Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

അവനവനിസത്തിന്റെ നേതാവ്-അതായിരുന്നു അരവിന്ദ് കെജ്രിവാള്‍. അദ്ദേഹം ഉദിച്ചുയര്‍ന്നത് തന്നെ രാഷ്‌ട്രീയനേതാക്കളുടെ അഴിമതിയ്‌ക്കെതിരെ അണ്ണാഹസാരെ നടത്തിയ സമരത്തിന്റെ മുഖ്യസ്ഥാനം കയ്യടക്കിക്കൊണ്ടാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2026, 09:40 pm IST
in India

അവനവനിസത്തിന്റെ നേതാവ്-അതായിരുന്നു അരവിന്ദ് കെജ്രിവാള്‍. അദ്ദേഹം ഉദിച്ചുയര്‍ന്നത് തന്നെ രാഷ്‌ട്രീയനേതാക്കളുടെ അഴിമതിയ്‌ക്കെതിരെ അണ്ണാഹസാരെ നടത്തിയ സമരത്തിന്റെ മുഖ്യസ്ഥാനം കയ്യടക്കിക്കൊണ്ടാണ്. ഇന്ന് ആം ആദ്മിയുടെ പുറത്തുപോയ പല നല്ല നേതാക്കളും അരവിന്ദ് കെജ്രിവാളിന്റെ ഈ സ്വാര്‍ത്ഥതയെ വിമര്‍ശിക്കാറുണ്ട്. തന്നിലേക്ക് അധികാരം കേന്ദ്രീകരിക്കുന്ന ഏകാധിപതിയാണ് കെജ്രിവാള്‍ എന്ന് മാത്രമല്ല, ഇദ്ദേഹത്തിന്റെ അഹങ്കാരം അസഹനീയവുമാണ്. ഇതേ കാരണം കൊണ്ട് തന്നെയാണ് ഇപ്പോള്‍ രാഘവ് ഛദ്ദയും ഹര്‍ഭജന്‍സിങ്ങും സ്വാതി മാലിവാളും ഉള്‍പ്പെടെയുള്ള ഏഴ് നേതാക്കള്‍ ആം ആദ്മി വിട്ട് ബിജെപിയില്‍ ചേരാന്‍ കാരണമായത്.

എന്തിന് കേരളത്തില്‍ ആം ആദ്മിയുടെ പ്രവര്‍ത്തകനായ കിറ്റെക്സ് സാബുവിനെപ്പോലുള്ളവര്‍ അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന പാര്‍ട്ടിയുടെ കരുത്തില്ലായ്‌മ നേരത്തെ തന്നെ തിരിച്ചറിഞ്ഞാണ് 2026ലെ കേരള തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ബിജെപിയില്‍ ചേര്‍ന്നത്.

അഴിമതി നടത്തുന്നത് പ്രധാനമന്ത്രിയായാലും അയാളെ ശിക്ഷിക്കാനും പുറത്താക്കാനും അധികാരം നല്‍കുന്ന ജൻലോക്പാൽ ബിൽ അവതരിപ്പിക്കാൻ പാർലമെന്‍റിനു മേൽ ശക്തമായ സമ്മർദം ചെലുത്തിക്കൊണ്ട് അണ്ണാഹസാരെ എന്ന പ്രായമേറിയ ഗാന്ധിയന്‍ നടത്തിയ സമരം ആരും മറക്കില്ല. ഇന്ത്യയാകെ ഈ സമരം അലയടിച്ചു. അഴിമതിയ്‌ക്കെതിരായ സമരമായതിനാല്‍ ജനങ്ങള്‍ക്കിടയില്‍ ഇതിന് വലിയ സ്വീകാര്യതയായിരുന്നു. 2011 കാലഘട്ടത്തിലായിരുന്നു ഈ സമരം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ രണ്ടാമതും അധികാരത്തില്‍ കയറിയതോടെ അഴിമതികൊണ്ട് ജനങ്ങളെ വെറുപ്പിച്ചതാണ് അന്നാ ഹസാരെയുടെ നേതൃത്വത്തിലുള്ള സമരം കത്തിജ്ജ്വലിക്കാന്‍ കാരണമായത്. ആ സമരത്തിന്റെ നേതൃത്വം അരവിന്ദ് കെജ്രിവാള്‍ തട്ടിയെടുത്തു. ഈ സമരത്തില്‍ നിന്നും രൂപം കൊണ്ട ആം ആദ്മിയുടെ നേതാവായി അരവിന്ദ് കെജ്രിവാള്‍ തന്നെ സ്വയം അവരോധിച്ചു.

അന്ന് ആ സമരത്തിന് കൂടെയുണ്ടായിരുന്നവരെയെല്ലാം ഒഴിവാക്കി കെജ്രിവാള്‍ ഒരു നേതാവായി ദല്‍ഹിയില്‍ ഉയര്‍ന്നുവരുന്നതാണ് കണ്ടത്. ഇതാണ് കെജ്രിവാളിന്റെ സ്വഭാവം. തന്നേക്കാള്‍ മികച്ച മറ്റൊരാളെ അയാള്‍ ആം ആദ്മി പാര്‍ട്ടിയില്‍ വാഴിക്കില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അല്‍ക്കാ ലാംബ എന്ന നേതാവിന്റെ രാജി. 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് കെജ്രിവാളിന്റെ റാലിയില്‍ പോലും അല്‍ക്കാ ലാംബ പങ്കെടുത്തില്ല. തുടര്‍ച്ചയായി അല്‍ക്കാ ലാംബയെ ഒതുക്കുകയായിരുന്നു കെജ്രിവാള്‍.

