Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2026, 01:39 pm IST
in Kerala, News

തിരുവനന്തപുരം: സിപിഎം ഭീകര- വർഗ്ഗീയസംഘടനകളുമായുണ്ടാക്കിയ രാഷ്‌ട്രീയ കൂട്ടുകെട്ടുകൾ ഓരോന്നായി പുറത്തുവരുന്നു. ഭീകര പ്രവർത്തനങ്ങളുടെ പേരിൽ കേന്ദ്ര സർക്കാർ നിരോധിച്ച ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്‌ട്രീയ സംഘടനയായ എസ് ഡിപിഐയുമായി സിപിഎം നേതാക്കൾ 2021 ൽ ഉണ്ടാക്കിയ സഖ്യത്തിന്റെ വിവരങ്ങളാണ് ഓരോന്നായി പുറത്തുവരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരാണ് ഈ കൂട്ടുകൾക്ക് മുൻകൈ എടുത്തത്. പാർട്ടിയിലെ മറ്റു മുതിർന്ന നേതാക്കളോടോ പാർട്ടിയുടെ ഏതെങ്കിലും സമിതികളിലോ അനൗദ്യോഗികമായിപ്പോലും ഈ വിഷയം ചർച്ച ചെയ്തിട്ടില്ല. എന്നാൽ, ബിജെപിക്ക് 2016 ൽ ഒ. രാജഗോപാലിന്റെ വിജയത്തിലൂടെ കിട്ടിയ നിയമസഭാ സീറ്റ് പിടിക്കാൻ സിപിഎം നിയോഗിച്ച വി. ശിവൻകുട്ടിക്ക് ഇക്കാര്യങ്ങളൽ അറിവും പങ്കാളിത്തവും കൊടുത്തിരുന്നു. അങ്ങനെയാണ് പരസ്യ പ്രഖ്യാപനം നടത്തി പിണറായി വിജയൻ നേമം സീറ്റിൽ ശിവൻകുട്ടിയെ വിജയിപ്പിച്ചത്.
അന്ന് എസ് ഡിപിഐ നേതാക്കളുമായും പോപ്പുലർ ഫ്രണ്ട് നേതാക്കളുമായും ഇടപാടുകൾ നടത്തിയത് ശിവൻകുട്ടിയായിരുന്നു.
കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രി സ്ഥാനത്തുനിന്ന് ഇറങ്ങിയ ശേഷം 2015 മുതൽ തുടർച്ചയായി രണ്ടുവട്ടം 2022 വരെ സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്നു. 2021 ലെ തെരഞ്ഞെടുപ്പിൽ നേമത്ത് എസ് ഡിപിഐയുടെ പിന്തുണ ഉറപ്പാക്കാൻ പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി സമ്പർക്കം നടത്താൻ ഈ മുൻ ആഭ്യന്തരമന്ത്രി ആ സംഘടനയുടെ എല്ലാ ചരിത്രങ്ങളും അറിഞ്ഞുതന്നെ മുന്നിട്ടിറങ്ങി. മഞ്ചേശ്വരത്ത് ബിജെപി നേതാവ് കെ. സുരേന്ദ്രനെ തോൽപ്പിക്കാനും നേമത്ത് കുമ്മനം രാജശേഖരനെ തോൽപ്പിക്കാനുമായിരുന്നു മുഖ്യ സഖ്യം. എസ് ഡിപിഐക്ക് ശക്തിയുള്ള എല്ലാ മണ്ഡലത്തിലും സിപിഎമ്മുമായി ധാരണയുണ്ടായിരുന്നെങ്കിലും ഇവിടങ്ങളിൽ കൂടുതൽ ശക്തവും വ്യക്്തമായ ചർച്ചകളുടെ അടിസ്ഥാനത്തിലുമായിരുന്നു. നേമത്തെ കാര്യങ്ങൾക്ക് വി. ശിവൻകുട്ടിതന്നെയായിരുന്നു മുഖ്യ ഇടനിലക്കാരൻ.
