Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

ബിജെപിയ്‌ക്ക് സേഫ് സീറ്റാണ് നേമമെന്നും അതിന് കാരണം വര്‍ഷങ്ങളായി രാജീവ് ചന്ദ്രശേഖര്‍ നേമത്ത് നടത്തിയ പ്രവര്‍ത്തനമാണെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2026, 09:06 pm IST
in Kerala

തിരുവനന്തപുരം: ബിജെപിയ്‌ക്ക് സേഫ് സീറ്റാണ് നേമമെന്നും അതിന് കാരണം വര്‍ഷങ്ങളായി രാജീവ് ചന്ദ്രശേഖര്‍ നേമത്ത് നടത്തിയ പ്രവര്‍ത്തനമാണെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. മലയാള മനോരമ- സീവോട്ടര്‍ സര്‍വ്വേയില്‍ രാജീവ് ചന്ദ്രശേഖറും വി. ശിവന്‍കുട്ടിയും തമ്മിലുള്ള വോട്ട് വ്യത്യാസ് 5 ശതമാനത്തില്‍ കൂടിയാല്‍ പോലും അതിശയിക്കേണ്ടതില്ലെന്നാണ്.

ഇക്കുറി ജനങ്ങളുടെ മനസ്സില്‍ ഏറ്റവും വലിയ പ്രശ്നമായി കടന്നുവരുന്നത് ശബരിമലസ്വര്‍ണ്ണക്കൊള്ളയാണെന്നത് രാജീവ് ചന്ദ്രശേഖറിനെ പിന്തുണയ്‌ക്കും. പിന്നെ അവിടുത്തെ രാജീവ് ചന്ദ്രശേഖറിന്റെ ശക്തമായ പ്രവര്‍ത്തനം. പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം കേരളത്തില്‍ വന്നിട്ടും അവിടെ പോകാതെ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് തന്നെ ക്യാമ്പടിക്കുകയായിരുന്നു എന്നത് തന്നെ എത്രമാത്രം ഗൗരവം രാജീവ് ചന്ദ്രശേഖറും ബിജെപിയും നേമത്തിന് കല്‍പിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ്.

നിഷ്പക്ഷവോട്ടുകളാണ് ഇക്കുറി രാജീവ് ചന്ദ്രശേഖറിന് അനുഗ്രഹമാകുക എന്ന് കരുതുന്നു. കാരണം രാജീവ് ചന്ദ്രശേഖര്‍ വികസനത്തിന്റെ രാഷ്‌ട്രീയം മാത്രം പറയുന്ന നേതാവാണ്. രാജീവ് ചന്ദ്രശേഖര്‍ വിജയിച്ചാല്‍ നേമത്ത് വികസനം വരുമെന്ന് വികസനമില്ലാതെ മടുത്ത് കഴിയുന്ന നേമത്തെ ഒരു വിഭാഗം ജനങ്ങള്‍ വിശ്വസിക്കുന്നു.

കേരളത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നത് 2016ല്‍ നേമത്തിലൂടെയാണ്. പിന്നീട് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ 3949 വോട്ടുകള്‍ക്ക് തോല്‍പിച്ച് ശിവന്‍കുട്ടി ബിജെപി അക്കൗണ്ട് പൂട്ടിച്ചു. ആ അക്കൗണ്ട് 2026ല്‍ ബിജെപി വീണ്ടും തുറക്കുമെന്ന് പറയുന്നതിന് വേറെയും കാരണമുണ്ട്. അത് നോക്കാം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിച്ചപ്പോള്‍ നേമം നിയോജകമണ്ഡലം ബിജെപിയ്‌ക്കൊപ്പമാണ് നിന്നത്.

രാജീവ് ചന്ദ്രശേഖര്‍ അന്ന് ഏറ്റവും കൂടുതല്‍ വോട്ട് സമാഹരിച്ചതും നേമത്ത് നിന്നു തന്നെയാണ്. അന്ന് നേമത്ത് തൊട്ടടുത്ത എതിരാളിയായ ശശി തരൂരിനേക്കാള്‍ 22,000 വോട്ടുകള്‍ രാജീവ് ചന്ദ്രശേഖറിന് അധികമായി ലഭിച്ചിരുന്നു.

