Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2026, 02:56 pm IST
in Entertainment

മിനിസ്ക്രീൻ പ്രേക്ഷകർക്കും സിനിമാ പ്രേമിക‌ൾക്കും ഒരുപോലെ പ്രിയങ്കരിയാണ് നടി ആശ ശരത്ത്. നർത്തകി കൂടിയായ താരം തന്റെ ബാല്യകാലത്തെ ജീവിത കഥകളും ആരാധകരിൽ നിന്നും ഉണ്ടായ രസകരമായ അനുഭവങ്ങളും ധന്യ വർമയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു. നിരവധി സിനിമകളിൽ അഭിനയിച്ചുവെങ്കിലും ആശ ശരത്ത് കുടുംബപ്രേക്ഷകർക്ക് ഇപ്പോഴും കുങ്കുപ്പൂവിലെ പ്രൊഫസർ ജയന്തിയാണ്. മൂന്ന്, നാല് വർഷത്തെ യാത്രയായിരുന്നു പ്രൊഫസർ ജയന്തി.

അഭിനയം എന്താണെന്നോ കഥപാത്രത്തെ എങ്ങനെ സ്വീകരിക്കണമെന്നോ എനിക്ക് അറിയില്ലായിരുന്നു. ആദ്യ കാലങ്ങളിൽ വില്ലത്തിയായിരുന്നു ജയന്തി. സംവിധായകൻ പറയുന്നത് അനുസരിച്ച് സ്ക്രിപ്റ്റ് വായിച്ച് അപ്പോൾ കിട്ടുന്ന മൂഡ് അനുസരിച്ച് അഭിനയിക്കുക എന്നതായിരുന്നു എന്റെ രീതി.

പിന്നീട് കഥപാത്രം ജനങ്ങൾ ഏറ്റെടുക്കുകയും അവർ പറയുന്നത് കേട്ടുമാണ് കഥാപാത്രം ഉൾക്കൊണ്ട് തുടങ്ങിയത്. ഒരു വർഷം കഴിഞ്ഞപ്പോഴേക്കും കണ്ണട എടുത്ത് വെച്ചാൽ തന്നെ പ്രൊഫസർ ജയന്തിയായി എന്നുള്ള തോന്നൽ വന്ന് തുടങ്ങി. ധൈര്യത്തോടെ ചെയ്യാൻ തുടങ്ങി ആശ പറഞ്ഞ തുടങ്ങി. സീരിയൽ പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ ഓർമയിൽ നിൽക്കുന്ന ഒരു സംഭവമുണ്ട്. ഗുരുവായൂർ അമ്പലത്തിൽ ഞാൻ നൃത്തം ചെയ്യുകയാണ്. സ്റ്റേജിന് വശത്തായി ഒരു ചേട്ടൻ നിൽപ്പുണ്ട്. പുള്ളി വളരെ സീരിയസായി നിന്ന് ഡാൻസ് കാണുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. നൃത്തം കഴിഞ്ഞ് ഇറങ്ങിയപ്പോൾ അദ്ദേഹം എന്റെ അടുത്തേക്ക് വന്നു. ശേഷം ശരത്തേട്ടനോട് ചോ​ദിച്ചു നിങ്ങൾ ഒരു മനുഷ്യനാണോയെന്ന്. ശരത്തേട്ടന് ഒന്നും മനസിലായില്ല. ഒരു കിഡ്നി വെച്ചിട്ടാണ് ഇവർ ഇത്രയും നേരം നൃത്തം ചെയ്തത്.

നിങ്ങൾക്ക് അത് കണ്ടുനിൽക്കാൻ എങ്ങനെ സാധിച്ചു. അത് കേട്ടപാടേ ശരത്തേട്ടൻ പറഞ്ഞു എന്റെ ഭാര്യയ്‌ക്ക് രണ്ട് കിഡ്നിയും ഉണ്ടെന്ന്. കുങ്കുമപ്പൂവ് അവസാനിക്കുമ്പോൾ ജയന്തിക്ക് ഒരു കിഡ്നിയെ ഉള്ളൂ. അതാണ് അയാൾ ഉദ്ദേശിച്ചത്. അതൊരു നല്ല രസമുള്ള ഓർമയാണ് നടി പറഞ്ഞു. ബാല്യകാല ഓർമകളാണ് പിന്നീട് താരം പങ്കുവെച്ചത്. അച്ഛന്റേയും അമ്മയുടേയും മാത്രമല്ല ചേട്ടന്മാരുടെയും അനുവാദം ലഭിച്ചാൽ മാത്രമെ തനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നുള്ളുവെന്ന് ആശ പറയുന്നു. അച്ഛൻ‌ വളരെ സ്ട്രിക്കായിരുന്നു. അമ്മയും. എനിക്ക് രണ്ട് ചേട്ടന്മാരാണ്. ആൺകുട്ടി, പെൺകുട്ടി എന്ന വ്യത്യാസമുണ്ടായിരുന്നു. അമ്മയോട് ഇപ്പോഴും ഞാൻ അത് പറഞ്ഞ് കുത്തും. തൂത്തുവാരുന്നത് മുതൽ പാത്രം എടുത്ത് കൊണ്ടുവരുന്നത് അടക്കം എന്റെ ജോലിയായിരുന്നു.

