Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധുരന്ധറിലെ കഥാപാത്രങ്ങളാകാൻ വിളിച്ചിട്ട് നിരസിച്ച അഭിനേതാക്കൾ നിരവധിയാണ് ; പറഞ്ഞ കാരണങ്ങൾ വിചിത്രവും

ഗവേഷണം നടത്താനും അഭിനേതാക്കളെ തിരഞ്ഞെടുക്കാനും ഏകദേശം രണ്ട് വർഷമെടുത്തുവെന്നും മുകേഷ് ഛബ്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2026, 01:55 pm IST
in India

മാർച്ച് 19 ന് റിലീസ് ചെയ്ത ധുരന്ധർ: ദി റിവഞ്ച് ഈ വർഷത്തെ ഏറ്റവും വലിയ തിയേറ്റർ വിജയങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. രൺവീർ സിംഗ് നയിക്കുന്ന സ്പൈ ത്രില്ലർ ആഗോളതലത്തിൽ ബോക്സ് ഓഫീസിൽ ആധിപത്യം തുടരുമ്പോൾ, അതിന്റെ കാസ്റ്റിംഗിനെ കുറിച്ചുള്ള പുതിയ വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

ബോളിവുഡ് ഹംഗാമയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ചിത്രത്തിലെ പ്രധാനകഥാപാത്രമായി രൺബീർ അല്ലാതെ മറ്റാരും തങ്ങളുടെ മനസിൽ ഇല്ലായിരുന്നുവെന്ന് കാസ്റ്റിംഗ് ഡയറക്ടർ മുകേഷ് ഛബ്ര പറഞ്ഞു.

“നാല് മണിക്കൂർ കൊണ്ടാണ് കഥ പറഞ്ഞത്. സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. പിന്നീട് ഒരു നിമിഷം പോലും വിശ്രമിക്കാൻ എനിക്കായില്ല. സമയം എങ്ങനെ കടന്നുപോയി എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. മുമ്പ് നിരവധി സിനിമകൾക്കായി കാസ്റ്റിംഗ് നടത്തിയിട്ടും ഞാൻ ആദ്യം ഭയപ്പെട്ടു. എനിക്ക് വളരെയധികം കഥാപാത്രങ്ങളെ കണ്ടെത്തേണ്ടിവന്നു, പുതിയ മുഖങ്ങൾ, ഇതൊരു വലിയ സിനിമയായിരുന്നു.

രണ്ട് ഭാഗങ്ങളും ഒരുമിച്ച് ചേർത്താൽ ഏകദേശം 400 പേരുടെ കാസ്റ്റിംഗ് നടത്തേണ്ടി വന്നു. ഞാൻ ആറ് പേരുടെ ഒരു ടീമിനെ ഉണ്ടാക്കി അഭിനേതാക്കൾക്കായി തിരയൽ ആരംഭിച്ചു. ആദിത്യ എനിക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി, കഴിയുന്നത്ര വലുതായി ചിന്തിക്കാൻ എന്നോട് ആവശ്യപ്പെട്ടു. ആളുകളെ അത്ഭുതപ്പെടുത്താൻ അദ്ദേഹം ആഗ്രഹിച്ചു. ഈ ചിത്രം എല്ലാ റെക്കോർഡുകളും തകർക്കുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.”

അന്വേഷണത്തിനിടെ പലരും പല വേഷങ്ങളും വേണ്ടെന്ന് പറഞ്ഞു, പക്ഷേ ആദിത്യ ശാന്തനായിരുന്നു, മറ്റ് അഭിനേതാക്കളെ കണ്ടെത്താൻ എന്നോട് ആവശ്യപ്പെട്ടു. ഗവേഷണം നടത്താനും അഭിനേതാക്കളെ തിരഞ്ഞെടുക്കാനും ഏകദേശം രണ്ട് വർഷമെടുത്തു. 2024 ന്റെ തുടക്കത്തിൽ ഞങ്ങൾ ആരംഭിച്ചു. രൺവീർ സിംഗ് ഹംസയായി അഭിനയിക്കുമെന്ന് ഞങ്ങൾക്ക് വ്യക്തമായിരുന്നു.

അക്ഷയ് ഖന്ന അവതരിപ്പിച്ച റഹ്മാന്റെ കഥാപാത്രം നിരവധി അഭിനേതാക്കൾ നിരസിച്ചിരുന്നു . എനിക്ക് പേരുകളൊന്നും എടുത്ത് പറയാൻ കഴിയില്ല, പക്ഷേ 2-3 അഭിനേതാക്കൾ അദ്ദേഹത്തിന്റെ വേഷം വേണ്ടെന്ന് പറഞ്ഞു. ഇന്ന് ആ തീരുമാനത്തിൽ അവർ ഖേദിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു നടനും ബോളിവുഡിൽ നിന്നുള്ള രണ്ട് പേരും വളരെ വിചിത്രമായ കാരണങ്ങളാണ് ഇതിന് പറഞ്ഞത്. ഇത് യഥാർത്ഥത്തിൽ രൺവീറിന്റെ ചിത്രമാണെന്നും അവർ പറഞ്ഞു,

സാറാ അർജുൻ അവതരിപ്പിച്ച യാലിന ജമാലിയുടെ കാസ്റ്റിംഗിലും വിപുലമായ തിരയൽ ഉണ്ടായിരുന്നു. നിരവധി അഭിനേതാക്കൾ ഈ വേഷത്തിനായി എത്തിയിരുന്നു. പൂർണ്ണമായും പുതിയ മുഖം വേണമെന്ന് ആദിത്യയ്‌ക്ക് നിർബന്ധനമായിരുന്നു . ഇത് യാലിന മാത്രമാണെന്ന് എല്ലാവരും വിശ്വസിക്കണം.ആ വേഷത്തിനായി ഞങ്ങൾ 1000-ലധികം ഓഡിഷനുകൾ നടത്തി,” അദ്ദേഹം പറഞ്ഞു.

 

Tags: FilmDhurandhar 2 Revenge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

Image: Instagram, Soubhagya Venkitesh
Mollywood

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

Kerala

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

Kerala

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

Kerala

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

പുതിയ വാര്‍ത്തകള്‍

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.