Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ദിലീപേട്ടൻ വിളിച്ചത് രാത്രി 12 ന്, ഭക്ഷണവും കഴിച്ച് മടങ്ങി.;മനസ്സ് തുറന്ന് ശാലു മേനോൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2026, 03:10 pm IST
in Entertainment

ദിലീപും കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് മനസുതുറന്ന് നടി ശാലു മേനോൻ. കാവ്യ മാധവനുമായി വളരെ ചെറുപ്പത്തിൽ തന്നെ തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും ആ സൗഹൃദമാണ് ദിലീപുമായി അടുത്തതിന് പിന്നിലെന്നും അവർ പറഞ്ഞു.

ദിലീപേട്ടനെക്കാളും ഞാനും കാവ്യയുമായാണ് നല്ല ബന്ധം. കാവ്യയും ഞാനും ഒരുമിച്ച് സ്റ്റേറ്റിൽ മത്സരിച്ചതാണ്. ഞങ്ങൾ അവിടെ വെച്ചാണ് യഥാർത്ഥത്തിൽ പരിചയപ്പെടുന്നത്. ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. ഞങ്ങൾ രണ്ടുപേരും മോഹിനിയാട്ടത്തിനായിരുന്നു മത്സരിച്ചത്. എന്റെ കഴിഞ്ഞാണ് കാവ്യയുടേത്. അതും വെളുപ്പിന് നാലരയ്‌ക്കായിരുന്നു മത്സരം. കാവ്യ ഇരുന്ന് ഇങ്ങനെ ഉറക്കം തൂങ്ങും, ഞാൻ ഇപ്പുറത്ത് ഇരിക്കും. അങ്ങനെ അവിടെ വെച്ചാണ് ‘എവിടെയാ വീട്, പേര് എന്താ’ എന്നിങ്ങനെ പരിചയപ്പെട്ടത്.പിന്നീട് കാവ്യ സിനിമയിലൊക്കെ എത്തി. അന്ന് എനിക്കായിരുന്നു ഒന്നാം സ്ഥാനം, കാവ്യയ്‌ക്ക് ഗ്രേഡ് മാത്രമേ ഉണ്ടായിരുന്നുള്ളു.

അങ്ങനെ പിന്നീട് ഞാൻ ഒരു സിനിമ ചെയ്തിരുന്നു. പേര് പറയുന്നില്ല. ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ആ സിനിമ മുടങ്ങി. അന്ന് കാവ്യയും ദിലീപേട്ടനും ആ സിനിമയിൽ ഉണ്ടായിരുന്നു. അവിടെ വെച്ചാണ് ഞങ്ങൾ വീണ്ടും ഭയങ്കര കൂട്ടായത്. പിന്നെ പഴയ കാര്യങ്ങളൊക്കെ ഓർത്ത് മിണ്ടി. അങ്ങനെ പിന്നീട് നമ്പർ വാങ്ങി. ദിലീപേട്ടനുമായി ആ സമയത്ത് വലിയ അടുപ്പമൊന്നും ഇല്ലായിരുന്നു, പക്ഷേ പരിചയം ഉണ്ടായിരുന്നു. പിന്നീട് എവിടെയെങ്കിലും ഫങ്ഷനുകളിൽ വെച്ച് കാണുമ്പോൾ ബന്ധം പുതുക്കുമായിരുന്നു.

പിന്നീട് ഇവർ നമ്പറുകളൊക്കെ മാറ്റി. കുറച്ച് കാലം കഴിഞ്ഞ് ഞാൻ വീണ്ടും നമ്പർ കണ്ടെത്തി കാവ്യയെ വിളിച്ചു. നമ്മുടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 25-ാം വാർഷികം ആയിരുന്നു. ആ പരിപാടിക്ക് ദിലീപേട്ടൻ ഉദ്ഘാടകനായി വന്നാൽ നന്നായിരിക്കും എന്ന ആഗ്രഹം ഉണ്ടായി. അദ്ദേഹത്തെ നേരിട്ട് വിളിക്കാൻ പറ്റില്ലല്ലോ. കാവ്യയോട് പറഞ്ഞപ്പോൾ കാവ്യ പറഞ്ഞു: “ദിലീപേട്ടന്റെ നമ്പർ തരാം, ശാലു വിളിക്ക്. ഫ്രീ ആണെങ്കിൽ വരും, ഒരു കുഴപ്പവുമില്ല.” അങ്ങനെ കാവ്യ എനിക്ക് നമ്പർ നൽകി, ഞാൻ ദിലീപേട്ടനെ വിളിച്ചു.

