Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

പണ്ടുകാലത്ത് കൂറുമാറ്റ നിയമം ഉണ്ടായിരുന്നില്ല. തിരഞ്ഞെടുക്കപ്പെടുന്നവർ അവരുടെ ഇഷ്ടം പോലെ ആയാ റാം ഗയാ റാം ആയി പാർട്ടികൾ മാറിയിരുന്നു .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2026, 07:19 pm IST
in India
വി.പി. സിങ്ങ് (ഇടത്ത്)

വി.പി. സിങ്ങ് (ഇടത്ത്)

ന്യൂദല്‍ഹി: പണ്ടുകാലത്ത് കൂറുമാറ്റ നിയമം (Anti-defection law) ഉണ്ടായിരുന്നില്ല. തിരഞ്ഞെടുക്കപ്പെടുന്നവർ അവരുടെ ഇഷ്ടം പോലെ ആയാ റാം ഗയാ റാം ആയി പാർട്ടികൾ മാറിയിരുന്നു . പക്ഷെ രാജീവ് ഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസില്‍ ഒരു പിളർപ്പുണ്ടായി. വി പി സിംഗിന്റെ നേതൃത്വത്തിൽ ഭരണമാറ്റം ഉണ്ടായാലോ എന്ന് ഭീതി ഉണ്ടായി . അപ്പോഴാണ് ആദ്യമായി കൂറുമാറ്റ നിയമം നിലവിൽ വന്നത്. കോണ്‍ഗ്രസിന്റെ അരക്ഷിതാവസ്ഥയില്‍ നിന്നും ഉണ്ടായതാണ് കൂറുമാറ്റ നിരോധനനിയമം. അക്കാലഘട്ടത്തില്‍ കോണ്‍ഗ്രസില്‍ നിന്നും അടിക്കടി നേതാക്കള്‍ രാജിവെച്ച് പുറത്തുപോകുന്ന സ്ഥിതിവിശേഷം ഉണ്ടായിരുന്നു. ഇതൊഴിവാക്കാനായിരുന്നു ഈ നിയമം കൊണ്ടുവന്നത്.  കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ പുറത്തുപോകാതിരിക്കുക എന്നതായിരുന്നു ഈ കൂറുമാറ്റ നിരോധനനിയമത്തിന്റെ ലക്ഷ്യം.

1985ല്‍ ഭരണഘടനയുടെ 52ാം ഭേദഗതി എന്ന നിലയിലാണ് കൂറുമാറ്റ നിരോധന നിയമം (ആന്‍റി ഡിഫക്ഷന്‍ ലോ) കൊണ്ടുവന്നത്. അന്നത്തെ നിയമപ്രകാരം മൂന്നിൽ ഒന്ന് അംഗങ്ങൾ പാർട്ടി മാറിയാൽ അത് കൂറുമാറ്റമായി കണക്കാക്കിയിരുന്നില്ല മറിച്ച് പാർട്ടിയിലെ പിളർപ്പ് ആയി കണക്കാക്കിയിരുന്നു. പിന്നീട് വാജ്പായ് ഭരണകാലത്താണ് മൂന്നിൽ ഒന്ന് എന്നത് മൂന്നിൽ രണ്ട് എന്നാക്കി മാറ്റിയത് . 1984ല്‍ ഇന്ദിരാഗാന്ധി വധത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിന് രാജീവ് ഗാന്ധി ജയിച്ചുവെങ്കിലും അദ്ദേഹത്തിന് വി.പി. സിങ്ങിന്റെ നീക്കങ്ങളില്‍ സംശയമുണ്ടായിരുന്നു. ഇതാണ് കൂറുമാറ്റ നിരോധനനിയമം കൊണ്ടുവരാന്‍ രാജീവ് ഗാന്ധിയെ പ്രേരിപ്പിച്ചത്.

1984ല്‍ ആകെയുള്ള 541 സീറ്റുകളില്‍ 414 സീറ്റുകള്‍ കോണ്‍ഗ്രസ് തൂത്തൂവാരി. ഇന്ദിരാഗാന്ധിയുടെ വധവും അതിന് ശേഷം ദല്‍ഹിയില്‍ സിഖുകാര്‍ക്ക് നേരെ കോണ്‍ഗ്രസ് നേതാക്കളുടെ ഒത്താശയോടെ നടന്ന സിഖ് വിരുദ്ധ കലാപത്തിനും ശേഷമാണ് ഈ ലോക് സഭാ തെരഞ്ഞെടുപ്പ് നടന്നത്. എന്തായാലും വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തുമോ എന്ന് ഭയന്ന് കൂറുമാറ്റ നിരോധനം നടപ്പാക്കിയെങ്കിലും 1985ല്‍ വി.പി. സിംഗ് കോണ്‍ഗ്രസ് വിട്ട് പോയില്ല. പകരം 1987ല്‍ ആണ് വി.പി. സിംഗ് കോണ്‍ഗ്രസ് വിട്ടത്. 1987ല്‍ ബോഫോഴ്സ് കേസില്‍ അന്വേഷണം ആരംഭിച്ചതിന് ശേഷമാണ് അന്ന് പ്രതിരോധമന്ത്രിയായ വി.പി. സിംഗ് മന്ത്രിസ്ഥാനവും കോണ്‍ഗ്രസിലെ അംഗത്വവും രാജിവെച്ച് ഇറങ്ങിപ്പോയത്. 1988ല്‍ വി.പി. സിംഗ് ജനതാദള്‍ എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. കോണ്‍ഗ്രസിലെ അഴിമതിക്കെതിരെ പോരാടാന്‍ തീരുമാനിച്ചു. 1989ല്‍ വി.പി. സിംഗ് ഇന്ത്യന്‍ പ്രധാനമന്ത്രിയായി.

