അലി. മുസ്ലീം ലീഗിനേക്കാള്‍ ശക്തമായ പാര്‍ട്ടിയായി എസ് ഡിപി ഐ മാറും.- ഫക്രുദ്ദീന്‍ അലി പറയുന്നു.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. പണ്ടത്തെ മുസ്ലിം ലീഗ് എസ് ഡിപിഐയേക്കാള്‍ മൗലിക വാദികളായിരുന്നു. രാജ്യം വിഭജിക്കണമെന്ന് വരെ പറഞ്ഞവരായിരുന്നു മുസ്ലിം ലീഗ്. ആ മുസ്ലിം ലീഗ് പിന്നീട് ദേശീയവാദി മുസ്ലിങ്ങളായി മാറി. അതുപോലെ എസ് ഡിപിഐയും മാറും.- ഫക്രുദ്ദീന്‍ അലി പറയുന്നു.

മുസ്ലിം ലീഗ് നബി പരമ്പരയില്‍ നിന്നും വരുന്നവരാണ്. അതിനാല്‍ അവരുടെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴുകയില്ല. ഇപ്പോള്‍ ഇവിടെ ഒരു കുടുംബമാണ് അതിനെ നയിക്കുന്നത്. കുട്ടിമാളു അമ്മ കെപിസിസി നേതാവായ കാലത്ത് പുറത്ത് നിന്നും കോണ്‍ഗ്രസിന് ലീഗ് പിന്തുണ നല്‍കിയിരുന്നു. ഇതോടെ ലീഗിനെ ചത്ത കുതിര എന്ന് വിളിച്ച നെഹ്രു ലീഗിനെ ദേശീയസ്നേഹമുള്ള പാര്‍ട്ടി എന്ന് വിളിച്ചു. ഇതോടെയാണ് മുസ്ലിം ലീഗ് ദേശീയസ്നേഹികളായി മാറി. സിഎച്ച് മുഹമ്മദ് കോയ എല്ലാം കടുത്ത ദേശീയവാദികളാണ്.- ഫക്രുദ്ദീന്‍ അലി പറഞ്ഞു.

യുഡിഎഫ് ഉണ്ടായപ്പോള്‍ അതില്‍ ലീഗ് പ്രധാനപങ്കുവഹിച്ചു. അച്യുതമേനോനെ മുഖ്യമന്ത്രിയാക്കാന്‍ ലീഗ് പ്രധാനപങ്കുവഹിച്ചു. ഇഎംസിനെ പിടി്ച് അവര്‍ മലപ്പുറം ജില്ല വാങ്ങിച്ചു. ഇഎംഎസ് മുസ്ലിംലീഗിനോട് അന്ന് രണ്ട് ഓപ്ഷന്‍ നല്‍കി. നിങ്ങള്‍ക്ക് മലപ്പുറം ജില്ല വേണോ അതോ മദ്യം നിരോധിക്കണോ? തങ്ങള്‍ക്ക് മലപ്പുറം ജില്ല മതിയെന്ന് അന്ന് ലീഗ് പറഞ്ഞു. -ഫക്രുദ്ദീന്‍ അലി പറഞ്ഞു.

പിന്നീട് സര്‍ക്കാരില്‍ പൊതുമാരമത്ത് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവ പിടിച്ചുവാങ്ങി. നിറയെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിച്ചു. അതിന് ശേഷം ഗള്‍ഫ് ബൂം വന്നപ്പോള്‍ ലീഗ് നിരവധി മുസ്ലിങ്ങളെ ഗള്‍ഫിലേക്ക് പറഞ്ഞയച്ചു. അവര്‍ക്ക് ഗള്‍ഫില്‍ മികച്ച ജോലി നല്‍കി. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ പൊതുവേ അധികാരത്തില്‍ നിന്നും അകന്നുനിന്നപ്പോള്‍, കേരളത്തില്‍ എപ്പോഴും മുസ്ലിങ്ങള്‍ അധികാരത്തോടൊപ്പം നിന്നു. – ഫക്രുദ്ദീന്‍ അലി പറഞ്ഞു.

പലപ്പോഴും കരുണാകരന്‍ പിടിവാശിക്കാരനായിരുന്നു. കരുണാകരനെ ചോദ്യം ചെയ്യാന്‍ മുസ്ലിംലീഗിന് ധൈര്യമില്ലായിരുന്നു. അതോടെയാണ് അവര്‍ കോണ്‍ഗ്രസില്‍ മറ്റൊരു നേതാവിനെ തേടിയത്. അങ്ങിനെയാണ് ഉമ്മന്‍ചാണ്ടി ആ ഒഴിവിലേക്ക് കയറിവരുന്നത്. അങ്ങിനെ മുസ്ലിംലീഗ് കരുണാകനെ പുറത്താക്കി. ഉമ്മന്‍ചാണ്ടിക്ക് കോണ‍്ഗ്രസിനെ കയ്യിലൊതുക്കണമായിരുന്നു. അതും നടന്നു. – ഫക്രുദ്ദീന്‍ അലി പറയുന്നു.

