Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2026, 02:51 pm IST
in Kerala, Pathanamthitta
മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

തിരുവല്ല: തിരുവല്ലയെ ഇന്നുകാണുന്ന തരത്തിലേക്ക് ഉയര്‍ത്തിയത് അഡ്വ. മാമ്മന്‍ മത്തായി എംഎല്‍എയായിരുന്ന കാലഘട്ടത്തിലാണ്. എന്നാല്‍ അദ്ദേഹത്തിന് അര്‍ഹമായ സ്ഥാനം തിരുവല്ലയുടെ യുവജനതയ്‌ക്ക് പരിചയപ്പെടുത്താന്‍ നിലവിലെ ഭരണ സംവിധാനങ്ങള്‍ക്ക് സാധിച്ചിട്ടില്ല.

മാമ്മന്‍ മത്തായി കൈപിടിച്ചുയര്‍ത്തിയ ശിഷ്യന്മാരാണ് ഇന്ന് ഇടതിലും വലതിലുമുള്ള കേരളാ കോണ്‍ഗ്രസുകളിലുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ ദീപ്ത സ്മരണയ്‌ക്കായി നാളിതുവരെ ആരും ഒന്നും ചെയ്തിട്ടില്ല. വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന അനുസ്മരണങ്ങളും വഴിപാടുപോലെയാണ്. ഇടതിലും വലതിലും നാളിതുവരെ ഉണ്ടായ കേരളാ കോണ്‍ഗ്രസ് മന്ത്രിമാരെ മാമ്മന്‍ മത്തായി നയിച്ചതായിരുന്നു. തിരുവല്ല മഴുവങ്ങാട് ചിറയിലുള്ള ബൈപ്പാസ് സിഗ്നലില്‍ സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി.

ഒന്‍പതാം കേരള നിയമസഭകളിലെ അംഗമായി തുടക്കം. തുടര്‍ച്ചയായ 3 തവണ തിരുവല്ലയെ പ്രതിനിധീകരിച്ചു. പെരിങ്ങര പഞ്ചായത്തിലെ വാര്‍ഡ് അംഗമായി തുടക്കം. പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, പെരിങ്ങര സര്‍വീസ് സഹകരണ ബാങ്ക് അദ്ധ്യക്ഷന്‍, പറ്റീഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍ , കുസാറ്റ് സെനറ്റ് അംഗം, തുടങ്ങിയ ചുമതലകള്‍ വഹിച്ചു. 91 ല്‍ ഇന്നത്തെ എംഎല്‍ മാത്യു ടി തോമസിനെ പരാജയപ്പെടുത്തിയാണ് മാമ്മന്‍ മത്തായി സീറ്റ് പി ടിച്ചെടുക്കുന്നത്. 96 ലും 2001 ലും മാമ്മന്‍ മത്തായി സീറ്റ് നിലനിര്‍ത്തി. മാമ്മന്‍ മത്തായിയുടെ മരണത്തെ തുടര്‍ന്ന് നടന്ന രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് മാമ്മന്‍ മത്തായി സീറ്റ് നിലനിര്‍ത്തി. ജനതാദാളിലെ വര്‍ഗീസ് ജോര്‍ജായിരുന്നു എതിരാളി. എന്നാല്‍ പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ കേരളാകോണ്‍ഗ്രസിലെ ആരും വിജയം കണ്ടിട്ടില്ല.

തിരുവല്ലയുടെ ശിൽപി

മാമന്‍ മത്തായി….തിരുവല്ലയിലെ ഒരുകാലത്തെ തീപ്പൊരി നേതാവായിരുന്നു. നാടിന്റെ വേദനകളെ നെഞ്ചോട് ചേര്‍ത്തവന്‍. സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകും. നിയമമോ, കീഴ് വഴക്കങ്ങളൊ, ഉദ്യോഗസ്ഥ ദാഷ്ട്യമോ ഒന്നും ഈ മനുഷ്യനെ അലോസരപ്പെടുത്തിയിട്ടില്ല. ഇന്നത്തെ പി.സി.ജോര്‍ജ് ശൈലിയുടെ സമാന പതിപ്പായിരുന്നു ഈ അപ്പര്‍കുട്ടനാടന്‍ കര്‍ഷകന്റെ സകല ഇടപാടുകളും. 26 വര്‍ഷം കഴിഞ്ഞു അദ്ദേഹത്തെ തിരുവല്ലയ്‌ക്ക് നഷ്ടമായിട്ട്. ഇന്നുകാണുന്ന തിരുവല്ല ബൈപ്പാസ് അടക്കം സര്‍ക്കാര്‍ പരിഗണനയില്‍ എത്തിക്കുന്നത് മാമന്‍ മത്തായിയാണ്. റവന്യു ടവര്‍,താലൂക്ക് ആശുപത്രി ആധുനീക വത്കരണം, വില്ലേജ് ഓഫീസുകള്‍,പഞ്ചായത്ത് ഓഫീസുകള്‍, ഗ്രാമറോഡുകളുടെ ടാറിങ്ങ് എന്നുവേണ്ട ഇന്നുകാണുന്ന ആധുനിക തിരുവല്ലയുടെ ശില്പി മാമന്‍ മത്തായിയായിരുന്നു.

Tags: thiruvallaKerala Congresselection 2026Maman Mathayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

Kerala

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പര്‍ദ്ദ ധരിച്ചുവന്ന് കള്ളവോട്ട് ചെയ്തയാള്‍ (ഇടത്ത്) തന്‍റെ മകള്‍ ഖദീജാ ബിവിയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ ദുഖിച്ച് നില്‍ക്കുന്ന ഉമ്മ സമീറാ ബീവി (വലത്ത്)
Kerala

ആരാണ് പര്‍ദ്ദ ധരിച്ച് വന്ന് ഖദീജ ബീവിയുടെ വോട്ട് തട്ടിയെടുത്തത്?പര്‍ദ്ദയെ തൊടാന്‍ പേടി; അതിനാല്‍ കള്ളവോട്ടറെ മനസ്സിലായില്ലെന്ന് ഉദ്യോഗസ്ഥര്‍

പുതിയ വാര്‍ത്തകള്‍

കൊന്നപ്പൂക്കളുടെ നൃത്തം

കഥ: കൂടുവിട്ടവര്‍

സ്ത്രീകൾക്ക് സൗജന്യ എൽപിജി, 2,000 രൂപ, ഫാസ്റ്റ് ട്രാക്ക് കോടതികൾ: തമിഴ്നാട്ടിൽ പ്രകടന പത്രിക പുറത്തിറക്കി ബിജെപി

ഗൂഗിള്‍ പേ ‘കൈനീട്ട’മാകുമ്പോള്‍

ദശപുഷ്പം; അതിവിശിഷ്ടമായ ദേവതാ സാന്നിദ്ധ്യങ്ങളാണ് ദശപുഷ്പങ്ങള്‍

അപകടത്തില്‍പ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കവിത: വിഷുവെത്തുമ്പോള്‍

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആചാര ലംഘനം: ഭരണസമിതിക്കെതിരെ തന്ത്രി പ്രതിനിധി രംഗത്ത്

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ സ്‌കോളര്‍ഷിപ്പോടെ ഡിപ്ലോ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍

നിതിൻ രാജിന്റെ മരണം; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി, ഇത്തരം കോളേജുകൾ തുടരണമോയെന്ന് തീരുമാനിക്കും: മോഹനൻ കുന്നുമ്മൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.