Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദളിതനായ തരുണ്‍കുമാറിന്റെ അച്ഛന്റെ രോദനം കേള്‍ക്കാന്‍ രാഹുല്‍ ഗാന്ധിയു പ്രിയങ്കയും ഈ വഴിയ്‌ക്ക് വരില്ല..എന്തുകൊണ്ടാണെന്നോ?

എവിടെ ദളിതര്‍ക്ക് പ്രശ്നമുണ്ടായാലും രാഷ്‌ട്രീയമുതലെടുപ്പിന് ഓടിയെത്തുന്ന രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും ദല്‍ഹിയിലെ ഉത്തംനഗറില്‍ കണ്ടില്ല. അവര്‍ വരില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2026, 08:22 pm IST
in India
തരുണ്‍ കുമാറിന്‍റെ അച്ഛന്‍ കൈകള്‍കൂപ്പി സഹായമഭ്യര്‍ത്ഥിച്ച് കരയുന്നു (ഇടത്ത്) അക്രമികളുടെ അടിയേറ്റ് കൊല്ലപ്പെട്ട 26കാരനായ തരുണ്‍ കുമാര്‍ (നടുവില്‍) അക്രമികളില്‍ ഒരാളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ദല്‍ഹി കോര്‍പറേഷന്‍ പൊളിയ്ക്കുന്നു (വലത്ത്)

തരുണ്‍ കുമാറിന്‍റെ അച്ഛന്‍ കൈകള്‍കൂപ്പി സഹായമഭ്യര്‍ത്ഥിച്ച് കരയുന്നു (ഇടത്ത്) അക്രമികളുടെ അടിയേറ്റ് കൊല്ലപ്പെട്ട 26കാരനായ തരുണ്‍ കുമാര്‍ (നടുവില്‍) അക്രമികളില്‍ ഒരാളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ദല്‍ഹി കോര്‍പറേഷന്‍ പൊളിയ്ക്കുന്നു (വലത്ത്)

ന്യൂദല്‍ഹി: ദൽഹിയിലെ ഉത്തംനഗറിൽ ഒരു സംഘം നടത്തിയ അതിക്രൂരമായ ആക്രമണത്തില്‍ 26 കാരനായ തരുണ്‍ കുമാര്‍ കൊല്ലപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ അച്ഛന്‍ സഹായത്തിന് അപേക്ഷിച്ച് കേണു കരയുന്ന രംഗം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എവിടെ ദളിതര്‍ക്ക് പ്രശ്നമുണ്ടായാലും രാഷ്‌ട്രീയമുതലെടുപ്പിന് ഓടിയെത്തുന്ന രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും ദല്‍ഹിയിലെ ഉത്തംനഗറില്‍ കണ്ടില്ല. അവര്‍ വരില്ല. കാരണം അറിയണമെങ്കില്‍ ഈ കഥ മുഴുവന്‍ അറിയണം.

ദൽഹിയിലെ ഉത്തംനഗറിൽ ഒരു ഹോളി ആഘോഷത്തിനിടയിലാണ് ഈ അനിഷ്ടസംഭവം ഉണ്ടായത്. ഒരു കൊച്ചുകുട്ടിയുടെ കൈകളിൽ നിന്ന് അപ്രതീക്ഷിതമായി അന്യമതവിഭാഗത്തിലുള്ള സ്ത്രീയുടെ നേർക്ക് ഹോളി ആഘോഷത്തിനിടെ അബദ്ധത്തിൽ നിറങ്ങൾ നിറച്ച വെള്ളം വീണു. ആ സ്ത്രീ പ്രശ്നമുണ്ടാക്കി. പെൺകുട്ടിയുടെ വീട്ടുകാർ ക്ഷമ ചോദിച്ചു.

ഏതാനും നിമിഷങ്ങൾക്കുശേഷം ആ ഹിന്ദു കുടുംബം കണ്ടത് മുപ്പതുപേരടങ്ങുന്ന ആൾക്കൂട്ടത്തെയാണ്. തെക്ക് പടിഞ്ഞാറന്‍ ദല്‍ഹിയിലെ ജെജെ കോളിനിയിലാണ് ഹോളി ആഘോഷത്തോടനുബന്ധിച്ച് സംഘര്‍ഷം നടന്നത്. ഒരു കൊച്ചുകുഞ്ഞിന്റെ അബദ്ധത്തിന്റെ പേരിൽ ആ ആൾക്കൂട്ടം ഹിന്ദു കുടുംബത്തെ ആക്രമിച്ചു. കുടുംബത്തിന്റെ പ്രിയപ്പെട്ട മകൻ, ഇരുപത്തിയാറുകാരനായ തരുൺ കുമാർ ആ മർദനത്തിൽ കൊല്ലപ്പെട്ടു.
ശ്വാസം നിലച്ചുവെന്ന് ഉറപ്പായിട്ടും ചലനമറ്റ അവന്റെ ശരീരത്തെ അവർ വെറുതെ വിട്ടില്ല എന്നറിയുന്നു. അതിന് ശേഷം തരുണ്‍ കുമാറിന്റെ അച്ഛന്‍ വിലപിച്ച് സഹായത്തിനായി കേഴുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ആക്രമണത്തില്‍ പ്രധാനപ്രതികളായ ഉമറുദ്ദീൻ, കമറുദ്ദീൻ, ജുമാദീൻ, മുഷ്താഖ്, മുസഫർ, താഹിർ എന്നിവരെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പതിനെട്ട് തികയാത്ത ഒരാൾ കൂടിയുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന ഒരു കാര്യമുണ്ട്. മതം പ്രായഭേദമന്യേ എങ്ങനെ ലഹരിയാകുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണം.

തരുൺ കുമാർ ഹിന്ദുവാണ്, ദളിത് വിഭാഗത്തിൽനിന്നുള്ള ഹിന്ദു. ആൾക്കൂട്ട വിചാരണയുടെ കൈകളിൽ പൊലിഞ്ഞ ജീവൻ. അവന്റെ മരണത്തിൽ ചോദിക്കാനോ കുടുംബത്തിന് ആശ്വാസമേകാനോ ഭീം ആർമിയോ രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ മതേതരത്വം പറയുന്നവരോ ആരും വന്നില്ല.കാരണം വ്യക്തമാണ്.

തരുണിന്റെ ബന്ധു മാൻ സിംഗ് മാധ്യമങ്ങൾക്കും പോലീസിനും മുന്നിൽ കരഞ്ഞ് പറഞ്ഞത് ഒന്നേയുള്ളൂ, “യോഗിയുടെ ബുൾഡോസർ രാജ് ദല്‍ഹിയിലും വേണം, അനധികൃതമായി നിൽക്കുന്ന ആ വീട് തകർക്കണം.”. തരുണ്‍ കുമറാിനെ ആക്രമിച്ചവരുടെ വീടുകൾ ദൽഹി മുനിസിപ്പൽ കോർപ്പറേഷൻ ബുൾഡോസർ വഴി ഇടിച്ചുനിരത്തി.

 

Tags: TarunkumarCommunal violenceNew Delhibulldozer justiceHoli FestivalLatest newslynchingUttam nager Delhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രിക്കസേരമോഹത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കൂട്ടയടി; രണ്ടാം ലിസ്റ്റ് പുറത്തിറക്കാനാവാതെ രാഹുല്‍ ഗാന്ധി

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.