Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കാവ്യ പൊട്ടിയും മന്ദബുദ്ധിയുമാണെന്ന് ദിലീപ്;കെപിഎസി ലളിത അന്ന് പറഞ്ഞ വാക്കുകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2026, 07:27 pm IST
in Entertainment

മലയാള സിനിമയിലെ പ്രിയ താരങ്ങളായ ദിലീപും കാവ്യ മാധവനും തമ്മിലുള്ള ബന്ധം നിരവധി ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയ ഒന്നായിരുന്നു. ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളിലെ നായകനും നായികയും എന്നതിൽ നിന്ന് ജീവിത പങ്കാളികളായി മാറിയ ഇവർ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. ദിലീപിന്റെ 2017-ലെ നടി ആക്രമിക്കപ്പെട്ട കേസിലെ തുടർ സംഭവവികാസങ്ങളും ഒടുവിൽ കേസിൽ നിന്നുള്ള കുറ്റവിമുക്തനാക്കലും ഈ ബന്ധത്തിന് മാധ്യമശ്രദ്ധ വർധിപ്പിച്ചു.

ദിലീപ് ഒരു സഹസംവിധായകനായിരുന്ന കാലത്ത്, ‘പൂക്കാലം വരവായി’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിക്കുമ്പോളാണ് കാവ്യയെ ആദ്യമായി കാണുന്നത്. പിന്നീട് 1999-ൽ ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിലൂടെ ഇവർ ഒരു ജനപ്രിയ ഓൺസ്‌ക്രീൻ ജോഡിയായി മാറി. ‘തെങ്കാശിപ്പട്ടണം’, ‘മീശമാധവൻ’, ‘റൺവേ’ തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ ഈ കൂട്ടുകെട്ട് മലയാള സിനിമയിൽ തരംഗമായി

2000-കളിൽ ഒരു മികച്ച റൊമാന്റിക് ജോഡിയായി മാറിയ ഇവർക്ക് ബോക്സോഫീസിൽ വലിയ സ്വാധീനമുണ്ടായിരുന്നു. ഇരുപതിലധികം സിനിമകളിൽ ഇവർ നായകനും നായികയുമായി എത്തി. ഇത് വാണിജ്യ മലയാള സിനിമയിൽ ഒരു സ്ഥിരം സാന്നിധ്യമായി മാറുകയും, വിനോദ വാർത്തകളിലും ആരാധക ചർച്ചകളിലും നിറഞ്ഞുനിൽക്കുകയും ചെയ്‌തുവെന്നത് മറ്റൊരു വസ്‌തുത.

എന്നാൽ സിനിമാ ജീവിതം വളരുന്നതിനിടെ 1998-ൽ ദിലീപ് നടി മഞ്ജു വാര്യരെ വിവാഹം കഴിച്ചു. 2000-ൽ ഇവർക്ക് മീനാക്ഷി എന്നൊരു മകളുണ്ടായി. പിന്നീട്, 2009-ൽ കാവ്യ മാധവൻ നിഷാൽ ചന്ദ്രയെ വിവാഹം ചെയ്‌തെങ്കിലും, 2010-ൽ ഇവർ ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനത്തിന് അപേക്ഷ നൽകി. പിന്നാലെ ദിലീപും മഞ്ജു വാര്യരും തമ്മിൽ വേർപിരിഞ്ഞു. ഇതോടെ ദിലീപുമായി കാവ്യയ്‌ക്കുള്ള സൗഹൃദം വീണ്ടും ചർച്ചയായി. ഒടുവിൽ 2016ലായിരുന്നു ഇരുവരും വിവാഹിതരായത്. ആ വിവാഹമാവട്ടെ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയിരുന്നു.