ഇനി 2025ല്‍ നടന്ന തദ്ദേശസ്വയംഭരണസ്ഥാപനത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും നേമം ബിജെപിയ്‌ക്കൊപ്പമാണ് നിന്നത്. തിരുവനന്തപുരം കോര്‍പറേഷനില്‍ നേമം നിയോജകമണ്ഡലത്തില്‍ 25 വാര്‍ഡുകളാണ് ഉള്ളത്. ഇതില്‍ 17ലും ബിജെപിയാണ് ജയിച്ചത്.  എല്‍ഡിഎഫിന് അഞ്ചിടത്താണ് ജയിക്കാനായത്. പക്ഷെ അന്ന് ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ തൃക്കണ്ണാപുരവും പുന്നയ്‌ക്കാമുകളും എല്‍ഡിഎഫ് ബിജെപിയില്‍ നിന്നും പിടിച്ചെടുത്തിരുന്നു. അതെന്തായാലും നേമത്തെ വാര്‍ഡുകളിലെ മൊത്തം കണക്കെടുത്താല്‍ ബിജെപിയ്‌ക്ക് സിപിഎമ്മിനേക്കാള്‍ 8000 വോട്ടുകള്‍ അധികം ലഭിച്ചിരുന്നു. കോണ്‍ഗ്രസ് ശബരീനാഥന്‍ എന്ന ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതും രാജീവ് ചന്ദ്രശേഖറിന് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു.  കോണ്‍ഗ്രസ് വോട്ടുകള്‍ പോലും വി. ശിവന്‍കുട്ടിക്ക് മറിച്ചുനല്‍കുന്ന എല്‍ഡിഎഫ്-യുഡിഎഫ് രഹസ്യഡീല്‍ 2021ല്‍ നടന്നിരുന്നു. എന്നാല്‍ 2026ല്‍ കോണ്‍ഗ്രസ് അവരുടെ ശക്തനായ സ്ഥാനാര്‍ത്ഥിയായ ശബരീനാഥനെ നിര‍്ത്തുന്നതും രാജീവ് ചന്ദ്രശേഖരിന് അനുകൂലമാകുമെന്നതില്‍ സംശയമില്ല.

എസ്‍ ഡിപിഐ ജില്ലാപ്രസിഡന്‍റ് ലത്തീഫിന്റെ പരസ്യപ്രസ്താവനയിലാണ് ശിവന്‍കുട്ടിയുടെ പ്രതീക്ഷ. 2021ല്‍ എസ് ഡിപിഐയുടെ വോട്ടുകള്‍ ശിവന്‍കുട്ടിയ്‌ക്ക് നല്‍കുകയായിരുന്നുവെന്നാണ് ലത്തീഫ് പ്രസ്താവിച്ചത്. എസ് ഡിപിഐ വോട്ടുകള്‍ വേണ്ടെന്ന് പറയാന്‍ സിപിഎം നേതാക്കളാരും തയ്യാറാകാത്തതും ശ്രദ്ധേയമാണ്. മണ്ഡലത്തിലെ മുസ്ലിം വോട്ടുകള്‍ രാജീവ് ചന്ദ്രശേഖറിനെതിരെ കേന്ദ്രീകരിക്കാന്‍ എസ് ഡിപിഐയും മുസ്ലിംലീഗും എല്ലാ അടവുകളും പയറ്റിയേക്കും.

എങ്കിലും രാജീവ് ചന്ദ്രശേഖറിനായിരിക്കും ഇത്തവണ ജയമെന്നാണ് ബദ്ധശത്രുക്കളായ മലയാളമനോരമ പത്രവും മനോരമ-സിവോട്ടര്‍ സര്‍വ്വേയും പ്രവചിച്ചിരിക്കുന്നത്. 89693 പേരില്‍ നിന്നും അഭിപ്രായം ശേഖരിച്ചാണ് വിപുലമായ ഈ സര്‍വ്വേ നടത്തിയിരിക്കുന്നത്. കേരളത്തിലെ നല്ലൊരു ശതമാനം ജനങ്ങളും വോട്ടെടുപ്പിന് ഏറെ മുന്‍പേ തന്നെ തീരുമാനം എടുത്തതായി സീ വോട്ടര്‍ കമ്പനിയുടെ യശ്വന്ത് പറയുന്നു.

Tags: developmentsdpiSivankuttySabarinathannemomLatest newsKerala Assembly elections 2026election 2026Rajeev Chandrasekhar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

Kerala

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)
Kerala

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

India

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

Kerala

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് വ്യാഴാഴ്ച ,4 ലക്ഷം പേരുമായി സംവദിക്കും

രഞ്ജിത്തിനെ ശനിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കും

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.