Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2026, 04:03 pm IST
inEntertainment

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്‌റ്റിൽ വന്ന വിദ്വേഷ കമന്റുകളിലും മോശം പ്രതികരണങ്ങൾക്കും മറുപടിയുമായി നടി സംസ്‌കൃതി ഷേണായ്. അടുത്തിടെ വലിയ വിവാദമായ വിഷു ദിനത്തിന്റെ മന്തി പോസ്‌റ്ററുമായി ബന്ധപ്പെട്ട് മറ്റൊരാളുടെ കാർഡ് സംസ്‌കൃതി പങ്കുവച്ചിരുന്നു. അതിൽ നിരവധി പേരാണ് താരത്തെ വിമർശിച്ചത്. കൂടാതെ ഒരാൾ മെസേജിലൂടെയും നടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.

തന്റെ കുറിപ്പിനെ വർഗീയമായി ചിത്രീകരിക്കാനും തന്നെ തീവ്രവാദി എന്ന് വിളിക്കാനും ശ്രമിച്ചവർക്ക് സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്‌റ്റിലൂടെ തന്നെയാണ് സംസ്‌കൃതി മറുപടി നൽകിയത്. താനൊരു കൊങ്കിണി പെൺകുട്ടിയാണെന്നും വിവാഹ ശേഷമാണ് വിഷു ആഘോഷിച്ചു തുടങ്ങിയതെന്നും താനൊരു വെജിറ്റേറിയനാണെന്നും അവർ പറയുന്നു.

തന്റെ പോസ്‌റ്റിന് താഴെ മുഖമോ പേരോ ഇല്ലാത്ത പ്രൊഫൈലുകളിൽ നിന്ന് വരുന്ന ആക്രമണങ്ങളെ താരം ശക്തമായ ഭാഷയിലാണ് അപലപിച്ചത്. മുഖംമൂടി അണിഞ്ഞു വന്ന് ആക്രമിക്കുന്നവർക്കാണ് തീവ്രവാദി എന്ന പേര് കൂടുതൽ ചേരുന്നതെന്നും ഇത്തരം ആക്രമണങ്ങൾ കൊണ്ടൊന്നും എന്നെ തളർത്താൻ കഴിയില്ലെന്നും എന്റെ ഉണ്ണിക്കണ്ണന് വെണ്ണ മതിയെന്നും സംസ്‌കൃതി ഷേണായി പോസ്‌റ്റിൽ പറയുന്നു.

സംസ്‌കൃതി ഷേണായിയുടെ വാക്കുകൾ

ഞാൻ ഒരു കൊങ്കണി പെൺകുട്ടിയാണ്. വിവാഹത്തിന് മുമ്പ് വിഷുവിനെ കുറിച്ച് എനിക്ക് പ്രായോഗികമായി ഒന്നും അറിയില്ലായിരുന്നു. ഒരു മലയാളി യുവാവിനെ വിവാഹം കഴിച്ചതിനു ശേഷമാണ് ഞാൻ വിഷു ആഘോഷിക്കാൻ തുടങ്ങിയത്. എന്റെ ഭർത്താവിന്റെ കുടുംബം നോൺ-വെജിറ്റേറിയനായാലും, എന്റെ സസ്യാഹാര ജീവിതത്തെ അവർ എല്ലായ്‌പ്പോഴും മാനിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്. ഉത്സവ ദിവസങ്ങളിൽ വീട്ടിൽ നോൺ-വെജ് ഭക്ഷണം പാകം ചെയ്യാറില്ല. എന്റെ സ്വന്തം ഉണ്ണിക്കണ്ണനെക്കുറിച്ചുള്ള ധാരണകൾ എനിക്കുണ്ട്, അതാണ് ഞാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഞാൻ ആരെയും ലക്ഷ്യമാക്കി ഒന്നും പറഞ്ഞിട്ടില്ല. എന്റെ അഭിപ്രായം മാത്രമാണ് ഞാൻ അതിൽ പങ്കുവച്ചത്. അഭിപ്രായസ്വാതന്ത്ര്യം എന്റെ അടിസ്ഥാന അവകാശമാണ്.

അതിന് ശേഷം, മുഖമോ പേരോ ഇല്ലാത്ത ഒരു പ്രൊഫൈൽ എന്നെ അധിക്ഷേപിക്കുകയും എന്നെ വർഗീയവാദിയെന്നും തീവ്രവാദിയെന്നും വിളിക്കുകയും ചെയ്‌തു. സോഷ്യൽ മീഡിയ നൽകുന്ന ഒളിമറ ഉപയോഗിച്ച് മറഞ്ഞിരിക്കുന്ന ഒരാൾ, ഭക്തിയോടെ ഉണ്ണിക്കണ്ണനെ സ്നേഹിക്കുന്ന ഒരാളുടെ നിരുപദ്രവകരമായ ഒരു പോസ്‌റ്റിനെ ആക്രമിക്കുകയാണ്.

തീവ്രവാദി എന്ന വിശേഷണം, മറ്റുള്ളവരുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനായി അവരെ ആക്രമിക്കുന്ന ഇത്തരം മുഖമില്ലാത്ത ആളുകൾക്കാണ് കൂടുതൽ യോജിച്ചത്. ഇത്തരം ആക്രമണങ്ങൾ എന്നെ പിന്തിരിപ്പിക്കില്ല. ഞാൻ വീണ്ടും പറയുന്നു: “എന്റെ ഉണ്ണിക്കണ്ണന് വെണ്ണ മതി”

 

Tags: Social MediaVishuMalayalam ActressLatest newssamskruthi shenay
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

India

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.