പക്ഷെ കരുണാകരന്‍ എന്ന ശക്തനായ നേതാവ് വീണ് ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്നു. പക്ഷെ ഇവിടെ മുസ്ലിംലീഗിന്റെ അധികാരത്തിലെ പിടി ശക്തമായി. അങ്ങിനെയാണ് അവര്‍ അഞ്ചാം മന്ത്രിസ്ഥാനം വരെ ചോദിക്കുന്നതില്‍ എത്തി. മുസ്ലീംലീഗ് ഇങ്ങിനെ അധികാരം കയ്യാളാന്‍ തുടങ്ങിയതോടെയാണ് കേരളത്തില്‍ ലീഗിനെ പലരും വെറുത്തുതുടങ്ങിയത്. ക്രിസ്ത്യന്‍ ജനതയും കാര്യമായി ലീഗിനെ വെറുക്കാന്‍ തുടങ്ങി.-ഫക്രുദ്ദീന്‍ അലി പറയുന്നു.

ഇന്ത്യയെ രണ്ട് കഷണങ്ങളാക്കി മാറ്റണമെന്നാണ് മുസ്ലിം ലീഗ് പറഞ്ഞതെങ്കില്‍ ഇന്ത്യയെ 13 കഷണമായി മാറ്റണമെന്ന് വാദിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അങ്ങിനെ വിഭജിക്കപ്പെട്ടാല്‍ തെലുങ്കാനയും കേരളയും ഉള്‍പ്പെടെ തെക്കേയിന്ത്യ ഭരിക്കാമെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കള്‍ കരുതിയത്. പക്ഷെ അത് നടന്നില്ല. ഫര്കുദ്ദീന്‍ അലി പറയുന്നു.

Tags: sdpiMuslim LeagueKerala PoliticsFakruddin AliLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രണയം നിരസിക്കപ്പെട്ടാല്‍ ഇങ്ങിനെ ചെയ്യാമോ? കാമുകിയുടെ വീടിന് ബോംബെറിഞ്ഞ് കാമുകന്‍

India

ടിഎംസിയിൽ ആഭ്യന്തരകലാപം, പിളരുമോ ? മമതയുടെ ദീർഘകാല സഹായി കകോലി ഘോഷ് ദസ്തിദാർ പാർട്ടി സ്ഥാനം രാജിവച്ചു

India

ജയ്സാല്‍മീറില്‍ കണ്ടെത്തിയത് 500 പശുക്കളുടെ ജഡങ്ങള്‍…ഭീതിയില്‍ രാജസ്ഥാനിലെ ഈ നഗരം

Kerala

കേരളത്തില്‍ ഭരണം കിട്ടിയപ്പോള്‍ പകല്‍ ലീഗും രാത്രി പോപ്പുലര്‍ ഫ്രണ്ടും ആകാം:

Kerala

അട്ടപ്പാടി മധുക്കേസ്: ഒന്നാം പ്രതി ഹസ്സനെ വെറുതെ വിട്ടു, ഇതിനെതിരെ അപ്പീല്‍ പോകുമെന്ന് മധുവിന്റെ കുടുംബം

പുതിയ വാര്‍ത്തകള്‍

പ്രതിരോധമില്ലാത്തവരുടെ മേല്‍ സംഘടിത ശക്തിയുടെ ആക്രമണം: കോടതി

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

മന്ത്രി എസ്. കീര്‍ത്തന, വാര്‍ത്താസമ്മേളനങ്ങളില്‍ ചിരിച്ചു കൊണ്ട് മറുപടി പറയുന്ന ഐജി ആര്‍.വി. രമ്യാ ഭാരതി

ബലാത്സംഗക്കേസ്: വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിയുടേയും ഐജിയുടെയും ചിരി വിവാദമാകുന്നു

ഐപിഎല്‍: യോഗ്യരാകാന്‍ ആര്‍സിബി-ടൈറ്റന്‍സ്

ദ്യോക്കോ ഡാന്‍സ് തുടങ്ങി; റൈബാക്കിനയ്‌ക്കും തകര്‍പ്പന്‍ തുടക്കം, വാവ്‌റിങ്ക പുറത്ത്

ഗുജറാത്തിനെതിരെ കേരളത്തിനായി പോയിന്റ് നേട്ടത്തിനായുള്ള ലിയയുടെ കുതിപ്പ്‌

കേരള വനിതകള്‍ക്ക് തുടര്‍ച്ചയായ മൂന്നാം ജയം; പുരുഷ ടീം നോക്കൗട്ടില്‍

ലാ റോജ 26; റയല്‍ താരങ്ങളില്ലാതെ സ്പാനിഷ് പട

മെസി കളിക്കിടെ പരിക്കേറ്റ് പിന്‍വാങ്ങി

ഓരോ ദിവസവും ഓരോ റെക്കോഡുമായി ലാലേട്ടന്റെ ദൃശ്യം 3…. മൂന്നാം ദിവസം​ 362k ടിക്കെറ്റ് ബുക്കിങ്.

എന്താണ് ഭൃഗുസംഹിത? ജ്യോതിഷത്തില്‍ ഇതിന്റെ പ്രാധാന്യം എന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.