Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സീല്‍ വിവാദം; ഇടത് നേതാക്കളുടെ ആസൂത്രിത നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2026, 09:31 am IST
in Kerala
ഡെപ്യൂട്ടി സിഇഒ മിഷാല്‍ സാഗര്‍

ഡെപ്യൂട്ടി സിഇഒ മിഷാല്‍ സാഗര്‍

തിരുവനന്തപുരം: രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നയച്ച ഔദ്യോഗിക സര്‍ക്കുലറില്‍ ബിജെപിയുടെ താമര ചിഹ്നം സീല്‍ പതിച്ച കത്ത് കൂടി അയച്ചതിന് പിന്നില്‍ ഇടത് യൂണിയന്റെ ആസൂത്രിത നീക്കം. ബിജെപിയെ പൊതുജന മധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാനും വേണ്ടി നടത്തിയ നീക്കം. സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്റ് ചെയ്ത കമ്മിഷന്‍ ഓഫീസിലെ ഐടി വിഭാഗം കൈകാര്യം ചെയ്യുന്ന ജെയ്‌സില്‍ പി. അസീസ്, തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് ഒഴിവാക്കിയ സെക്ഷന്‍ ഓഫീസര്‍ പ്രനീഷ് എന്നിവര്‍ സെക്രട്ടേറിയറ്റിലെ ഇടത് സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നേതാക്കളാണ്.

2019ല്‍ പുറപ്പെടുവിച്ച ചില മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ച് വ്യക്തത തേടി ബിജെപി കേരള ഘടകം അടുത്തിടെ സിഇഒ ഓഫീസിനെ സമീപിച്ചിരുന്നു. അന്ന് ബിജെപി സമര്‍പ്പിച്ച അപേക്ഷയോടൊപ്പം 2019ലെ ഒരു പഴയ കത്തിന്റെ പകര്‍പ്പും ഉണ്ടായിരുന്നു. ഈ പകര്‍പ്പില്‍ പാര്‍ട്ടിയുടെ സീല്‍ പതിപ്പിച്ചിരുന്നു. ഈ രേഖയാണ് മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് കമ്മിഷന്‍ ഓഫീസില്‍ നിന്ന് അയച്ച ഇ മെയിലിനൊപ്പം അയച്ചത്.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസില്‍ നിന്ന് ഒരു കത്ത് അയയ്‌ക്കുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാണ് അയയ്‌ക്കന്നത്. ഇവിടെ സെക്ഷന്‍ ഓഫീസറായ ഐഎഎസ് ഉദ്യോഗസ്ഥന്‍ മിഷാല്‍ സാഗര്‍ ഭാരത് കത്ത് പരിശോധിച്ച ശേഷം അയയ്‌ക്കാന്‍ അനുമതി നല്‍കി. ഐടി വിഭാഗത്തിനാണ് കത്ത് അയക്കേണ്ടതിന്റെ ചുമതല. എന്നാല്‍ ഇതിന് ശേഷം ബിജെപിയുടെ സീല്‍ പതിച്ച കത്ത് കൂടി കടന്ന് കൂടണമെങ്കില്‍ ഈ കത്ത് ഫയലില്‍ നിന്ന് നല്‍കുകയോ അല്ലെങ്കില്‍ ഇ മെയിലില്‍ നിന്ന് ഐടി വിഭാത്തിലേക്കോ നല്‍കണം.

കത്ത് അയച്ചതില്‍ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് പിറ്റേ ദിവസം തന്നെ അത് ചൂണ്ടിക്കാട്ടി രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് കത്ത് അയച്ചു. ഇത് എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞാണ് സമൂഹ മാധ്യമങ്ങളിലുടെ തെരഞ്ഞെടുപ്പ് കമ്മിഷന് അധിക്ഷേപവുമായി സിപിഎം രംഗത്ത് വരുന്നത്. സംഭവം പൂഴ്‌ത്തിവച്ചു എന്നാണ് സിപിഎമ്മിന്റെ ആരോപണം. സിപിഎം വിഷയം പുറത്ത് പറയുന്നതിന് മുമ്പേ സംസ്ഥാനത്തെ എല്ലാ അംഗീകൃത രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും തിരുത്തിയ കത്ത് ലഭിച്ചിട്ടുണ്ട്. എന്നിട്ടും വിഷയം പുഴ്‌ത്തിവച്ചെന്ന ആരോപണവുമായി സിപിഎം രംഗത്ത് വന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസിലെ വിവരങ്ങള്‍ പാര്‍ട്ടി ഓഫീസില്‍ ലഭിക്കുന്നതിന് വേണ്ടി സിപിഎമ്മിന്റെ തൊഴിലാളി യൂണിയനില്‍ പെട്ട ജീവനക്കാരെയാണ് സിഇഒയുടെ ഓഫീസിലേക്ക് അയച്ചിട്ടുള്ളത്. സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

 

Tags: Election CommisionSeal controversyPlanned move by Left leaders
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍, മെറ്റ നീക്കം ചെയ്ത പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ അഭിമുഖം ഫെയ്‌സ്ബുക്കില്‍ പുനഃസ്ഥാപിച്ചു

Kerala

അനധികൃത ബാനറുകള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍ നീക്കണം: ഹൈക്കോടതി

Kerala

പയ്യന്നൂരിൽ ബിഎൽഒ മരിച്ച നിലയിൽ

India

ബീഹാറില്‍ 6,60,67,208 പേരെ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.