Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഗൾ ഭരണകാലത്തിന് ശേഷം വൻ ക്ഷേത്ര കൊള്ള നടന്നത് പിണറായി സർക്കാരിന്റെ കാലത്തെന്ന് സന്ദീപ് വാചസ്പതി

മുഗള്‍ ഭരണകാലത്തിന് ശേഷം വന്‍ക്ഷേത്രക്കൊള്ള നടന്നത് പിണറായി സര്‍ക്കാരിന്റെ കാലത്താണെന്ന് ബിജെപി ആലപ്പുഴ സൗത്ത് ജില്ല പ്രസിഡന്‍റായ സന്ദീപ് വാചസ്പതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2026, 08:32 pm IST
in Kerala

ന്യൂദല്‍ഹി: മുഗള്‍ ഭരണകാലത്തിന് ശേഷം വന്‍ക്ഷേത്രക്കൊള്ള നടന്നത് പിണറായി സര്‍ക്കാരിന്റെ കാലത്താണെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിന്റെ മണ്ണില്‍ നടന്ന വിശ്വാസജനസഭ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സന്ദീപ് വാചസ്പതി. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്‌ക്ക് തുടക്കം കുറിച്ചത് കോണ്‍ഗ്രസ് നേതാക്കള്‍ ദേവസ്വം ബോര്‍ഡ് ഭരിയ്‌ക്കുമ്പോഴാണെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നശിച്ച നായര്‍ക്കും പിഴച്ച ക്രിസ്ത്യാനിക്കും മാത്രമേ കമ്മ്യൂണിസ്റ്റാകാന്‍ സാധിക്കൂ എന്ന് കേരളത്തോട് അസന്നിഗ്ധമായി പറഞ്ഞ മന്നത്ത് പത്മനാഭന്റെ 56ാം ഓര്‍മ്മദിനത്തില്‍ കൂടിയാണ് ഈ വിശ്വാസജനസഭ നടന്നത് എന്ന കാര്യം മറന്നുപോകരുതെന്നും സന്ദീപ് വാചസ്പതി കൂട്ടിച്ചേര്‍ത്തു.

സോണിയാഗാന്ധിയുടെ പങ്ക് മറക്കരുത്

ഇനി ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് വക്താവായ രണ്‍ദീപ് സുര്‍ജേ വാല പറഞ്ഞത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ്. ബിജെപി ഉറച്ചുനിന്ന് സുപ്രീംകോടതി വിധിയ്‌ക്കെതിരെ സമരം ചെയ്തു. നാല് ദിവസം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസുകാര്‍ സമരത്തില്‍ നിന്നും ഒഴിഞ്ഞുപോയി. യുഡിഎഫ് എന്തുകൊണ്ട് മാളത്തിലൊളിച്ചു എന്ന് എല്ലാവര്‍ക്കറിയാം. ശബരിമലയില്‍ പിണറായി വിജയന്‍ അരക്കള്ളനാണെങ്കില്‍ മുക്കാല്‍ കള്ളന്മാരാണ് കോണ്‍ഗ്രസ്. – സന്ദീപ് വാചസ്പതി പറഞ്ഞു. യുപിഎ അധ്യക്ഷയായിരിക്കുമ്പോള്‍ കെ.സി. വേണുഗോപാലിനു പോലും പ്രവേശനം അനുവദിക്കാന്‍ സോണിയാഗാന്ധിയുടെ അരികിലേക്ക് മൂന്ന് തവണ ഉണ്ണികൃഷ്ണന്‍ പോറ്റി എത്തിയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ സ്വര്‍ണ്ണക്കൊള്ളയ്‌ക്കുള്ള താല്‍പര്യം തന്നെയാണെന്ന് നമ്മള്‍ മനസ്സിലാക്കണമെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.

