Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരാണ് പര്‍ദ്ദ ധരിച്ച് വന്ന് ഖദീജ ബീവിയുടെ വോട്ട് തട്ടിയെടുത്തത്?പര്‍ദ്ദയെ തൊടാന്‍ പേടി; അതിനാല്‍ കള്ളവോട്ടറെ മനസ്സിലായില്ലെന്ന് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരത്തെ ബീമാപ്പള്ളിയില്‍ പര്‍ദ്ദ ധരിച്ച് വന്ന് കള്ളവോട്ട് ചെയ്തത് ആരാണ്? കന്നിവോട്ടറായ ഖദീജ ബീവിയുടെ വോട്ട് പര്‍ദ്ദയിട്ട് വന്ന കള്ളവോട്ടര്‍ക്ക് ചെയ്യാന്‍ സാധിച്ചത് എന്തുകൊണ്ടാണ്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2026, 10:52 pm IST
in Kerala
പര്‍ദ്ദ ധരിച്ചുവന്ന് കള്ളവോട്ട് ചെയ്തയാള്‍ (ഇടത്ത്) തന്‍റെ മകള്‍ ഖദീജാ ബിവിയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ ദുഖിച്ച് നില്‍ക്കുന്ന ഉമ്മ സമീറാ ബീവി (വലത്ത്)

പര്‍ദ്ദ ധരിച്ചുവന്ന് കള്ളവോട്ട് ചെയ്തയാള്‍ (ഇടത്ത്) തന്‍റെ മകള്‍ ഖദീജാ ബിവിയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ ദുഖിച്ച് നില്‍ക്കുന്ന ഉമ്മ സമീറാ ബീവി (വലത്ത്)

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബീമാപ്പള്ളിയില്‍ പര്‍ദ്ദ ധരിച്ച് വന്ന് കള്ളവോട്ട് ചെയ്തത് ആരാണ്? കന്നിവോട്ടറായ ഖദീജ ബീവിയുടെ വോട്ട് പര്‍ദ്ദയിട്ട് വന്ന കള്ളവോട്ടര്‍ക്ക് ചെയ്യാന്‍ സാധിച്ചത് എന്തുകൊണ്ടാണ്? വോട്ടറെ തിരിച്ചറിയാന്‍ പര്‍ദ്ദ തടസ്സമാകുന്നുവെന്നതിനാല്‍ ഉദ്യോഗസ്ഥര്‍ നിസ്സഹായത പ്രകടിപ്പിക്കുകയാണ്. കാരണം കള്ളവോട്ടറുടെ പര്‍ദ്ദയെങ്ങാനും പൊക്കി മുഖം തിരിച്ചറിയാന്‍ ശ്രമിച്ചാല്‍ ആ ഉദ്യോഗസ്ഥര്‍ക്ക് പിന്നെ കേരളത്തില്‍ ജീവിക്കാനാവുമോ?

വലിയ ആശങ്കയാണ് ബീമാപ്പള്ളിയിലെ ബൂത്ത് നമ്പര്‍ 196ല്‍ ഉയരുന്നത്. 21 കാരിയായ ഖദീജ ബീവിയുടെ കന്നിവോട്ടാണ് മറ്റൊരാൾ ചെയ്തത്. പർദ്ദ ധരിച്ചെത്തിയ ആരോ വോട്ട് ചെയ്തുവെന്നും ആളെ മനസിലായില്ലെന്നുമാണ് ഉദ്യോ​ഗസ്ഥരുടെ പ്രതികരണം. കാരണം പര്‍ദ്ദ ധരിച്ചുവരുന്നവരുടെ മുഖം പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഭയപ്പെടുന്ന സാഹചര്യം നിലനില്‍ക്കുകയാണ്.