അതുപോലെ ആം ആദ്മിയുടെ രാജ്യസഭാംഗമായ സ്വാതിമാലിവാളിനെ ഒതുക്കാനും കെജ്രിവാള്‍ ശ്രമിച്ചിരുന്നു. ഇത് വലിയ പരസ്യയുദ്ധത്തിലേക്ക് നീങ്ങിയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ഒരു ഗൂണ്ടാസംസ്കാരം വളര്‍ന്നുവരുന്നതിനെയും അഴിമതി ഉള്‍പ്പെടെയുള്ള ദുഷ്പ്രവണതകള്‍ വര്‍ധിച്ചുവരുന്നതിനെയും സ്വാതിമാലിവാള്‍ ചോദ്യം ചെയ്തു. ഒരു ദിവസം അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് കെജ്രിവാളിന്റെ അനുയായിയായ ബിഭവ് കുമാര്‍ സ്വാതി മാലിവാളിനെ തല്ലിയിരുന്നു. എന്നാല്‍ ഇതിനെതിരെ സ്വാതി മാലിവാള്‍ ശക്തമായി പ്രതികരിച്ചു. ഇതാണ് ഇപ്പോള്‍ സ്വാതി മാലിവാള്‍ രാഘവ് ഛദ്ദയ്‌ക്കും ഹര്‍ഭജന്‍ സിങ്ങിനും ഒപ്പം ബിജെപിയിലേക്ക് കൂടുമാറാന്‍ കാരണമായത്.

ഭരണത്തിന്റെ ഒടുവിലൊടുവില്‍ എത്തിയപ്പോള്‍ അഴിമതിയിലൂടെ പണം സമ്പാദിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ വളര്‍ത്തുന്നതിന് പണം കണ്ടെത്താനുള്ള ശ്രമം അരവിന്ദ് കെജ്രിവാള്‍ തുടങ്ങി. അതിന്റെ ഭാഗമായിരുന്നു ദല്‍ഹിയില്‍ മദ്യലൈസന്‍സ് നല‍്കുന്നതില്‍ നടത്തിയ അഴിമതി. ഈ അഴിമതിയിലൂടെ കിട്ടിയ കോടികള്‍ ഗോവയില്‍ ആം ആദ്മിയെ അതിവേഗം വളര്‍ത്താന്‍ ഉപയോഗിച്ചു. പക്ഷെ ഗോവയില്‍ പാര്‍ട്ടി ക്ലച്ച് പിടിച്ചില്ല.മദ്യ നയ അഴിമതിയുടെ പേരില്‍ കെജ്രിവാള്‍ ജയിലിലുമായി. പഞ്ചാബില്‍ പാര്‍ട്ടി വളര്‍ത്തുന്നത് ഇന്ത്യയ്‌ക്ക് പുറത്തുള്ള ഖാലിസ്ഥാന്‍ വാദികളായ ഗ്രൂപ്പുകളുടെ ഫണ്ട് സ്വീകരിച്ചാണ്. അപകടകരമാണീ പ്രവണത.

മൂന്നുതവണ ദൽഹി മുഖ്യമന്ത്രിയായി പ്രവർത്തിച്ചു. ആദ്യ ഊഴത്തിൽ ഏതാനും മാസങ്ങൾ മാത്രമാണ് മുഖ്യമന്ത്രിയായതെങ്കിലും പിന്നീട് ഒരു ദശാബ്ദത്തോളം ആ സ്ഥാനത്ത് തുടർന്നു. എന്നിട്ട് എന്ത് നേട്ടമാണ് ദല്‍ഹിയ്‌ക്ക് ഉണ്ടായത്?ഹരിയാണയിലെ ഹിസാറിൽ ഒരു ഇടത്തരം മാർവാടി കുടുംബത്തില്‍ ജനിച്ച കെജ്‌രിവാളും ദീര്‍ഘകാലം മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നതോടെ ആഡംബരഭ്രമം വര്‍ധിച്ചോ?ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രിയായ കെജ്രിവാളിന് രാജകീയമായി ജീവിക്കാന്‍ മുഖ്യമന്ത്രിയുടെ വസതിയായി ശീഷ് മഹല്‍ എന്ന പോരില്‍ കോടികള്‍ പൊടിച്ച് ആഡംബരവസതിയുണ്ടാക്കുന്നതിനിടയിലാണ് അരവിന്ദ് കെജ്രിവാള്‍ അധികാരത്തില്‍ നിന്നും പുറത്താക്കപ്പെടുന്നത്.

 

 

 

Tags: KeriwalKhalistan groupaapArvind Kejriwalliquor policyswati maliwalLatest newsAlka LambaPunjab AAP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)
India

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

പുതിയ വാര്‍ത്തകള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.