പിഎഫ്‌ഐയുടെ നിരോധനവും എസ് ഡിപിഐയുടെ നിലപാടും അവർക്ക് യുഡിഎഫിനോടുള്ള ചാർച്ചയും മറ്റും മനസ്സിലാക്കിയാണ് ഈ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കാനില്ല എന്ന് വി. ശിവൻകുട്ടി തുടക്കത്തിൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ മന്ത്രിസ്ഥാനത്ത് എസ് ഡിപിഐയുടെ നിർബന്ധങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങേണ്ടിവന്ന അവസ്ഥകളുടെ പശ്ചാത്തലത്തിൽകൂടിയായിരുന്നു ശിവൻകുട്ടിയുടെ നിലപാട്.
പക്ഷേ, എസ് ഡിപിഐയുമായി പുതിയ ധാരണകൾക്ക്് മന്ത്രി പി.എ. മൊഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് പദ്ധതി ആവിഷ്‌കരിച്ചുകഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ശിവൻകുട്ടി നേമത്തുതന്നെ, അല്ലെങ്കിൽ എങ്ങുമില്ല എന്ന നിലപാട് പിണറായി സ്വീകരിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
പിഎഫ്‌ഐ നിരോധിക്കപ്പെട്ടിട്ടും ആ ഭീകര സംഘടനയോട് സർക്കാർ കാണിച്ച ഉദാര നിലപാടും മൃദുല സമീപനവും 2021 ൽ തുടങ്ങിയ ധാരണകൾ പ്രകാരമായിരുന്നു. സർക്കാർ സമസ്തയുടെ സമ്മർദ്ദത്തിനു വഴങ്ങി എന്ന പേരിലും മുസ്ലിം ലീഗിനെ വശത്താക്കാനെന്ന പേരിലും നടത്തിക്കൊണ്ടിരുന്ന മതവർഗ്ഗീയ പ്രീണനങ്ങളും അനുകൂല നടപടികളും വാസ്തവത്തിൽ എസ് ഡിപിഐ- പിഎഫ്‌ഐ ധാരണകളുടെ പശ്ചാത്തലത്തിലായിരുന്നു. ധാരണകളിലെ വീഴ്ചയോ അതിൽനിന്നുള്ള പിന്നാക്കം പോക്കോ കൊണ്ടാണ് 2023 മെയ് മാസം എസ് ഡിപിഐ ‘ജനവഞ്ചനയുടെ രണ്ടു വർഷങ്ങൾ’ എന്ന പേരിൽ പിണറായി സർക്കാരിനെതിരേ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചത്. ‘ജനവഞ്ചന’ആയിരുന്നില്ല, മറിച്ച് എസ് ഡിപിഐ വഞ്ചനയുടെ വാർഷികമായിരുന്നു അത്.
എസ് ഡിപിഐ ഇത്രയെല്ലാമായിട്ടും പിണറായി വിജയൻ തള്ളിപ്പറയാൻ തയാറാകാത്തതും അതുകൊണ്ടുതന്നെയാണ്. എസ് ഡിപിഐ നേതാക്കൾ തുറന്നു പറഞ്ഞാൽ അതോടെ പിണറായി വിജയന്റെ എല്ലാ രാഷ്‌ട്രീയ കള്ളക്കളികളും തുറന്നുകാട്ടപ്പെടും. കടുത്ത സമ്മർദ്ദത്തിലാണ് പിണറായി വിജയൻ.

Tags: #VSivankuttyelection 2026#SDPIPinarayi#KodiyeriBalakrishnan#PAMRiyas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render
Kerala

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

Kerala

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

India

പശ്ചിമബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

ബംഗാളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ കടയില്‍ നിന്ന് പലഹാരം വാങ്ങുന്നു
India

മമത ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചു: മോദി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.