Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

അജി ബുധനൂര്‍ by അജി ബുധനൂര്‍
Apr 7, 2026, 12:21 am IST
in Kerala

തിരുവനന്തപുരം: രക്തസാക്ഷി, പ്രകൃതിദുരന്തസഹായ ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും ഒരുപോലെ കൊള്ളയടിച്ചു. ഇങ്ങനെ കോടികളാണ് രണ്ടു പാര്‍ട്ടികളും അവരുടെ നേതാക്കളും തട്ടിയെടുത്തത്. മൂന്നിരട്ടി പിരിക്കും, രക്തസാക്ഷികളുടെ കുടുംബത്തിനു കുറച്ചു നല്കും, ഒരുവിഹിതം പാര്‍ട്ടിക്കും ബാക്കി നേതാക്കളുടെ പോക്കറ്റിലും.

നാന്‍ പെറ്റ മകനേയെന്ന് അലമുറയിട്ട, മഹാരാജാസ് കോളജില്‍ പിഎഫ്‌ഐ ഭീകരര്‍ കുത്തിക്കൊന്ന അഭിമന്യുവിന്റെ അമ്മയുടെ വിലാപം വിറ്റു ലക്ഷങ്ങളാണ് സിപിഎം നേതാക്കള്‍ തട്ടിയത്.

രക്തസാക്ഷി ഫണ്ടിലേക്ക് 3.10 കോടി പിരിച്ചെന്നും ഇടുക്കി ജില്ലാ കമ്മിറ്റി 71 ലക്ഷം പിരിച്ചെന്നുമാണ് വ്യക്തമാക്കിയത്. എന്നാല്‍ ഇടുക്കിയില്‍ നിന്ന് ഒരുകോടിയിലേറെയാണ് പിരിച്ചത്. അഭിമന്യുവിന്റെ വീട്ടുകാര്‍ക്ക് ധനസഹായം, വീടുപണി എന്നിവയ്‌ക്ക് 50 ലക്ഷത്തോളം ചെലവഴിച്ചു. മഹാരാജാസില്‍ അഭിമന്യുവിനു സ്മാരകവും പണിതു. എല്ലാച്ചെലവും കഴിച്ച് ബാക്കി എവിടെയെന്ന് അജ്ഞാതം. അഭിമന്യുവിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായ കേന്ദ്രമായി കാമ്പസില്‍ പണിത കെട്ടിടം വന്‍തുകയ്‌ക്ക് സഹ. ബാങ്കിന് വാടകയ്‌ക്കു കൊടുത്തു.

സ്‌കോളര്‍ഷിപ്പിനായി പു.ക.സയും പണം പിരിച്ചു. പക്ഷേ സ്‌കോളര്‍ഷിപ്പില്ല. സിപിഎം ജില്ലാ കമ്മിറ്റി ഇടപെട്ടു വിവാദം മുക്കി. കണ്ണൂരില്‍ സിപിഎമ്മിലെ ധനരാജ് രക്തസാക്ഷി ഫണ്ടും അടിച്ചുമാറ്റി. ധനരാജ് കെട്ടിടം പണി ഫണ്ടിലെ 35 ലക്ഷം വകമാറ്റി. പയ്യന്നൂരിലെ സഹകരണ ജീവനക്കാരില്‍ നിന്ന് ശേഖരിച്ച 70 ലക്ഷം കണക്കിലില്ല. വിവാദമായപ്പോള്‍ 64 ലക്ഷം കണക്കില്‍ വന്നു. അപ്പോഴും ആറ് ലക്ഷമില്ല.

ഇതുമായി ബന്ധപ്പെട്ട് 91 ലക്ഷം രൂപയാണ് കാണാനില്ലാത്തത്. 40 ലക്ഷം രൂപ വകമാറ്റി, 51 ലക്ഷത്തിന്റെ കണക്കേയില്ല. വെട്ടിപ്പ് പുറത്തു കൊണ്ടുവന്ന സഖാവ് വര്‍ഗ വഞ്ചകനായി, പാര്‍ട്ടിക്കു പുറത്തായി. സിപിഎം വഞ്ചിയൂര്‍ ബ്രാഞ്ച് അംഗം വിഷ്ണുവിന്റെ രക്ഷസാക്ഷി ഫണ്ടിനായി 10 ലക്ഷം രൂപ പിരിച്ചു. കുടുംബത്തിന് നല്കിയത് അഞ്ചു ലക്ഷം. ബാക്കി ലോക്കല്‍ സെക്രട്ടറി രവീന്ദ്രന്‍ സ്വന്തം അക്കൗണ്ടിലേക്കു മാറ്റി തട്ടിയെടുത്തു. മുണ്ടക്കൈ ദുരിത ബാധിതര്‍ക്കായി ഡിവൈഎഫ്‌ഐ കാസര്‍കോട് ജില്ലാ കമ്മിറ്റി പിരിച്ച തുക സംബന്ധിച്ച് ആരോപണങ്ങളുയര്‍ന്നിട്ടും കണക്കില്ല.

