Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2026, 11:25 am IST
in Kerala, Kollam

കൊല്ലം: ശക്തികുളങ്ങര ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം തകര്‍ച്ചയുടെ വക്കില്‍. ദിനംപ്രതി കെട്ടിടത്തിന്റെ കോണ്‍ക്രീറ്റുകള്‍ ഇളകി വീഴുകയാണ്. ജനങ്ങള്‍ക്ക് താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണിവിടെ. 14 ബ്ലോക്കുകളിലായി 112 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഭൂരിപക്ഷവും മത്സ്യത്തൊഴിലാളികളാണ് അന്തേവാസികളായിട്ടുള്ളത്. 15 വര്‍ഷം പഴക്കമുള്ള കെട്ടിടം ഏത് നിമിഷവും നിലംപതിക്കാം.

ചുമരുകളെല്ലാം ജീര്‍ണിച്ച് വിണ്ടുകീറി. കെട്ടിടത്തില്‍ ശുചിത്വമുള്ള ശൗചാലയങ്ങള്‍ പോലുമില്ല. എല്ലാം പൊട്ടിപ്പൊളിഞ്ഞ് ദുര്‍ഗന്ധം വമിക്കുകയാണ്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ താമസിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് മണ്ണും സിമന്റുപാളികളും ഇളകിവീഴുകയാണ്. സിമന്റ് പാളികള്‍ കുട്ടികളുടെ ദേഹത്ത് വീണ സംഭവങ്ങളും ഉണ്ടായി. സുനാമി പുനരധിവാസ പദ്ധതി പ്രകാരം 2011ല്‍ അന്നത്തെ മുഖമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ശക്തികുളങ്ങര ഓംചേരിമഠം സമുച്ചയം ഉദ്ഘാടനം ചെയ്തത്. കോര്‍പ്പറേഷന്റെ 55-ാം ഡിവിഷനാണിത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുഴല്‍ക്കിണര്‍ സ്ഥാപിച്ചെങ്കിലും അറ്റക്കുറ്റപ്പണികള്‍ നടത്താത്തതിനാല്‍ പ്രവര്‍ത്തന രഹിതമാണ്. മോട്ടോര്‍ പമ്പു വെച്ചിട്ടില്ലെന്നാണ് അന്തേവാസികള്‍ പറയുന്നത്. ഇതുമൂലം പ്രായമായ സ്ത്രീകള്‍ വളരെ ബുദ്ധിമുട്ടിലാണ്. താഴെ നിന്ന് മുകളിലേക്ക് വെള്ളം കോരിക്കൊണ്ട് പോകേണ്ട അവസ്ഥയാണ്. മുഴുവന്‍ വീടുകളുടേയും അവസ്ഥ പരിതാപകരമാണ്. പല ഭാഗങ്ങളിലും ചോര്‍ച്ച അതിരൂക്ഷമാണ്. രണ്ടുനില കെട്ടിടത്തിന്റെ മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും.

മാലിന്യം കളയാനുള്ള സൗകര്യവുമില്ല. ഉടമസ്ഥാവകാശം പോലും ലഭിക്കാത്തവരാണ് ഇവിടെയുള്ളത്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പല ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെയായി ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് പരാതി. ബള്‍ബുകളും ട്യൂബ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും പ്രവര്‍ത്തനരഹിതമല്ല. സ്ഥിരതാമസക്കാര്‍ക്ക് പട്ടയം നല്‍കാനുള്ള അടിയന്തിര നടപടികളും സ്വീകരിക്കേണ്ടതുണ്ട്.

കെട്ടിടം നിര്‍മിച്ചത് സുരക്ഷിതമല്ലാതെ
സുനാമി പാര്‍പ്പിട സമുച്ചയ കെട്ടിടം ജീര്‍ണിച്ചതോടെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീഴുന്നത് നിര്‍മാണത്തിലുള്ള വീഴ്ചയാണെന്ന് ആരോപണം. ഇളകി വീഴുന്നതില്‍ പകുതിയും മണ്ണാണെന്നും സിമന്റിനെക്കാള്‍ കൂടുതല്‍ മണ്ണാണ് നിര്‍മാണത്തിന് ഉപയോഗിച്ചതെന്ന ആക്ഷേപമാണ് ഉയരുന്നത്.

മഴയായാല്‍ വന്‍ദുരിതം
മഴക്കാലമായതോടെ കോണ്‍ക്രീറ്റ് പാളികള്‍ക്കൊപ്പം റൂമിനുള്ളില്‍ വെള്ളവും കുത്തിയൊലിക്കുന്ന അവസ്ഥയാണ്. വീടുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഫര്‍ണീച്ചറുകളും മറ്റ് സാധനങ്ങളും സുരക്ഷിതമാക്കി വയ്‌ക്കാനുള്ള സംവിധാനങ്ങളൊന്നും ഫഌറ്റിലില്ല. ചോര്‍ന്നൊലിക്കുന്നതിനാല്‍ ചെറിയ പാത്രങ്ങള്‍ ചോരുന്ന ഭാഗത്ത് വച്ച് അടുക്കളയില്‍ പാചകം ചെയ്യേണ്ട സ്ഥിതിയാണെന്ന് താമസക്കാരായ സ്ത്രീകള്‍ പറയുന്നു.

നായശല്യവും രൂക്ഷം
സുനാമി പാര്‍പ്പിട സമുച്ചയത്തിന് സമീപത്തും പരിസരപ്രദേശങ്ങളിലും നായശല്യവും രൂക്ഷമാണ്. ആള്‍ത്താമസമുണ്ടെങ്കിലും അനാഥപ്പെട്ട് കിടക്കുന്ന സ്ഥലമായതിനാല്‍ തെരുവുനായകളുടെ വാസസ്ഥലമാണിവിടെ. ദിവസങ്ങള്‍ക്ക് മുന്‍പ് ഫഌറ്റിലെ അന്തേവാസിയായ കുട്ടിക്ക് നായയുടെ കടി ഏറ്റിരുന്നു. പരിസരം കാടുകയറി കിടക്കുന്നതിനാല്‍ നായകളുടെ വിഹാരകേന്ദ്രമാണ് നിലവില്‍ പ്രദേശം.

Tags: housekollamSakthikulangara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.