Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വട്ടിയൂർക്കാവ് സിപിഎം സ്ഥാനാർത്ഥി വി.കെ. പ്രശാന്തിനെതിരേ വിജിലൻസ് കേസുകൾ; ഒതുക്കി വെച്ചിരിക്കുന്നത് പിണറഞായി സർക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2026, 09:08 pm IST
in Kerala, News

തെരഞ്ഞെടുപ്പ് 2026 /അഴിമതി ഇവർക്ക് ആഭരണമാണ്

തിരുവനന്തപുരം: തലസ്ഥാനത്തെ വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥിയും ഇപ്പോൾ എംഎൽഎയുമായ വി.കെ. പ്രശാന്ത് വിജിലൻസ് കേസിൽ പ്രതി. മുൻ വിജിലൻസ് ഡിജിപി: ശ്രീലേഖ നടത്തിയ വെളിപ്പെടുത്തൽ പ്രകാരം ഒന്നല്ല ഒമ്പതുകേസുകളിൽ എംഎൽഎ പ്രതിസ്ഥാനത്താണ്. എന്നാൽ 10 വർഷത്തെ തുടർഭരണത്തിനിടെ പിണറായി വിജയൻ സർക്കാർ പാർട്ടി എംഎൽഎയെ രക്ഷിച്ചു നിർത്തിയിരിക്കുകയാണ്. മുൻ തിരുവനന്തപുരം മേയറാണ് വി.കെ. പ്രശാന്ത്.
ആക്കുളത്ത് കണ്ണാടിപ്പാലത്തിന്റെയും അഡ്വഞ്ചർ പദ്ധതിയുടെയും നിർമ്മാണക്കരാർ കിട്ടിയിരിക്കുന്നത് പ്രശാന്ത് നേതൃത്വം നൽകുന്ന സൊസൈറ്റിക്കാണ്. ഇതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് വീണാ.എസ്.നായർ നൽകിയ പരാതിയിൽ കേസെടുത്തന്വേഷിക്കാൻ വിജിലൻസ് നടപടി തുടങ്ങിയിരുന്നു. വട്ടിയൂർക്കാവിലുള്ള യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (വെബ്‌കോസ്) യുടെ ചീഫ് പ്രൊമോട്ടർ വി.കെ. പ്രശാന്താണ്. ഭരണസമിതി അംഗവുമാണ്. എംഎൽഎ എന്ന നിലയിൽ ഇടപെട്ടാണ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആക്കുളം ടൂറിസം വില്ലേജിന്റെ മേൽപറഞ്ഞ പദ്ധതികൾക്ക് കരാർ നേടിയെടുത്തത്. അഡ്വഞ്ചർ പദ്ധതിയുടെ കരാറിന് ടെൻഡറിൽ പങ്കെടുക്കാനുള്ള യോഗ്യത ആ സ്ഥാനപനത്തിന് മുൻ സാമ്പത്തിക വർഷം 10 ലക്ഷം രൂപയെങ്കിലും വിറ്റുവരവ് ഉണ്ടായിരിക്കണമെന്നായിരുന്നു. 2022 ജനുവരിയിലായിരുന്നു ടെൻഡർ. 201 മുതലുള്ള നികുതി രേഖകൾ ഇതിനായി ഡിടിപിസിക്ക് ടെൻഡറിനൊപ്പം സമർപ്പിക്കണമായിരുന്നു. എന്നാൽ 2021 ൽ രജിസ്റ്റർ ചെയത് വെബ്‌കോസ് സൊസൈറ്റിക്ക് ഈ രേഖകളൊന്നുമില്ലാതിരുന്നിട്ടും കരാർ ലഭിച്ചു. കണ്ണാടിപ്പാലം നിർമ്മിക്കുന്നതിൽ പ്രാവീണ്യവും വ്യവസ്ഥയായിരുന്നു. അതും മറികടന്നാണ് ടെൻഡർ കിട്ടിയത്. നിർമ്മിച്ച കണ്ണാടിപ്പാലത്തിന്റെ ചില്ല് പാലം ജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതിനു മുമ്പുതന്നെ തകർന്നിരുന്നു. തുടർന്നാണ് ഈ ഇടപാടിലെ അഴിമതികൾ പുറത്തുവന്നത്. ഈ കരാർ നേടിയെടുക്കാൻ എംഎൽഎ എന്ന നിലയിൽ പ്രശാന്ത് നടത്തിയ ചട്ടം ലംഘിച്ചുള്ള ഇടപെടലിന് രേഖകളും വിജിലൻസിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
ഈ കേസിൽ പ്രഥമദൃഷ്ട്യാ എംഎൽഎ പ്രശാന്തിനെതിരേ തെളിവുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം കൗൺസിലർ കൂടിയായ ശ്രീലേഖ ഐപിഎസ്സിന്റെ വെളിപ്പെടുത്തൽ പ്രകാരം പ്രശാന്തിനെതിരേ കൂടുതൽ കേസുകൾ ഉണ്ട്. വരും നാളുകളിൽ അതും ചർച്ചാവിഷയമാകുമെന്നാണ് അറിയുന്നത്.

 

Tags: DTPCvigilance#SreelekhaIPS#VKPrasanthMLA#Vattiyoorkkav
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈക്കൂലി; ആര്യങ്കാവ് എക്‌സൈസ് ചെക്ക് പോസ്റ്റിലെ 4 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala

ഇരുവശവും ബിജെപി മാത്രം; നടുനായകനായി നരേന്ദ്രമോദി; തലസ്ഥാനത്തെ റോഡ് ഷോ ചരിത്രമായി

Kerala

സ്ഥാനാർത്ഥികൾ പ്രചാരണത്തിലേക്ക്; ആദ്യപ്രതികരണമിങ്ങനെ

News

മാർക്‌സിസ്റ്റ് എംഎൽഎ പ്രതിഭാ ഹരി ഉൾപ്പെട്ട കേസ് ഒതുക്കാൻ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ ആഭ്യന്തരമന്ത്രിയായിരിക്കെ നിർദ്ദേശിച്ചു: ശ്രീലേഖ ഐപിഎസ്

Kerala

കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നോട്ടീസ് പതിച്ച ഡോ. ശിവപ്രസാദ് അച്ചടക്ക നടപടി നേരിട്ട ആളെന്ന് മന്ത്രി വീണ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.