ഇരുവരും ചേർന്ന് മഞ്ജു വാര്യരുടെ ജീവിതം തകർത്തുവെന്ന തരത്തിലുള്ള പ്രചാരങ്ങളായിരുന്നു അധികവും. അന്ന് ഈ ബന്ധത്തിന് ചുക്കാൻ പിടിച്ചത് നടി കെപിഎസി ലളിത ആണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് അവർ ആ ആരോപണങ്ങൾ തള്ളുകയും ചെയ്‌തു. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് ദിലീപ്-കാവ്യ വിവാഹ വേളയിൽ കെപിഎസി ലളിത നൽകിയ അഭിമുഖമാണ് വീണ്ടും വൈറലാവുന്നത്. അതിൽ ദിലീപ്-കാവ്യ ബന്ധത്തെ കുറിച്ചും മറ്റും അവർ പറയുന്നത് വീണ്ടും ചർച്ചയാവുകയാണ്.

കെപിഎസി ലളിതയുടെ വാക്കുകൾ: ദിലീപിനെ അത്രയങ്ങ് സത്യസന്ധൻ എന്നൊന്നും പറയാൻ പറ്റത്തില്ല, കുറച്ച് കുരുത്തം കെട്ടവൻ ആയിരുന്നു. ഞാൻ ആദ്യമായി ദിലീപിനെ പരിചയപ്പെടുന്നത് ഓരോ പ്രോഗ്രാമിൽ ചെയ്യുന്ന സമയത്ത്. അന്ന് മദ്രാസിൽ ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു. ഒരിക്കൽ വീട്ടിൽ വന്നപ്പോൾ ഭക്ഷണം കഴിച്ചു, അന്ന് ദിലീപ് ഒന്നും ആയിട്ടില്ല, അതിനെക്കുറിച്ച് എപ്പോഴും പറയുമായിരുന്നു. ചേട്ടൻ അന്നേരം പറയുമായിരുന്നു ദിലീപ് നല്ലൊരു ആർട്ടിസ്‌റ്റ് ആണെന്ന്.

ദിലീപും കാവ്യയും തമ്മിൽ വിവാഹം ചെയ്‌തപ്പോൾ ഞാൻ പോയി അനുഗ്രഹിച്ചു. അവർ തമ്മിൽ മറ്റ് ബന്ധങ്ങൾ എന്തായിരുന്നു? രഹസ്യമാണോ എന്നൊന്നും നമ്മൾ ചോദിച്ചിട്ടില്ല. കാരണം അതൊന്നും ചോദിക്കേണ്ട കാര്യം നമുക്ക് ഇല്ലായിരുന്നു. അത് നമ്മൾ ഇടപെടേണ്ട കാര്യമല്ലായിരുന്നു. എല്ലാ കാര്യങ്ങളും എന്നോട് പറയുമെന്നല്ല. ഭാര്യാ ഭർത്താക്കൻമാർ ആയിട്ടുള്ള ബന്ധം വേറെ ഒരാളോട് പോയി പറയുമോ?

അതിനൊരിക്കലും കള്ളം എന്ന് പറയാനാവില്ല. കെട്ടാൻ പോവുകയാണ് എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല. പക്ഷേ, അവളെ എനിക്ക് ഇഷ്‌ടമാണെന്ന് ദിലീപ് എന്നോട് പറഞ്ഞിട്ടുണ്ട്, ഭയങ്കര പൊട്ടിയാണെന്നും മന്ദബുദ്ധിയാണെന്നും ഒക്കെ പറഞ്ഞിരുന്നു. അപ്പോൾ നമ്മൾ ചിരിക്കാമെന്നല്ലാതെ വേറെ മറുപടിയൊന്നും കൊടുത്തിരുന്നില്ല. ഒരിക്കലും ഞാൻ ഉപദേശം നൽകാൻ ഒന്നും പോയിട്ടില്ല. എന്റെ മോനോട് പോലും ഞാൻ പറയാറില്ല കല്യാണം കഴിക്കാൻ. അവനവന് തോന്നി വേണം ഇതൊക്കെ ചെയ്യാൻ.

