Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

പണ്ടുകാലത്ത് കൂറുമാറ്റ നിയമം ഉണ്ടായിരുന്നില്ല. തിരഞ്ഞെടുക്കപ്പെടുന്നവർ അവരുടെ ഇഷ്ടം പോലെ ആയാ റാം ഗയാ റാം ആയി പാർട്ടികൾ മാറിയിരുന്നു .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2026, 07:19 pm IST
inIndia
വി.പി. സിങ്ങ് (ഇടത്ത്)

വി.പി. സിങ്ങ് (ഇടത്ത്)

ന്യൂദല്‍ഹി: പണ്ടുകാലത്ത് കൂറുമാറ്റ നിയമം (Anti-defection law) ഉണ്ടായിരുന്നില്ല. തിരഞ്ഞെടുക്കപ്പെടുന്നവർ അവരുടെ ഇഷ്ടം പോലെ ആയാ റാം ഗയാ റാം ആയി പാർട്ടികൾ മാറിയിരുന്നു . പക്ഷെ രാജീവ് ഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസില്‍ ഒരു പിളർപ്പുണ്ടായി. വി പി സിംഗിന്റെ നേതൃത്വത്തിൽ ഭരണമാറ്റം ഉണ്ടായാലോ എന്ന് ഭീതി ഉണ്ടായി . അപ്പോഴാണ് ആദ്യമായി കൂറുമാറ്റ നിയമം നിലവിൽ വന്നത്. കോണ്‍ഗ്രസിന്റെ അരക്ഷിതാവസ്ഥയില്‍ നിന്നും ഉണ്ടായതാണ് കൂറുമാറ്റ നിരോധനനിയമം. അക്കാലഘട്ടത്തില്‍ കോണ്‍ഗ്രസില്‍ നിന്നും അടിക്കടി നേതാക്കള്‍ രാജിവെച്ച് പുറത്തുപോകുന്ന സ്ഥിതിവിശേഷം ഉണ്ടായിരുന്നു. ഇതൊഴിവാക്കാനായിരുന്നു ഈ നിയമം കൊണ്ടുവന്നത്.  കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ പുറത്തുപോകാതിരിക്കുക എന്നതായിരുന്നു ഈ കൂറുമാറ്റ നിരോധനനിയമത്തിന്റെ ലക്ഷ്യം.

1985ല്‍ ഭരണഘടനയുടെ 52ാം ഭേദഗതി എന്ന നിലയിലാണ് കൂറുമാറ്റ നിരോധന നിയമം (ആന്‍റി ഡിഫക്ഷന്‍ ലോ) കൊണ്ടുവന്നത്. അന്നത്തെ നിയമപ്രകാരം മൂന്നിൽ ഒന്ന് അംഗങ്ങൾ പാർട്ടി മാറിയാൽ അത് കൂറുമാറ്റമായി കണക്കാക്കിയിരുന്നില്ല മറിച്ച് പാർട്ടിയിലെ പിളർപ്പ് ആയി കണക്കാക്കിയിരുന്നു. പിന്നീട് വാജ്പായ് ഭരണകാലത്താണ് മൂന്നിൽ ഒന്ന് എന്നത് മൂന്നിൽ രണ്ട് എന്നാക്കി മാറ്റിയത് . 1984ല്‍ ഇന്ദിരാഗാന്ധി വധത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിന് രാജീവ് ഗാന്ധി ജയിച്ചുവെങ്കിലും അദ്ദേഹത്തിന് വി.പി. സിങ്ങിന്റെ നീക്കങ്ങളില്‍ സംശയമുണ്ടായിരുന്നു. ഇതാണ് കൂറുമാറ്റ നിരോധനനിയമം കൊണ്ടുവരാന്‍ രാജീവ് ഗാന്ധിയെ പ്രേരിപ്പിച്ചത്.

1984ല്‍ ആകെയുള്ള 541 സീറ്റുകളില്‍ 414 സീറ്റുകള്‍ കോണ്‍ഗ്രസ് തൂത്തൂവാരി. ഇന്ദിരാഗാന്ധിയുടെ വധവും അതിന് ശേഷം ദല്‍ഹിയില്‍ സിഖുകാര്‍ക്ക് നേരെ കോണ്‍ഗ്രസ് നേതാക്കളുടെ ഒത്താശയോടെ നടന്ന സിഖ് വിരുദ്ധ കലാപത്തിനും ശേഷമാണ് ഈ ലോക് സഭാ തെരഞ്ഞെടുപ്പ് നടന്നത്. എന്തായാലും വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തുമോ എന്ന് ഭയന്ന് കൂറുമാറ്റ നിരോധനം നടപ്പാക്കിയെങ്കിലും 1985ല്‍ വി.പി. സിംഗ് കോണ്‍ഗ്രസ് വിട്ട് പോയില്ല. പകരം 1987ല്‍ ആണ് വി.പി. സിംഗ് കോണ്‍ഗ്രസ് വിട്ടത്. 1987ല്‍ ബോഫോഴ്സ് കേസില്‍ അന്വേഷണം ആരംഭിച്ചതിന് ശേഷമാണ് അന്ന് പ്രതിരോധമന്ത്രിയായ വി.പി. സിംഗ് മന്ത്രിസ്ഥാനവും കോണ്‍ഗ്രസിലെ അംഗത്വവും രാജിവെച്ച് ഇറങ്ങിപ്പോയത്. 1988ല്‍ വി.പി. സിംഗ് ജനതാദള്‍ എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. കോണ്‍ഗ്രസിലെ അഴിമതിക്കെതിരെ പോരാടാന്‍ തീരുമാനിച്ചു. 1989ല്‍ വി.പി. സിംഗ് ഇന്ത്യന്‍ പ്രധാനമന്ത്രിയായി.

ഇപ്പോൾ ആം ആദ്മി പാർട്ടിയിലെ രാജ്യസഭാംഗങ്ങളിൽ പത്തിൽ ഏഴ് പേരാണ് പാർട്ടി വിട്ടിരിക്കുന്നത്, ഇപ്പോഴത്തെ നിയമപ്രകാരം അത് കൂറുമാറ്റത്തിൽ പെടില്ല.നിയമസഭ അംഗങ്ങളിൽ മൂന്നിൽ രണ്ടുഭാഗം വിട്ടുപോയാൽ അത് പാർട്ടി പിളർപ്പ് ആയേ കണക്കാക്കൂ.

Tags: rajiv gandhiAnti-Defection LawVP SinghLatest newsCongress insecurity
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

പുതിയ വാര്‍ത്തകള്‍

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.