Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ശ്രീവിദ്യാമ്മ മരിക്കുന്നതിന് മുമ്പ് പറഞ്ഞത്, ​ഗണേശേട്ടനെ വിളിച്ചപ്പോൾ; ഇന്നും എനിക്കതിൽ വിഷമമുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2026, 12:39 pm IST
in Entertainment

മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടിയാണ് അന്തരിച്ച ശ്രീവിദ്യ. മലയാളി അല്ലാതിരുന്നിട്ടും മരിച്ചിട്ട് വർഷങ്ങൾക്കിപ്പുറവും ശ്രീവിദ്യയെ മലയാളികൾ മറക്കാത്തത് അവർക്ക് എത്ര വലിയ സ്ഥാനം കേരളത്തിൽ ലഭിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നു. ഏറെക്കാലം കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു ശ്രീവിദ്യ. 2006 ലായിരുന്നു മരണം. തമിഴ്നാട്ടുകാരിയായ ശ്രീവിദ്യ അവസാന കാലത്ത് താമസം കേരളത്തിലേക്ക് മാറ്റിയിരുന്നു. സഹപ്രവർത്തകർക്കെല്ലാം ശ്രീവിദ്യ പ്രിയങ്കരിയായിരുന്നു. ശ്രീവിദ്യയെക്കുറിച്ച് നടി മോഹിനി ഈയടുത്ത് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

അവർ മരിക്കുന്നതിന് ഒരാഴ്ച മുമ്പ് എന്നെ ഫോൺ ചെയ്തിരുന്നു. നീ തിരുവനന്തുപുരത്ത് വരുമ്പോൾ എന്റെ വീട്ടിലേക്ക് വാ, നിനക്ക് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ഇഷ്ടമല്ലേ. നീ ഇവിടെ വന്ന് കഴിച്ചോ എന്ന് പറഞ്ഞിരുന്നു. കേരളത്തിൽ വന്നപ്പോൾ ശ്രീവിദ്യാമ്മ എന്നെ വിളിച്ചു. വീട്ടിലേക്ക് വരുന്നോയെന്ന് ചോദിച്ചു. അവർക്ക് സുഖമില്ലെന്ന് എനിക്ക് അറിയുകയേ ഇല്ലായിരുന്നു. രാവിലെ തിരിച്ച് പോകും, അടുത്ത തവണ വരുമ്പോൾ അങ്ങോട്ടേക്ക് വരാമെന്ന് ഞാൻ പറഞ്ഞു.

അവർ മരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. അവരെ പോയി കാണേണ്ടതായിരുന്നു. എനിക്കിപ്പോഴും അതിൽ വിഷമം ഉണ്ട്. ഞാൻ വല്ലാതെ കരഞ്ഞ മരണം ശ്രീവിദ്യാമ്മയുടെ മരണമാണ്. ​ഗണേശേട്ടന് (​ഗണേശ്കുമാർ) ഫോൺ ചെയ്ത് ഭയങ്കരമായി കരഞ്ഞു. രണ്ട് മൂന്ന് മിനുട്ട് എനിക്ക് സംസാരിക്കാനേ കഴിഞ്ഞില്ല. അദ്ദേഹം എന്നെ സമാധാനിപ്പിച്ചു. കുഴപ്പമില്ല മോഹിനീ, പോട്ടെ എന്ന് പറഞ്ഞു. അത്രയധികം ഞാനിഷ്ടപ്പെട്ടയാളായിരുന്നു ശ്രീവിദ്യാമ്മ.

അടുത്ത ജന്മത്തിൽ നിനക്ക് സുന്ദരിയുടെ (മോഹിനിയുടെ അമ്മ) മകളായി പിറക്കണോ ശ്രീവിദ്യയുടെ മകളായി പിറക്കണോ എന്ന് ചോദിച്ചാൽ സുന്ദരിക്ക് ജനിച്ച് എനിക്ക് അനുഭവങ്ങൾ വന്നു. ഇനി ശ്രീവിദ്യയുടെ മകളായി ജനിക്കണം എന്ന് പറയും. അത്രയധികം അവരുടെ കണ്ണുകളും ചുണ്ടുകളും മൂക്കും മനോഹരമാണ്. അളവെടുത്ത് ചെയ്തത് പോലെ. വളരെ ​ഗ്രേസ്ഫുളായ ആർട്ടിസ്റ്റായിരുന്നു. മനോഹരമായി പാടുന്ന ​ഗായികയും, മോഹിനി പറഞ്ഞതിങ്ങനെ.

അവസാന കാലത്ത് ശ്രീവിദ്യക്ക് ഏറ്റവും കൂടുതൽ അടുപ്പമുണ്ടായിരുന്നത് നടനും ഇന്ന് മന്ത്രിയുമായ ​ഗണേശ്കുമാറിനോടാണ്. ശ്രീവിദ്യ വിൽപത്രം ഏൽപ്പിച്ചതും ​ഗണേശ് കുമാറിനെയാണ്. ഇത് സംബന്ധിച്ചുള്ള വിവാദങ്ങൾ ഇന്നും തുടരുന്നു. ശ്രീവിദ്യയുടെ കുടുംബം ​ഗണേശ് കുമാറിനെതിരെ ആരോപണം ഉന്നയിച്ചു. ശ്രീവിദ്യ വിൽ‌പത്രത്തിൽ പറഞ്ഞത് പോലെയല്ല സ്വത്തുക്കൾ വിനിയോ​ഗിച്ചതെന്നായിരുന്നു ശ്രീവിദ്യയുടെ സഹോദരൻ എംഎൽവി ശങ്കറിന്റെ ആരോപണം. ഇദ്ദേഹം മരിച്ചു. ഈയടുത്ത് എംഎൽവി ശങ്കറിന്റെ ഭാര്യ ഒരു തമിഴ് മീഡിയക്ക് അഭിമുഖം നൽകുകയും ​ഗണേശ് കുമാറിനെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തു. വിൽപത്രത്തിലെ വിവരങ്ങൾ പോലും തങ്ങളെ അറിയിച്ചില്ലെന്നാണ് ഇവർ പറഞ്ഞത്.

 

Tags: Ganesh KumarMohiniLatest newsSreevidhya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

Kerala

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

Kerala

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

Kerala

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.