എന്തുകൊണ്ട് ചേട്ടന്മാരെകൊണ്ട് ഇതൊന്നും ചെയ്യിപ്പിക്കുന്നില്ലെന്ന് ചോദിച്ചാൽ നീ മറ്റൊരു വീട്ടിലേക്ക് കയറി ചെല്ലേണ്ട പെൺകുട്ടിയാണെന്നായിരുന്നു മറുപടി. ഇത് കേട്ടുകൊണ്ടായിരുന്നു എന്റെ ബാല്യകാലം മുഴുവൻ. സ്ട്രിക്ടായിരുന്നുവെങ്കിലും ബാങ്കിൽ പോവുക, വണ്ടി ഓടിക്കുക, തെറ്റ് കണ്ടാൽ പ്രതികരിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഞാൻ‌ സ്വയം പര്യാപ്തയായിരിക്കണമെന്ന് അച്ഛന് നിർബന്ധമായിരുന്നു. ലോകം അറിയുന്ന കലാകാരിയാണ് അമ്മ. നടൻ വിനീതേട്ടൻ അടക്കമുള്ളവരെ കൊണ്ട് കേരള ​ഗവൺമെന്റിനെ പ്രതിനിധീകരിച്ച് ട്രാവൽ ചെയ്തിട്ടുള്ള വ്യക്തിയുമാണ്. പക്ഷെ വീട്ടിൽ എത്തിയാൽ അച്ഛൻ സുമതി എന്ന് വിളിച്ചാൽ ഞെട്ടുന്ന ഭാര്യയാണ്. എന്തിനാണ് ഞെട്ടുന്നത്. ഭർത്താവിനോട് തോന്നേണ്ടത് പ്രേമം എന്ന വികാരമല്ലേയെന്ന് അമ്മയോട് ഞാൻ ചോദിച്ചിട്ടുണ്ട്.

അതൊക്കെ മറ്റുള്ളവർക്ക്.എനിക്ക് പേടിയാണ് എന്നായിരുന്നു മറുപടി. ഉള്ളിൽ അച്ഛനോടും ബഹുമാനവും ഇഷ്ടവുമാണ്. അച്ഛനെ കണ്ടാൽ അമ്മ എഴുന്നേൽക്കും. ചേട്ടന്മാരുടെ അനിയത്തി കുട്ടിയായിരുന്നു. താലോലിച്ചാണ് എന്നെ വളർത്തിയത്. പക്ഷെ എന്തിനും ഏതിനും അവരുടെ എല്ലാം പെർമിഷൻ എടുക്കണം. എന്നാലെ ചെയ്യാൻ പറ്റൂ. എന്റെ മൂത്ത ചേട്ടനും ഞാനും തമ്മിൽ ഒമ്പത് വയസ് വ്യത്യാസമുണ്ട്. അദ്ദേഹം പറഞ്ഞയാളെയാണ് ‍ഞാൻ കല്യാണം കഴിച്ചതെന്നും ആശ പറഞ്ഞു.

 

Tags: Asha sharathMalayalam MovieDancerLatest newssharath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാസിക്കിലെ ടിസിഎസില്‍ ലവ് ജിഹാദിന്റെയും മതപരിവര്‍ത്തനത്തിന്റെയും ലേഡി ക്യാപ്റ്റന്‍; എച്ച് ആര്‍ മാനേജര്‍ നിദാഖാന്‍; കണ്ടാല്‍ മാന്‍പേട, പക്ഷെ…

Kerala

അനുമോളെ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന ഷിയാസ് കരിം..കഴിയ്‌ക്കാതെ അനുമോള്‍; തിരിച്ച് അനുമോള്‍ ഷിയാസിനെ പോര്‍ക്ക് കഴിപ്പിച്ചാലോ,?

India

ഗ്യാസ് ക്ഷാമം…ഇന്ത്യ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്മ സ്റ്റവിന് പിന്നാലെ; വൈദ്യുതിയാണെങ്കില്‍ പ്ലാസ്മ സ്റ്റവില്‍ തീനാളം ഉണ്ടാകും

India

450 കിലോമീറ്റര്‍ ആകലെയുള്ള ഡ്രോണാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ദീര്‍ഘദൂര റഡാറുകളുമായി ഇന്ത്യന്‍ വ്യോമസേന

World

ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലിനെയും കടത്തിവിടില്ലെന്ന ട്രംപിന്റെ വീരവാദം പൊളിച്ച് ചൈനയുടെ ചരക്കുകപ്പല്‍ ഹോര്‍മൂസ് കടന്നു

പുതിയ വാര്‍ത്തകള്‍

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

മന്ത്രിസഭയിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കർണാടക എംഎൽഎമാർ ന്യൂദൽഹിയിൽ

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

നമ്മൾ പഠിച്ച കിത്താബിൽ അതില്ല , പോർക്ക് കഴിക്കാത്തത് ഖുറാനിൽ കഴിക്കരുതെന്ന് പറഞ്ഞിട്ടുള്ളതിനാൽ ; ഷിയാസ് കരീം

ഇത് നമ്മുടെ മതത്തെ, ഖുർആനെ പിന്തുണയ്‌ക്കുന്നു : ബംഗാളിലെ ബാബറി മസ്ജിദ് രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കും , ആർക്കും തടയാനാകില്ലെന്ന് ഹുമയൂൺ കബീർ

വേനലവധിക്കാലത്തെ സ്പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ല; നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

കോഴിക്കോട് അടച്ചിട്ട വീട്ടില്‍ മോഷണം

സുജിത് ഭക്തനും, ദുബായിലെ വ്ലോഗ്ഗർ മാഡവും അറിഞ്ഞില്ലേ നാസിക്കിലെ സംഭവം : പ്രതികരിക്കല്ലേ സുടാപ്പി ആങ്ങളമാർ എയറിലാക്കും

കർണാടകയിലെ ബിജെപി പ്രവർത്തകൻ യോഗേഷ് ഗൗഡയുടെ കൊലപാതകം : കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണി ഉൾപ്പെടെ 16 പേർ കുറ്റക്കാരാണെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.