ഒടുവില്‍ കൈയിലുണ്ടായിരുന്ന പണം വാങ്ങി സിപിഎം പ്രശ്‌നം പരിഹരിച്ചു. യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥികളില്‍ നിന്ന് എസ്എഫ്‌ഐ പിരിച്ച ഫണ്ട് കാണാനില്ല. പണത്തിനായി തെരുവില്‍ തല്ല്. ഒടുവില്‍ യൂണിറ്റ് പിരിച്ചുവിട്ടു കണക്കു മുക്കി.

ഇക്കാര്യത്തില്‍ കോണ്‍ഗ്രസും പിന്നിലല്ല. വയനാട് ദുരന്ത ബാധിതര്‍ക്ക് കെപിസിസി വീടു പണിയാന്‍ പിരിച്ച പണവും ചെലവഴിച്ച കണക്കും തമ്മില്‍ വലിയ പൊരുത്തക്കേട്. ഫണ്ട് വിവാദമായതോടെ വീടു പണിക്ക് വസ്തു വാങ്ങാന്‍ കെപിസിസിയില്‍ ധാരണയായി. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പണപ്പിരിവ് നടത്തി. 5.38 കോടി ലഭിച്ചെന്നാണ് കണക്ക്. ഇതുകൊണ്ടു വസ്തു വാങ്ങിയെന്നും അതില്‍ 90 ലക്ഷം രൂപ ബാധ്യതയുണ്ടെന്നുമാണ് നേതൃത്വം പറയുന്നത്. 3.21 കോടിയാണ് വസ്തു വാങ്ങാന്‍ ചെലവായതെന്നും ബാക്കി എവിടെയെന്നും വയനാട് കോണ്‍ഗ്രസ് നേതൃത്വം ചോദിക്കുന്നു.

Tags: CPM Keralaധനരാജ് രക്തസാക്ഷി ഫണ്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിൽ പി.ബിയിൽ ഭിന്നത; നേതൃമാറ്റം ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ

Article

കമ്മ്യൂണിസ്റ്റുകളുടെ കാവുതീണ്ടലുകള്‍

Kerala

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

Kerala

ഇനിയും തിരുത്തിയില്ലെങ്കില്‍ ബിജെപിയെ തടയാനാവില്ല; ഉത്തരവാദിത്വം നേതൃത്വത്തിനെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Kerala

വിമതര്‍ സംഘടിത നീക്കത്തിന് ആശങ്കയോടെ സിപിഎം

പുതിയ വാര്‍ത്തകള്‍

ഒരേ വളവ്, ഒരേ മതില്‍ ഇതെന്തൊരു അപകടം? മദനന്റെ വീട്ടുമതില്‍ തകര്‍ക്കല്‍ പതിവാകുന്നു

24 മണിക്കൂർ, എല്ലാ വകുപ്പും മുഖ്യമന്ത്രിയിൽ, മറ്റെല്ലാവരും വകുപ്പില്ലാ മന്ത്രിമാർ; സതീശനോടാണോ കളി!!

സൗജന്യ യാത്ര ഓര്‍ഡിനറി മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ വരെ; മുഖ്യമന്ത്രിയുമായി കെഎസ്ആർടിസി സിഎംഡി കൂടിക്കാഴ്ച നടത്തി

സാന്യ ചരിത്രം കുറിക്കുന്നു; നാവികസേനയ്‌ക്ക് അഭിമാനമായി സ്ത്രീത്വം

അബോധാവസ്ഥയിലാക്കി പീഡനം; കൊച്ചി സെക്സ് റാക്കറ്റ് കേസിൽ പൊന്നാനി സ്വദേശിനി മഞ്ജിമയും കുടുങ്ങി

ബംഗാളിൽ മമത സ്ഥാപിച്ച് വിവാദമായ ഫുട്‌ബോൾ പ്രതിമ നീക്കുന്നു

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങള്‍ എന്‍.പി. ചെക്കുട്ടിക്ക് നല്‍കി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പ്രകാശനം ചെയ്യുന്നു

തടഞ്ഞുവെച്ച കേന്ദ്രപദ്ധതികള്‍ പുതിയ സര്‍ക്കാര്‍ നടപ്പാക്കണം: കേന്ദ്രമന്ത്രി

മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത! ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്റെ പ്രത്യേകതകൾ ജപ്പാനെയും മറികടക്കുന്നത്

നടൻ ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന് അഭ്യൂഹം

റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോപൈലറ്റ്; ഒഴിവുകള്‍ 11,127

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.