ഇപ്പോൾ ആം ആദ്മി പാർട്ടിയിലെ രാജ്യസഭാംഗങ്ങളിൽ പത്തിൽ ഏഴ് പേരാണ് പാർട്ടി വിട്ടിരിക്കുന്നത്, ഇപ്പോഴത്തെ നിയമപ്രകാരം അത് കൂറുമാറ്റത്തിൽ പെടില്ല.നിയമസഭ അംഗങ്ങളിൽ മൂന്നിൽ രണ്ടുഭാഗം വിട്ടുപോയാൽ അത് പാർട്ടി പിളർപ്പ് ആയേ കണക്കാക്കൂ.

Tags: rajiv gandhiAnti-Defection LawVP SinghLatest newsCongress insecurity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമുദായത്തെ തൃപ്തിപ്പെടുത്താന്‍ സിപി ജോണിന് പോലും മന്ത്രിസ്ഥാനം, ഒമ്പത് എംഎല്‍എമാരെ നല്‍കിയ ഈഴവര്‍ക്ക് രണ്ട് മന്ത്രിസ്ഥാനം മാത്രം

India

കാശ്മീരിന്റെ 370ാം വകുപ്പ് റദ്ദാക്കിയാൽ UAE പെട്രോൾ തരില്ല എന്ന് പ്രചരിപ്പിച്ച രാഹുല്‍ ഗാന്ധി കേട്ടോ? യുഎഇ ഇന്ത്യയ്‌ക്ക് നല്കുക 3 കോടി ബാരൽ എണ്ണ

Kerala

ദുല്‍ഖര്‍ സല്‍മാന്‍ ‘ലക്കി ഭാസ്കര്‍’ സിനിമയില്‍ ഉപയോഗിച്ച നിസ്സന്‍ കാര്‍ പിടിച്ചെടുത്ത സംഭവം: കസ്റ്റംസ് വിശദീകരണം തേടും

India

ഒരു ദമ്പതികള്‍ക്ക് നാല് കുട്ടികള്‍….ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നാഡിയു ജനസംഖ്യ കൂട്ടുന്നതിന്റെ കാരണങ്ങള്‍ ഇവയൊക്കെയാണ്

India

ആന്ധ്രയില്‍ മൂന്നാമത്തെ കുട്ടി ജനിച്ചാല്‍ 30,000 രൂപ, നാലാമത്തെ കുട്ടിക്ക് 40,000 രൂപ: ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ചന്ദ്രബാബു നായിഡു

പുതിയ വാര്‍ത്തകള്‍

തുരുമ്പുപിടിക്കാത്ത കറുത്ത വീരന്‍

സണ്‍ ഹ്യുങ്-മിന്‍,ഏഷ്യന്‍ സൂപ്പര്‍ താരത്തിന്റെ നാലാം ലോകകപ്പ്

ലോകകപ്പില്‍ കൊറിയ ഇതുവരെ

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് സഖ്യം ഫൈനലില്‍

എഫ് എ കപ്പ്: സിറ്റി ജേതാക്കള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : ലിവറിനെ ആസ്റ്റണ്‍ വില്ല തോല്‍പ്പിച്ചു

ചോള രാജവംശത്തിന്റെ ചെമ്പ് ഫലകങ്ങൾ തിരികെ നൽകുമെന്ന് നെതർലാൻഡ്‌സ്

‘ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപകരിൽ നെതർലൻഡ്‌സും’: പ്രധാനമന്ത്രി മോദിയും ഡച്ച് പ്രധാനമന്ത്രിയും ചർച്ചകൾ നടത്തി; ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു

ചെറിയാന്‍ ഫിലിപ്പ് ബിന്ദു കൃഷ്ണയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു (വലത്ത്) മുള്ളുള്ള സാരിയുമായി കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തക (ഇടത്ത്)

ചെറിയാന്‍ ഫിലിപ്പുമാരുണ്ട്….സത്യപ്രതിജ്ഞയ്‌ക്ക് പ്രത്യേക തരം ഉടുപ്പുമായി കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസ് : ബയോളജി ചോദ്യപേപ്പർ ചോർച്ചയുടെ മുഖ്യസൂത്രധാരയായ വനിതാ അധ്യാപിക അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.