ഹൈക്കോടതിയും സുപ്രീംകോടതിയുമൊക്കം ആശ്ചര്യത്തോടെ, അമ്പരപ്പോടെയാണ് ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിനെ സമീപിക്കുന്നത്. ശബരിമലയില്‍ ഇനി എന്തെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നാണ് സുപ്രീംകോടതി ചോദിച്ചത്. -സന്ദീപ് വാചസ്പതി അഭിപ്രായപ്പെട്ടു.

പ്രത്യേക അന്വേഷണസംഘം പിണറായി വിജയന്റെ കളിപ്പാവയായി പ്രവര്‍ത്തിക്കുകയാണ്. ശബരിമല തന്ത്രിയെ സ്വര്‍ണ്ണക്കൊള്ളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ഗൂഡാലോചനയുണ്ട്. ശബരിമലയില്‍ മരാമത്ത് നടത്തുന്നത് ശബരിമല തന്ത്രിയുടെ പണിയല്ല. ദ്വാരകപാലകശില്‍പത്തില്‍ സ്വര്‍ണ്ണം പൂശുന്നതും സ്വര്‍ണ്ണപ്പാളി മാറ്റുന്നതും മരാമത്ത് പണിയാണ്. തന്തിയേക്കാള്‍ ഉത്തരവാദികളായ സിപിഎം നേതാക്കളായവര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ വിലസുമ്പോഴാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്.
ആചാര ലംഘനത്തിനുള്ള പിണറായി വിജയന്റെ തിട്ടൂരം നടക്കാതിരുന്നത് ബി ജെ പി നടത്തിയ പോരാട്ടം കാരണമാണെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.

സമൂഹത്തിന്റെ ധാര്‍മ്മിതയെ വിലവെയ്‌ക്കാത്ത രഹ്ന ഫാത്തിമയേയും കനകദുര്‍ഗ്ഗയേയും പൊലീസ് വേഷം ധരിപ്പിച്ച് ശബരിമലയിലേക്ക് കൊണ്ടുപോയ പിണറായി സര്‍ക്കാരിന്റെ ആ കിരാതത്വം മറക്കരുത്. അന്ന് നടയടച്ച് ശുദ്ധി വരുത്തിയതിനാണ് ശബരിമല തന്ത്രിയെ ഇവര്‍ വെറുത്തത്. മുണ്ടിന്റെ കോന്തലയില്‍ താക്കോലുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് കരുതരുതെന്നാണ് അന്ന് പിണറായി പറഞ്ഞത്. ആ തന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഇപ്പോള്‍ അവസരം ഒത്തുവന്നപ്പോള്‍ പിണറായി അത് ചെയ്തു.

ഇന്നും ആയിരക്കണക്കിന് ബിജെപി പ്ര‍വര്‍ത്തക്കെതിരെ അന്ന് സമരം ചെയ്തതിന് കേസ് നിലനില്‍ക്കുകയാണ്. 92 വയസ്സുള്ള ഒ. രാജഗോപാല്‍ വരെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാണ്. ഒ.രാജഗോപാല്‍ , കെ. സുരേന്ദ്രന്‍, കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ ബന്ദിന്റെ ദിവസം വടിവാളുമായി മാന്നാര്‍ ജംഗ്ഷനിലൂടെ നടന്ന് പോയെന്നും അതുവഴി വന്ന മാരുതി സ്വിഫ്റ്റ് കാറിലുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. എന്തൊരു കേസാണിത്? – സന്ദീപ് വാചസ്പതി ചോദിക്കുന്നു.

Tags: Rahna FatimacongressSABARIMALASandeep VachaspatiKerala PoliceLatest newsSabarimala gold theftViswasa sabha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

Kerala

പണം തട്ടിയെടുക്കാന്‍ പുതിയ മാര്‍ഗം: ‘ബോസ് സ്‌കാമി’നെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ്

Kerala

ശബരിമല സ്വർണക്കൊള്ള; സമഗ്ര അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ്ഐടി

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.