Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അത്ഭുതപ്പെട്ട് ലോകം: മോദി സർക്കാർ 30 രൂപവരെ ഇന്ധന വില വർദ്ധന ഉപേക്ഷിച്ചു, ലോക രാജ്യങ്ങൾ വില ഇരട്ടിയോളമാക്കിയപ്പോൾ ഈ നടപടി

ഒരുലിറ്റർ പെട്രോളിന് കൂടാമായിരുന്ന 24 രൂപ കുറച്ചു, ഡീസലിന് കൂടാമായിരുന്ന 30 രൂപ കുറച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2026, 12:26 pm IST
in Kerala, News, India

ന്യൂദൽഹി: യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകരാജ്യങ്ങൾ ഇന്ധന വിലയിൽ വൻ വർദ്ധന വരുത്തിയപ്പോൾ പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും വർദ്ധന ‘ഉപേക്ഷിച്ച്’ മോദി സർക്കാർ ലോകത്തിന് മാതൃകയായി. അതായത് നടപ്പിലാക്കാമായിരുന്ന വില വർദ്ധന ഉപേക്ഷിച്ച് അത് എണ്ണക്കമ്പനികൾ ആ നഷ്ടം സഹിക്കും. ഒരുലിറ്റർ പെട്രോളിന് കൂടാമായിരുന്ന 24 രൂപ കുറച്ചു, ഡീസലിന് കൂടാമായിരുന്ന 30 രൂപ കുറച്ചു. എക്‌സൈസ് തീരുവ ഉപേക്ഷിച്ചാണ് ഈ നടപടി. ഡീസലിന്റെ തീരുവ പൂർണ്ണമായുപേക്ഷിച്ചു, പെട്രോളിന്റേത് 13 രൂപയിൽനിന്ന് 3 രൂപയാക്കി.
ഭാരതത്തിന്റെ ഈ നടപടി ലോകരാജ്യങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. മോദി സർക്കാരിന്റെ നയതന്ത്രവും കരുതലുമാണ് ഈ തീരുമാനമെടുക്കാൻ സഹായകമായതെന്ന് സാമ്പത്തിക- നയതന്ത്ര വിദഗ്‌ദ്ധർ വിലയിരുത്തുന്നു. ഭാരതത്തിന് ആവശ്യത്തിന് ക്രൂഡ് ഓയിൽ തടസമില്ലാതെ ലഭിക്കുന്നു, വൻ കരുതൽ ശേഖരമുള്ളതിനാൽ മോദിയുടെ ഭരത്തിൽ പൗരന്മാർക്ക് ഊർജ്ജമേഖലയിൽ പ്രതിസന്ധി ഉണ്ടാകുകയുമില്ലെന്ന് അവർ വിലയിരുത്തുന്നു.
യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തിലെ പ്രതിസന്ധിയിൽ ഏഷ്യൻ രാജ്യങ്ങളിൽ പെട്രോൾ, ഡീസൽ വില 30 മുതൽ 50 ശതമാനം വരെയും, വടക്കേ അമേരിക്കയിൽ ഏകദേശം 30 ശതമാനവും, യൂറോപ്പിൽ 20 ശതമാനവും, ആഫ്രിക്കൻ രാജ്യങ്ങളിൽ ഏകദേശം 50 ശതമാനവും വർദ്ധിപ്പിച്ചു. ക്രൂഡ് ഓയിൽ വിലയിൽ വന്ന വർദ്ധനവാണ് കാരണം. ഇത് പ്രകാരം ഭാരതത്തിൽ നടപ്പിലാക്കേണ്ട വിലവർദ്ധന മോദി സർക്കാർ ഉപേക്ഷിക്കുകയായിരുന്നു.
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾക്കിടയിലും അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വിലയിലെ കുത്തനെയുള്ള വർധനവിൽ നിന്ന് ഭാരത പൗരന്മാരെ സംരക്ഷിക്കാൻ സർക്കാർ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഇതെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. ഉപഭോക്താക്കളുടെ മേൽ ഭാരം ചുമത്തുന്നതിനുപകരം സർക്കാർ ആ സാമ്പത്തിക ഭാരം ഏറ്റെടുക്കുകയാണെന്ന് മന്ത്രി പുരി പറഞ്ഞു. ഇതുസംബന്ധിച്ച് വിശദമായ പ്രസ്താവന ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ നടത്തും.

കഴിഞ്ഞ ഒരു മാസത്തിനിടെ അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വില ബാരലിന് ഏകദേശം 70 ഡോളറിൽ നിന്ന് ഏകദേശം 122 ഡോളറായി ഉയർന്നു. ലോക രാജ്യങ്ങളെ ഇത് ബാധിച്ചു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ പെട്രോൾ, ഡീസൽ വില 30 മുതൽ 50 ശതമാനം വരെ കൂട്ടി. വടക്കേ അമേരിക്കയിൽ ഏകദേശം 30 ശതമാനം കൂടി. യൂറോപ്പിൽ 20, ആഫ്രിക്കൻ രാജ്യങ്ങളിൽ ഏകദേശം 50 ശതമാനം എന്നിങ്ങനെയാണ് വർദ്ധന.
ഈ സാഹചര്യത്തിൽ സർക്കാരിന് രണ്ട് വഴികളാണുണ്ടായിരുന്നത്. ഒന്ന്: മറ്റ് രാജ്യങ്ങളെപ്പോലെ വിലകൾ ഗണ്യമായി വർദ്ധിപ്പിക്കുക. രണ്ട്: വിലവർദ്ധിപ്പിക്കാതെ ആ സാമ്പത്തിക ബാധ്യതകൾ സർക്കാർ വഹിക്കുക. അതിൽ രണ്ടാമത്തെ വഴി സർക്കാർ തിരഞ്ഞെടുക്കുകയായിരുന്നു. ഇതുവഴി ക്രൂഡ് ഓയിൽ ശുദ്ധീകരിക്കുന്നതുവഴി രാജ്യത്തെ എണ്ണക്കമ്പനികൾക്ക് ഇറക്കുമതി ചെയ്ത് സംസ്‌കരിച്ച് വിൽക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം വർദ്ധിക്കുകയാണ്.

കയറ്റുമതി നികുതി ചുമത്തിയിട്ടുണ്ടെന്നും മന്ത്രി പരാമർശിച്ചു. അന്താരാഷ്‌ട്ര പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയർന്നതിനാൽ, വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഏതൊരു റിഫൈനറിയും കയറ്റുമതി നികുതി നൽകേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ധീരവും ദീർഘവീക്ഷണവുമുള്ള തീരുമാനത്തിന് പ്രധാനമന്ത്രി മോദിക്കും ധനമന്ത്രി നിർമ്മല സീതാരാമനും മന്ത്രി നന്ദി പറഞ്ഞു.

 

Tags: #WorldWonderingindiamodidieselpetrol#FulePrice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

India

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

India

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

Kerala

നരേന്ദ്രമോദിയെ വധിക്കുമെന്ന് പരസ്യമായി ഭീഷണി : മലപ്പുറം സ്വദേശിയ്‌ക്കെതിരെ എൻ ഐ എയ്‌ക്ക് പരാതി

പുതിയ വാര്‍ത്തകള്‍

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.