Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധുരന്ധറിലെ കഥാപാത്രങ്ങളാകാൻ വിളിച്ചിട്ട് നിരസിച്ച അഭിനേതാക്കൾ നിരവധിയാണ് ; പറഞ്ഞ കാരണങ്ങൾ വിചിത്രവും

ഗവേഷണം നടത്താനും അഭിനേതാക്കളെ തിരഞ്ഞെടുക്കാനും ഏകദേശം രണ്ട് വർഷമെടുത്തുവെന്നും മുകേഷ് ഛബ്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2026, 01:55 pm IST
in India

മാർച്ച് 19 ന് റിലീസ് ചെയ്ത ധുരന്ധർ: ദി റിവഞ്ച് ഈ വർഷത്തെ ഏറ്റവും വലിയ തിയേറ്റർ വിജയങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. രൺവീർ സിംഗ് നയിക്കുന്ന സ്പൈ ത്രില്ലർ ആഗോളതലത്തിൽ ബോക്സ് ഓഫീസിൽ ആധിപത്യം തുടരുമ്പോൾ, അതിന്റെ കാസ്റ്റിംഗിനെ കുറിച്ചുള്ള പുതിയ വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

ബോളിവുഡ് ഹംഗാമയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ചിത്രത്തിലെ പ്രധാനകഥാപാത്രമായി രൺബീർ അല്ലാതെ മറ്റാരും തങ്ങളുടെ മനസിൽ ഇല്ലായിരുന്നുവെന്ന് കാസ്റ്റിംഗ് ഡയറക്ടർ മുകേഷ് ഛബ്ര പറഞ്ഞു.

“നാല് മണിക്കൂർ കൊണ്ടാണ് കഥ പറഞ്ഞത്. സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. പിന്നീട് ഒരു നിമിഷം പോലും വിശ്രമിക്കാൻ എനിക്കായില്ല. സമയം എങ്ങനെ കടന്നുപോയി എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. മുമ്പ് നിരവധി സിനിമകൾക്കായി കാസ്റ്റിംഗ് നടത്തിയിട്ടും ഞാൻ ആദ്യം ഭയപ്പെട്ടു. എനിക്ക് വളരെയധികം കഥാപാത്രങ്ങളെ കണ്ടെത്തേണ്ടിവന്നു, പുതിയ മുഖങ്ങൾ, ഇതൊരു വലിയ സിനിമയായിരുന്നു.

രണ്ട് ഭാഗങ്ങളും ഒരുമിച്ച് ചേർത്താൽ ഏകദേശം 400 പേരുടെ കാസ്റ്റിംഗ് നടത്തേണ്ടി വന്നു. ഞാൻ ആറ് പേരുടെ ഒരു ടീമിനെ ഉണ്ടാക്കി അഭിനേതാക്കൾക്കായി തിരയൽ ആരംഭിച്ചു. ആദിത്യ എനിക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി, കഴിയുന്നത്ര വലുതായി ചിന്തിക്കാൻ എന്നോട് ആവശ്യപ്പെട്ടു. ആളുകളെ അത്ഭുതപ്പെടുത്താൻ അദ്ദേഹം ആഗ്രഹിച്ചു. ഈ ചിത്രം എല്ലാ റെക്കോർഡുകളും തകർക്കുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.”

അന്വേഷണത്തിനിടെ പലരും പല വേഷങ്ങളും വേണ്ടെന്ന് പറഞ്ഞു, പക്ഷേ ആദിത്യ ശാന്തനായിരുന്നു, മറ്റ് അഭിനേതാക്കളെ കണ്ടെത്താൻ എന്നോട് ആവശ്യപ്പെട്ടു. ഗവേഷണം നടത്താനും അഭിനേതാക്കളെ തിരഞ്ഞെടുക്കാനും ഏകദേശം രണ്ട് വർഷമെടുത്തു. 2024 ന്റെ തുടക്കത്തിൽ ഞങ്ങൾ ആരംഭിച്ചു. രൺവീർ സിംഗ് ഹംസയായി അഭിനയിക്കുമെന്ന് ഞങ്ങൾക്ക് വ്യക്തമായിരുന്നു.

അക്ഷയ് ഖന്ന അവതരിപ്പിച്ച റഹ്മാന്റെ കഥാപാത്രം നിരവധി അഭിനേതാക്കൾ നിരസിച്ചിരുന്നു . എനിക്ക് പേരുകളൊന്നും എടുത്ത് പറയാൻ കഴിയില്ല, പക്ഷേ 2-3 അഭിനേതാക്കൾ അദ്ദേഹത്തിന്റെ വേഷം വേണ്ടെന്ന് പറഞ്ഞു. ഇന്ന് ആ തീരുമാനത്തിൽ അവർ ഖേദിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു നടനും ബോളിവുഡിൽ നിന്നുള്ള രണ്ട് പേരും വളരെ വിചിത്രമായ കാരണങ്ങളാണ് ഇതിന് പറഞ്ഞത്. ഇത് യഥാർത്ഥത്തിൽ രൺവീറിന്റെ ചിത്രമാണെന്നും അവർ പറഞ്ഞു,

സാറാ അർജുൻ അവതരിപ്പിച്ച യാലിന ജമാലിയുടെ കാസ്റ്റിംഗിലും വിപുലമായ തിരയൽ ഉണ്ടായിരുന്നു. നിരവധി അഭിനേതാക്കൾ ഈ വേഷത്തിനായി എത്തിയിരുന്നു. പൂർണ്ണമായും പുതിയ മുഖം വേണമെന്ന് ആദിത്യയ്‌ക്ക് നിർബന്ധനമായിരുന്നു . ഇത് യാലിന മാത്രമാണെന്ന് എല്ലാവരും വിശ്വസിക്കണം.ആ വേഷത്തിനായി ഞങ്ങൾ 1000-ലധികം ഓഡിഷനുകൾ നടത്തി,” അദ്ദേഹം പറഞ്ഞു.

 

Tags: FilmDhurandhar 2 Revenge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

Entertainment

ഞാനില്ലാതെയായാൽ മക്കൾ അവളെ നോക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല, ആരും ഉണ്ടാവില്ല ; ഉമ എപ്പോഴും ആരോ​ഗ്യവതിയായി ഇരിക്കണം; റിയാസ് ഖാൻ

India

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

India

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

Entertainment

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.