Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

പണ്ടുകാലത്ത് കൂറുമാറ്റ നിയമം ഉണ്ടായിരുന്നില്ല. തിരഞ്ഞെടുക്കപ്പെടുന്നവർ അവരുടെ ഇഷ്ടം പോലെ ആയാ റാം ഗയാ റാം ആയി പാർട്ടികൾ മാറിയിരുന്നു .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2026, 07:19 pm IST
in India
വി.പി. സിങ്ങ് (ഇടത്ത്)

വി.പി. സിങ്ങ് (ഇടത്ത്)

ന്യൂദല്‍ഹി: പണ്ടുകാലത്ത് കൂറുമാറ്റ നിയമം (Anti-defection law) ഉണ്ടായിരുന്നില്ല. തിരഞ്ഞെടുക്കപ്പെടുന്നവർ അവരുടെ ഇഷ്ടം പോലെ ആയാ റാം ഗയാ റാം ആയി പാർട്ടികൾ മാറിയിരുന്നു . പക്ഷെ രാജീവ് ഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസില്‍ ഒരു പിളർപ്പുണ്ടായി. വി പി സിംഗിന്റെ നേതൃത്വത്തിൽ ഭരണമാറ്റം ഉണ്ടായാലോ എന്ന് ഭീതി ഉണ്ടായി . അപ്പോഴാണ് ആദ്യമായി കൂറുമാറ്റ നിയമം നിലവിൽ വന്നത്. കോണ്‍ഗ്രസിന്റെ അരക്ഷിതാവസ്ഥയില്‍ നിന്നും ഉണ്ടായതാണ് കൂറുമാറ്റ നിരോധനനിയമം. അക്കാലഘട്ടത്തില്‍ കോണ്‍ഗ്രസില്‍ നിന്നും അടിക്കടി നേതാക്കള്‍ രാജിവെച്ച് പുറത്തുപോകുന്ന സ്ഥിതിവിശേഷം ഉണ്ടായിരുന്നു. ഇതൊഴിവാക്കാനായിരുന്നു ഈ നിയമം കൊണ്ടുവന്നത്.  കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ പുറത്തുപോകാതിരിക്കുക എന്നതായിരുന്നു ഈ കൂറുമാറ്റ നിരോധനനിയമത്തിന്റെ ലക്ഷ്യം.

1985ല്‍ ഭരണഘടനയുടെ 52ാം ഭേദഗതി എന്ന നിലയിലാണ് കൂറുമാറ്റ നിരോധന നിയമം (ആന്‍റി ഡിഫക്ഷന്‍ ലോ) കൊണ്ടുവന്നത്. അന്നത്തെ നിയമപ്രകാരം മൂന്നിൽ ഒന്ന് അംഗങ്ങൾ പാർട്ടി മാറിയാൽ അത് കൂറുമാറ്റമായി കണക്കാക്കിയിരുന്നില്ല മറിച്ച് പാർട്ടിയിലെ പിളർപ്പ് ആയി കണക്കാക്കിയിരുന്നു. പിന്നീട് വാജ്പായ് ഭരണകാലത്താണ് മൂന്നിൽ ഒന്ന് എന്നത് മൂന്നിൽ രണ്ട് എന്നാക്കി മാറ്റിയത് . 1984ല്‍ ഇന്ദിരാഗാന്ധി വധത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിന് രാജീവ് ഗാന്ധി ജയിച്ചുവെങ്കിലും അദ്ദേഹത്തിന് വി.പി. സിങ്ങിന്റെ നീക്കങ്ങളില്‍ സംശയമുണ്ടായിരുന്നു. ഇതാണ് കൂറുമാറ്റ നിരോധനനിയമം കൊണ്ടുവരാന്‍ രാജീവ് ഗാന്ധിയെ പ്രേരിപ്പിച്ചത്.

1984ല്‍ ആകെയുള്ള 541 സീറ്റുകളില്‍ 414 സീറ്റുകള്‍ കോണ്‍ഗ്രസ് തൂത്തൂവാരി. ഇന്ദിരാഗാന്ധിയുടെ വധവും അതിന് ശേഷം ദല്‍ഹിയില്‍ സിഖുകാര്‍ക്ക് നേരെ കോണ്‍ഗ്രസ് നേതാക്കളുടെ ഒത്താശയോടെ നടന്ന സിഖ് വിരുദ്ധ കലാപത്തിനും ശേഷമാണ് ഈ ലോക് സഭാ തെരഞ്ഞെടുപ്പ് നടന്നത്. എന്തായാലും വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തുമോ എന്ന് ഭയന്ന് കൂറുമാറ്റ നിരോധനം നടപ്പാക്കിയെങ്കിലും 1985ല്‍ വി.പി. സിംഗ് കോണ്‍ഗ്രസ് വിട്ട് പോയില്ല. പകരം 1987ല്‍ ആണ് വി.പി. സിംഗ് കോണ്‍ഗ്രസ് വിട്ടത്. 1987ല്‍ ബോഫോഴ്സ് കേസില്‍ അന്വേഷണം ആരംഭിച്ചതിന് ശേഷമാണ് അന്ന് പ്രതിരോധമന്ത്രിയായ വി.പി. സിംഗ് മന്ത്രിസ്ഥാനവും കോണ്‍ഗ്രസിലെ അംഗത്വവും രാജിവെച്ച് ഇറങ്ങിപ്പോയത്. 1988ല്‍ വി.പി. സിംഗ് ജനതാദള്‍ എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. കോണ്‍ഗ്രസിലെ അഴിമതിക്കെതിരെ പോരാടാന്‍ തീരുമാനിച്ചു. 1989ല്‍ വി.പി. സിംഗ് ഇന്ത്യന്‍ പ്രധാനമന്ത്രിയായി.

ഇപ്പോൾ ആം ആദ്മി പാർട്ടിയിലെ രാജ്യസഭാംഗങ്ങളിൽ പത്തിൽ ഏഴ് പേരാണ് പാർട്ടി വിട്ടിരിക്കുന്നത്, ഇപ്പോഴത്തെ നിയമപ്രകാരം അത് കൂറുമാറ്റത്തിൽ പെടില്ല.നിയമസഭ അംഗങ്ങളിൽ മൂന്നിൽ രണ്ടുഭാഗം വിട്ടുപോയാൽ അത് പാർട്ടി പിളർപ്പ് ആയേ കണക്കാക്കൂ.

Tags: rajiv gandhiAnti-Defection LawVP SinghLatest newsCongress insecurity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

India

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

India

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

India

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.