Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംഘികള്‍ ഗള്‍ഫില്‍ പോകേണ്ടെന്ന് പറയുന്ന കേരളത്തിലെ മതമൗലിക വാദികള്‍ അറിയണം…ഇറാനല്ല യുഎഇയും സൗദിയും ഒമാനും ബഹ്റൈനും എന്ന്…

"സംഘ ബന്ധുക്കൾ ജോലിതേടി ഗള്‍ഫ്രാജ്യങ്ങളിൽ പോകേണ്ടതില്ല. ഇവിടെ ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും കേന്ദ്ര സർക്കാരും BJP ഭരിക്കുന്ന സംസ്ഥാനങ്ങളും ഒരുക്കിയിട്ടുണ്ട്.ഗൾഫു രാജ്യങ്ങളിൽ പോയി ഇസ്ലാമിക രാജ്യങ്ങളുടെ മേന്മ കണേണ്ട കാര്യമില്ല. രാമരാജ്യസുഖമാണ് മിത്രങ്ങൾ സ്വീകരിക്കേണ്ടത്...". ഈ സന്ദേശമാണ് ഈ പോസ്റ്റിന്റെ കാതല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2026, 11:19 pm IST
in India
ഇറാനില്‍ കൊല്ലപ്പെട്ട ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി (ഇടത്ത്) ബഹ്റൈന്‍, ഒമാന്‍, യുഎഇ ഭരണാധികാരികള്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ഇറാനില്‍ കൊല്ലപ്പെട്ട ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി (ഇടത്ത്) ബഹ്റൈന്‍, ഒമാന്‍, യുഎഇ ഭരണാധികാരികള്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ന്യൂദല്‍ഹി: ഇറാനില്‍ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മതമൗലിക വാദികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റ് അങ്ങേയറ്റം അപകടകരമായ ഒന്നാണ്. “സംഘ ബന്ധുക്കൾ ജോലിതേടി ഗള്‍ഫ്രാജ്യങ്ങളിൽ പോകേണ്ടതില്ല. ഇവിടെ ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും കേന്ദ്ര സർക്കാരും BJP ഭരിക്കുന്ന സംസ്ഥാനങ്ങളും ഒരുക്കിയിട്ടുണ്ട്.ഗൾഫു രാജ്യങ്ങളിൽ പോയി ഇസ്ലാമിക രാജ്യങ്ങളുടെ മേന്മ കണേണ്ട കാര്യമില്ല. രാമരാജ്യസുഖമാണ് മിത്രങ്ങൾ സ്വീകരിക്കേണ്ടത്…”. ഈ സന്ദേശമാണ് ഈ പോസ്റ്റിന്റെ കാതല്‍.

പക്ഷെ ഈ ആശയം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ഒരു കാര്യം മനസ്ലിലാക്കേണ്ടതുണ്ട്. ഇറാന്‍ പോലെയല്ല, മലയാളികള്‍ ജോലിക്ക് പോകുന്ന മറ്റ് ഗള്‍ഫ് രാഷ്‌ട്രങ്ങള്‍. സുന്നികള്‍ ഭൂരിപക്ഷമുള്ള ഒമാന്‍, യുഎഇ, സൗദി, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍. ഇവരാരും മതഭ്രാന്തരല്ല. എന്നാല്‍ ഇറാന്‍ വ്യത്യസ്തമാണ്.

1979ലാണ് ആയത്തൊള്ള ഖമേനി ഇറാനില്‍ അധികാരത്തില്‍ വന്നത്. ഷായ്‌ക്കെതിരായി 1979ൽ നടത്തിയ ഇസ്‌ലാമിക വിപ്ലവത്തെ മുന്നിൽ നിന്ന് നയിച്ച ആയത്തുള്ള റൂഹുള്ള ഖൊമൈനി ആദ്യമായി ഇറാനില്‍ ഇസ്ലാമിക ഭരണം കൊണ്ടുവന്നു. ഇദ്ദേഹം 1989 വരെ ഇറാന്റെ പരമോന്നത നേതാവായി ഭരിച്ചു. പിന്നീടാണ് ആയത്തൊള്ള അലി ഖമേനി അധികാരത്തില്‍ എത്തുന്നത്. അവിടുന്നങ്ങളോട്ട് അദ്ദേഹം 36 വര്‍ഷം ഇറാന്‍ ഭരിച്ചു. പക്ഷെ ഇക്കാലയളവില്‍ അദ്ദേഹം ഇറാന്‍ കടുത്ത ഇസ്ലാമിക മതമൗലികവാദരാഷ്‌ട്രമാക്കി. മധ്യേഷ്യയിലെങ്ങും ഇസ്ലാമിക ഭീകരസംഘടനകളെ വളര‍്ത്തി. അങ്ങിനെയാണ് പലസ്തീനില്‍ ഹമാസ്, ലെബനനില്‍ ഹെസ്ബുള്ള, യെമനില്‍ ഹൂതി എന്നീ ഭീകരസംഘടനകളെ വളര്‍ത്തുന്നതില്‍ ആയത്തൊള്ള അലി ഖമേനിക്ക് പങ്കുണ്ട്.

അതേ സമയം ഒമാന്‍, യുഎഇ, സൗദി, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ഒന്നും മതമൗലിക വാദികളുടെ രാഷ്‌ട്രമല്ല. ഇസ്ലാമിക ഭീകരതയെ അവര്‍ അനുകൂലിക്കുന്നുമില്ല. പ്രകൃതി കനിഞ്ഞുനല്‍കിയ എണ്ണസമ്പത്തില്‍ വളര്‍ന്ന ഈ രാഷ്ടങ്ങളിലെ ഭരണാധികാരികള്‍ പലരും വിദേശവിദ്യാഭ്യാസം നേടിയതുകൊണ്ട് തന്നെ അവര്‍ക്ക് വിശാലമായ കാഴ്ചപ്പാടുകളും ഉണ്ട്. അതിനാല്‍ സംഘികള്‍ ഈ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകേണ്ട എന്ന് വിലക്കേണ്ട കാര്യമേയില്ല. കാരണം പ്രൊഫഷണലായി മിടുക്കുള്ളവരെ തേടുന്ന രാജ്യങ്ങളാണ് ഇവയെല്ലാം.

Tags: terrorismiranGulf countriesLatest newsAyatollah Ali Khamaneiaxis of Islamic terrorism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രിക്കസേരമോഹത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കൂട്ടയടി; രണ്ടാം ലിസ്റ്റ് പുറത്തിറക്കാനാവാതെ രാഹുല്‍ ഗാന്ധി

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.