ഈ പ്രശ്നം മൂലം ബീമാപ്പള്ളിയിലെ സുനാമി കോളനി സ്വദേശിനിയായ ഖദീജാ ബീവിയ്‌ക്ക് നഷ്ടമായത് കന്നിവോട്ട് ചെയ്യാനുള്ള അവകാശമാണ്. ഖദീജാ ബീവിയെയും കൊണ്ട് വോട്ട് ചെയ്യാന്‍ മാതാവ് സമീറ ബീവി എത്തിയത് ഏറെ ദുഖം കടിച്ചമര്‍ത്തിയാണ്. കാരണം സമീറ ബീവിയുടെ ഉമ്മ മരണപ്പെട്ടത് പോളിംഗ് ദിവസം പുലര്‍ച്ചെയാണ്. എന്നിട്ടും അവര്‍ മകള്‍ ഖദീജാ ബീവി കന്നിവോട്ട് ചെയ്യട്ടെ എന്ന് കരുതിയാണ് മകള്‍ക്കൊപ്പം വന്നത്. പക്ഷെ അപ്പോഴേക്കും പര്‍ദ്ദയിട്ട് വന്ന കള്ളവോട്ടര്‍ ഖദീജാ ബീവിയുടെ വോട്ട് ചെയ്ത് കടന്നു കളഞ്ഞിരുന്നു.

‘എന്റെ മകളുടെ വോട്ട് ആരോ ഇട്ടു. പര്‍ദ്ദ ധരിച്ച് ആരാേ വോട്ട് ചെയ്തെന്നാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്. അവർ പ്രായം നോക്കിയില്ല. പ്രായം നോക്കിയല്ലേ അത് ചെയ്യേണ്ടത്. ഇത്രയും ഉദ്യോ​ഗസ്ഥർ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മകളെ അവർ തിരിച്ചുവിട്ടത്. പര്‍ദ്ദയിട്ട് ആരോ വന്നു വോട്ട് ചെയ്തുവെന്നാണ് അവർ പറയുന്നത്.’– സമീറ ബീവി പറയുന്നു.

‘പര്‍ദ്ദധരിച്ച് വന്നാലും വരുന്നയാളുടെ പ്രായം നോക്കണ്ടേ. ഒരിക്കലും നടക്കാൻ പാടില്ലാത്തതാണ് ഇവിടെ നടന്നത്. ഉദ്യോ​ഗസ്ഥർ അവിടെ എന്തിനാണ് ഇരിക്കുന്നത്? സമീറ ബീവി ചോദിച്ചു. പക്ഷെ ഉദ്യോഗസ്ഥര്‍ അവരുടെ നിസ്സഹായത പ്രകടിപ്പിക്കുന്നു. ‘പര്‍ദ്ദ ധരിച്ചുവരുന്ന ഒരു വോട്ടറുടെ പ്രായം നോക്കണമെങ്കില്‍ അവരുടെ പര്‍ദ്ദ നീക്കി നോക്കണം. അത് ചെയ്താല്‍ പിന്നെ എന്താണ് സംഭവിക്കുക എന്നറിയാമല്ലോ?’- ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രത്യേകിച്ചും ബീമാപള്ളി എന്ന പ്രദേശം സാമൂദായികമായി ഏറെ സെന്‍സിറ്റീവായ പ്രദേശം കൂടിയാണെന്നതാണ് ഉദ്യോഗസ്ഥരെ പര്‍ദ്ദ നീക്കി നോക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചത്.

 

Tags: Behind purdahfalse votingLatest newsBeemapallyPurdahelection 2026Kerala Assembly election2026Sameera beeviKhadeeja Beevi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

Kerala

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

Kerala

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

പുതിയ വാര്‍ത്തകള്‍

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

ഉണക്കമുന്തിരി നിങ്ങൾ സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വ്യാപക അക്രമം

‘എടോ എന്റെ റാങ്ക് ഡിജിപിക്കും മുകളില്‍; കാണിച്ചുതരാം…’ബൂത്തിനടുത്തെ വോട്ടുപിടിത്തം തടഞ്ഞ സിഐയ്‌ക്ക് ഇടത് എംഎല്‍എയുടെ ഭീഷണി

7,000 ടൺ ഭാരമുള്ള മുങ്ങിക്കപ്പൽ ; കരുത്തോടെ അരിധമൻ സൈന്യത്തിനൊപ്പം നിലയുറപ്പിക്കുമ്പോൾ ഇന്ത്യ കൂടുതൽ സുരക്ഷിതം

ശബരിമലക്കേസില്‍ വാദം തുടരുന്നു; ഭക്തര്‍ ക്ഷേത്രാചാരം പാലിക്കുക തന്നെ ചെയ്യണം: സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.