Tags: Manju WarrierActor DileepKavya MadhavanLatest newskpsc lalitha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യാഹ്യ സിന്‍വറിന്‍റെ ഭാര്യ 30 ലക്ഷം രൂപയുടെ ബാഗുമായി ഒരു ടണലിനുള്ളില്‍ ഒളിവില്‍ കഴിയുമ്പോള്‍ (ഇടത്ത്) യാസര്‍ അരാഫത്തിന്‍റെ ഭാര്യ സഹ് വ അരാഫത്ത് (വലത്ത്)
World

ഇസ്ലാമിക മതമൗലിക നേതാക്കളുടെ വേണ്ടപ്പെട്ടവരുടെ ലക്ഷ്വറി ജീവിതം എന്ന മറുപുറം

India

കാണാന്‍ വരുന്നവരെല്ലാം വിജയിന്റെ വോട്ടായി മാറില്ല, തമിഴ്നാട്ടിലെ മത്സരം ഡിഎംകെയും എന്‍ഡിഎയും തമ്മില്‍: ഖുശ്ബു

India

വെള്ളഷര്‍ട്ടും വേഷ്ടിയും മുസ്ലിം തൊപ്പിയും ധരിച്ച് ഇഫ്താര്‍ പാര്‍ടികളില്‍ നടന്‍ വിജയിന്റെ പ്രീണനം; ആവശ്യമെങ്കില്‍ അംബേദ്കറിനും മാലയിടും

മുഹമ്മദ് ഇല്യാസ് (ഇടത്ത്) മുഹമ്മദ് ഇസ്രയേല്‍ (നടുവില്‍)
India

ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത മുസ്ലിം എംഎല്‍എമാരായ മുഹമ്മദ് ഇസ്രയേലിനും മുഹമ്മദ് ഇല്ല്യാസിനും മറ്റ് മൂന്ന് പേര്‍ക്കും കോണ്‍ഗ്രസ് സസ്പെന്‍ഷന്‍

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു
India

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഗതാഗത നിയമലംഘനത്തിന് പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30 വരെ

പൊതുപ്രവര്‍ത്തകര്‍ ആസ്തി-ബാധ്യത വിവരങ്ങള്‍ സമര്‍പ്പിക്കണം

കാസര്‍ഗോഡ് തിരയില്‍പ്പെട്ട് കാണാതായ 18 വയസുകാരന്റെ മൃതദേഹം കണ്ടെത്തി

ബാര്‍ ഹോട്ടലിന് മുന്നില്‍ യുവാവിനെ തല്ലിക്കൊന്ന സംഭവം: സുമന്റെ വാരിയല്ല് ഒടിഞ്ഞ് ആന്തരികാവയവങ്ങളിലേക്ക് തറച്ചുകയറി, മര്‍ദ്ദനം രക്തസ്രാവമുണ്ടാക്കി

ഡോ. അനില്‍കുമാര്‍ വടവാതൂരിന്റെ അമ്മ എന്‍ അമ്മിണി അമ്മ അന്തരിച്ചു

16കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവം: ഇരുവരുടെയും ഫോണുകള്‍ കിണറ്റില്‍ കണ്ടെത്തി

പ്രിയങ്ക ഏറെപ്പറഞ്ഞു, പലതും മറച്ചുവെച്ചു, അമിത് ഷാ മറുപടി നൽകി; നിങ്ങൾ ചെയ്തത് ഞങ്ങൾ ചെയ്യില്ല

ലോക്‌സഭാ സീറ്റ്: ആ നുണ പ്രചാരണങ്ങളും അമിത് ഷാ തുറന്നുകാട്ടി, ദക്ഷിണേന്ത്യയിൽ 195 സീറ്റാകും; കേരളത്തിൽ 10 കൂടും

റിപ്പര്‍ ചന്ദ്രനെ തൂക്കിക്കൊല്ലാന്‍ കാരണമായ മൊഴി നല്‍കിയ ബാലചന്ദ്ര വീട്ടില്‍ മരിച്ച നിലയില്‍

നേമത്ത് വി ശിവന്‍കുട്ടിയ്‌ക്കെതിരെ പ്രവര്‍ത്തിച്ച സിപിഐ ജില്ലാ കമ്മിറ്റി അംഗത്തെ സസ്പെന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.