ദിലീപേട്ടനെ വിളിച്ചപ്പോൾ നമ്മുടെ സ്വന്തം ആളുകളെ പോലെ തന്നെയായിരുന്നു സംസാരിച്ചത്. “ഞാൻ ഇവിടെ ഷൂട്ട് നടക്കുകയാണ്, അങ്ങോട്ട് വാ. നമുക്ക് നേരിട്ട് സംസാരിക്കാം,” എന്ന് പറഞ്ഞു. ഞാൻ അത് കേട്ട ഉടൻ തന്നെ സമയം കണ്ടെത്തി അവിടെ പോയി. കാര്യങ്ങളൊക്കെ വ്യക്തമായി സംസാരിച്ചു. “ഞാൻ വന്നോളാം,” എന്ന് അദ്ദേഹം പറഞ്ഞു

ഞാൻ ചോദിച്ചു ബാക്കി കാര്യങ്ങളൊക്കെ എങ്ങനെയാണെന്ന്. “ബാക്കി കാര്യങ്ങളൊന്നുമില്ല, ഞാൻ വരാം. തീയതിയും സമയവും ഒന്ന് കൂടി അറിയിച്ചാൽ മതി,” എന്ന് പറഞ്ഞു. അങ്ങനെ ഞാൻ തിരിച്ച് വന്ന് ബ്രോഷർ അടിച്ചു. ആ പരിപാടിക്ക് ദിലീപേട്ടൻ വന്നു. ശരിക്കും ദിലീപേട്ടനായിരുന്നു ആ പ്രോഗ്രാമിന്റെ ഹൈലൈറ്റ്. അന്ന് മുതൽ ഒരു ബന്ധം തുടർന്നു. ഇടയ്‌ക്ക് മെസ്സേജുകൾ അയക്കും. നല്ല ബോണ്ടായിരുന്നു. ആ സമയത്ത് ഒരു പ്രശ്നവും ഉണ്ടായിരുന്നല്ലോ. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വഴിപാട് ഉണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ ദിലീപേട്ടൻ പെട്ടെന്ന് വിളിച്ചു പറഞ്ഞു: “എനിക്ക് അവിടെ വഴിപാട് ഉണ്ട്. നീ അവിടെ കാണുമോ?” എന്ന്. ഞാൻ പറഞ്ഞു ഉണ്ടാകും എന്ന്.

രാത്രി 12 മണിക്ക് വിളിച്ചു. രാവിലെ അഞ്ച് മണിയോടെ തിരിച്ചു വിളിച്ചു. ദിലീപേട്ടനൊപ്പം ഞങ്ങൾ ക്ഷേത്രത്തിൽ പോയി വഴിപാടൊക്കെ നടത്തി. പിന്നീട് അദ്ദേഹം എന്റെ വീട്ടിൽ വന്നു. ആദ്യം തന്നെ പറഞ്ഞിരുന്നു, ഞാൻ വരുന്ന കാര്യം ആരെയും അറിയിക്കരുത്, ബഹളം ആയിരിക്കും എന്ന്. പക്ഷേ ക്ഷേത്രത്തിലെത്തിയപ്പോൾ തന്നെ ആരാധകരുടെ തിരക്ക് ആയി. എന്തായാലും എന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചാണ് അദ്ദേഹം മടങ്ങിയത്. ദിലീപേട്ടനുമായും കാവ്യയുമായും ഇപ്പോഴും നല്ല ബന്ധമാണ്, ശാലു പറഞ്ഞു.

Tags: Actor DileepKavya MadhavanLatest newsShalu Menon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രിക്കസേരമോഹത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കൂട്ടയടി; രണ്ടാം ലിസ്റ്റ് പുറത്തിറക്കാനാവാതെ രാഹുല്‍ ഗാന്ധി

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.