Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് കോളെജിലെ ബികോം വിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തെക്കുറിച്ച് വീണ്ടും അന്വേഷിക്കാന്‍ സിബിഐ എത്തുന്നു. ഇതേ തുടര്‍ന്ന് എരുമേലി പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിൽ സിബിഐ ഓഫിസ് തുറന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2026, 08:09 pm IST
in Kerala

എരുമേലി: കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് കോളെജിലെ ബികോം വിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തെക്കുറിച്ച് വീണ്ടും അന്വേഷിക്കാന്‍ സിബിഐ എത്തുന്നു. ഇതേ തുടര്‍ന്ന് എരുമേലി പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിൽ സിബിഐ ഓഫിസ് തുറന്നു. ജെസ്നയുമായി ബന്ധപ്പെട്ട മതപരിവര്‍ത്തനം, ലവ് ജിഹാദ് എന്നീ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്ന പ്രമാദമായ കേസാണിത്.

2024ല്‍ സിബിഐ നല്‍കിയ ആ ഉറപ്പ്

കേസന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി 2024ൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയിരുന്നു. പക്ഷെ അന്ന് സിബിഐ ഒരു ഉറപ്പ് നല്‍കിയിരുന്നു. എപ്പോഴെങ്കിലും എവിടെയെങ്കിലും ഒരു തുമ്പുകിട്ടിയാല്‍ ഞങ്ങള്‍ അന്വേഷണം പുനരാരംഭിക്കാന്‍ തയ്യാറാണെന്നായിരുന്നു സിബിഐ നല്‍കിയ ഈ ഉറപ്പ്. ഈയിടെ തിരുവനന്തപുരം ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ജെസ്നയുടെ പിതാവ് ഒരു തുടരന്വേഷണ ഹര്‍ജി നല്‍കിരുന്നു. ഈ ഹര്‍ജിയില്‍ ചില പുതിയ വസ്തുതകള്‍ ജെയിംസ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ജെസ്നയുടെ തിരോധാനം സംബന്ധിച്ചും സംശയിക്കുന്ന ചില വ്യക്തികളെക്കുറിച്ചും ജെസ്നയുടെ പിതാവ് ജെയിംസ് തിരുവനന്തപുരം ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പാകെ രഹസ്യമായി എഴുതി നല്‍കിയിട്ടുണ്ട്. അതില്‍ പ്രത്യേകം ഒരാളെ സംശയിച്ചിട്ടുള്ളതായി അറിയുന്നു. ഇതാണ് സിബിഐ വീണ്ടും എത്താന്‍ കാരണമായിരിക്കുന്നത്. പിതാവ് ചൂണ്ടിക്കാട്ടിയ ഈ സംശയകരമായ വസ്തുതകള്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സിബിഐ വീണ്ടും കേസന്വേഷിക്കാന്‍ തുനിഞ്ഞിരിക്കുന്നത്. ആറ് മാസത്തേക്കാണ് ഇവിടെ സിബിഐ ഓഫിസ് പ്രവർത്തിക്കുക. രണ്ടു റൂമുകളാണ് സിബിഐ എടുത്തിരിക്കുന്നത്. അത് അനുസരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുനരാരംഭിക്കുന്നതെന്ന് അറിയുന്നു.

ജെസ്ന ജെയിംസ് ജോസഫ് എന്ന കോളെജ് വിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തെക്കുറിച്ച് ലോക്കല്‍ പൊലീസ്, ക്രൈംബ്രാഞ്ച്, സിബിഐ എന്നിവര്‍ അന്വേഷിച്ചിരുന്നു. പക്ഷെ ഒരു തുമ്പും കിട്ടിയില്ല. 2018ല്‍ മാര്‍ച്ച് 22ന് വീട്ടില്‍ നിന്നും കോളേജിലേക്കെന്നും അവിടെ നിന്നും പിതാവിന്റെ സഹോദരിയുടെ വീട്ടിലേക്ക് എന്നും പറഞ്ഞാണ് ജെസ്ന മരിയ ജെയിംസ് പോയത്. ഒരു കീപാഡ് ഫോണ്‍ മാത്രമേ ജെസ്നയുടെ കയ്യില്‍ ഉണ്ടായിരുന്നുള്ളൂ. പിന്നീട് മകളെ കണ്ടിട്ടില്ല. പിന്നീട് പലരും പലയിടത്തും ജെസ്നയെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവിടങ്ങളിലൊക്കെ ക്രൈംബ്രാഞ്ച് അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പത്തനം തിട്ട എംപി ആന്‍റോ ആന്‍റണി ഒരിയ്‌ക്കല്‍ ജെ്സന ബെംഗളൂരുവിലെ മഡിവാളയിലെ ആശ്രയ ഭവനില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പരുന്തുംപാറ, പീരുമേട് കൊക്കകളും ശബരിമലക്കാട്ടിലും ജെസ്നയുടെ ശരീരത്തിനായി പൊലീസ് അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ജെസ്ന ഗര്‍ഭിണിയായിരുന്നോ? സംശയമുണ്ടെങ്കിലും…..

ജെസ്ന വീട്ടില്‍ നിന്നും അവസാനമായി ഇറങ്ങിയ സമയത്ത് ജെസ്നയ്‌ക്ക് കാര്യമായ ബ്ലീഡിംഗ് ഉണ്ടായിരുന്നതായി സഹോദരി പറയുന്നു. അവള്‍ ആര്‍ത്തവസമയത്ത് ഉപയോഗിക്കുന്ന തുണി അമിതമായി രക്തത്തില്‍ കുളിച്ചിരുന്നു. ഈ തുണി വളരെ നിര്‍ണ്ണായകമായ ഒരു തെളിവായി മാറുന്നത് ജെസ്നയ്‌ക്ക് ഗര്‍ഭമുണ്ടായിരുന്നോ എന്ന സംശയമാണ്. പക്ഷെ ഈ തുണി ഇന്ന് കോടതിയുടെ പക്കല്‍ ഇല്ല. ഈ തുണി ഡിവൈഎശ് പി പറഞ്ഞതനുസരിച്ച് ഒരു പൊലീസുകാരന്‍ വീട്ടില്‍ നിന്നും കൊണ്ടുപോയതായി പറയുന്നു. പക്ഷെ തെളിവുകളുടെ കൂട്ടത്തില്‍ ഇന്ന് ആ തുണി ഇല്ല. ജെസ്നയുടെ ചേച്ചി ഇതിന്റെ ഒരു ഫോട്ടോ എടുത്തിരുന്നു. ഇത് മാത്രമാണ് ഇപ്പോള്‍ കൈവശമുള്ളത്. ആ തുണി ഉണ്ടായിരുന്നെങ്കില്‍ ഗര്‍ഭിണിയായിരുന്നു എന്ന സംശയം തീര്‍ക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താമായിരുന്നു. ആ നിര്‍ണ്ണായക തെളിവാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

Tags: CBIerumelicrimebranchLove JihadLatest newsJesna James
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)
India

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

പുതിയ വാര്‍ത്തകള്‍

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.