Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെ.സി.വേണുഗോപാലിന്റെ കയ്യില്‍ രാഹുല്‍ ഗാന്ധി കൊടുത്തയച്ചത് മാപ്പപേക്ഷ; കത്ത് മടക്കിവെയ്‌ക്കാന്‍ കനിമൊഴിയോട് സ്റ്റാലിന്‍; നാണം കെട്ട് കോണ്‍ഗ്രസ്

തിനൊന്ന് വര്‍ഷമായി പ്രതിപക്ഷസ്ഥാനത്ത് തുടരുന്ന കോണ്‍ഗ്രസ് വെറും പ്രാദേശിക പാര്‍ട്ടിയായി അധപതിച്ചതിന് തെളിവാണ് തമിഴ്നാട്ടില്‍ കോര്‍പറേഷനിലും മറ്റുമൊക്കെ അധികാരസ്ഥാനങ്ങള്‍ ചോദിച്ച സംഭവം എന്ന് ചൂണ്ടിക്കാണിക്കപ്പടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2026, 11:06 pm IST
in India
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)

ചെന്നൈ: കെ.സി. വേണുഗോപാലിന്റെ കയ്യില്‍ രാഹുല്‍ ഗാന്ധി സ്റ്റാലിന് കൊടുത്തയച്ച കത്ത് മാപ്പപേക്ഷയാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ആര്‍. രാജഗോപാലന്‍. കാന്‍ഡിഡ് മീന (Candid Meena) എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കവേയാണ് സീനിയര്‍ മാധ്യമപ്രവര്‍ത്തകനായ ആര്‍. രാജഗോപാലന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. തമിഴ്നാട്ടില്‍ ഡിഎംകെ മുന്നണി അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസിന് ആറ് മന്ത്രിസ്ഥാനം വേണമെന്ന് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പറഞ്ഞ കോണ്‍ഗ്രസിനോട് ‘കടക്കൂ പുറത്ത്’ എന്നാണ് സ്റ്റാലിന്‍ പറഞ്ഞത്. തമിഴ്നാട്ടില്‍ ഡിഎംകെ ആരോടും അധികാരം പങ്കുവെയ്‌ക്കാറില്ല എന്നതായിരുന്നു സ്റ്റാലിന്റെ നിലപാട്.

ഇതോടെ മന്ത്രിസ്ഥാനത്തിന് പകരം തമിഴ്നാട്ടിലെ കോര്‍പറേഷനുകളിലും ക്ഷേത്രങ്ങളെ ഭരിയ്‌ക്കുന്ന എച്ച് ആര്‍ ആന്‍ഡ് സിഇ വകുപ്പിലും മറ്റും അധികാരസ്ഥാനങ്ങള്‍ നല്‍കണമെന്നായി കോണ്‍ഗ്രസ്. ഇതും വകവെച്ചുകൊടുക്കാന്‍ സ്റ്റാലിന്‍ തയ്യാറായില്ല. ഇതോടെയാണ് സ്റ്റാലിനെ പേടിപ്പിക്കാന്‍ കോണ്‍ഗ്രസ് നടന്‍ വിജയിന്റെ ടിവികെ പാര്‍ട്ടിയുടെ വാതിലില്‍ മുട്ടിയത്. പക്ഷെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ വിജയ് തയ്യാറായിരുന്നില്ല. കാരണം തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് വേരുകളില്ലെന്ന് വിജയുടെ പാര്‍ട്ടിയായ ടിവികെയ്‌ക്ക് അറിയാം.

ഇതോടെ എല്ലാം കൈവിട്ടുപോയോ എന്ന് പേടിച്ചാണ് കോണ്‍ഗ്രസ് വീണ്ടും സ്റ്റാലിന്റെ അരികില്‍ അഭയം തേടി എത്തിയത്. നേരിട്ട് സ്റ്റാലിനോട് സംസാരിക്കാന്‍ ഭയമുള്ള രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാലിന്‍രെ കയ്യില്‍ കത്ത് കൊടുത്തയയ്‌ക്കുകയായിരുന്നു. ഇനി സീനിയര്‍ ജേണലിസ്റ്റായ ആര്‍. രാജഗോപാലിന്റെ വാക്കുകള്‍ കേള്‍ക്കുക:”കെ.സി. വേണുഗോപാല്‍ കൊണ്ടുവന്ന കത്ത് വായിക്കാന്‍ സ്റ്റാലിന്‍ അടുത്തിരിക്കുന്ന കനിമൊഴിയോട് പറഞ്ഞു. കനിമൊഴി ഇംഗ്ലീഷിലുള്ള രാഹുല്‍ ഗാന്ധിയുടെ കത്ത് തമിഴിലേക്ക് തര്‍ജദ്ജമ ചെയ്ത് കൊടുത്തു. ‍ഡിഎംകെ മുന്നണിയില്‍ അധികാരസ്ഥാനങ്ങള്‍ ചോദിച്ച നടപടി മാപ്പക്കണമെന്നാണ് കത്തില്‍ രാഹുല്‍ ഗാന്ധി എഴുതിയിരിക്കുന്നത്. കത്ത് മടക്കി എടുത്തുവെച്ചോളൂ എന്നാണ് സ്റ്റാലിന്‍ സഹോദരി കനിമൊഴിയോട് പറഞ്ഞത്. അതായത് തനിക്ക് അശേഷം താല്‍പര്യമില്ല എന്നാണ് സ്റ്റാലിന്‍ വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധിയുടെ ദൂതനായിപ്പോയ വേണുഗോപാല്‍ നാണംകെട്ടു. കാരണം സ്റ്റാലിനുമായി രാഹുല്‍ ഗാന്ധിയെ ഫോണില്‍ സംസാരിപ്പിച്ച് ബന്ധം മയപ്പെടുത്തുകയായിരുന്നു വോണുഗോപാലിന്റെ ലക്ഷ്യം. പക്ഷെ രാഹുലുമായി സംസാരിക്കാന്‍ സ്റ്റാലിന്‍ തയ്യാറായില്ല. ആറ് മാസമായി സ്റ്റാലിനും രാഹുല്‍ ഗാന്ധിയും തമ്മില്‍ മിണ്ടിയിട്ട്.”- ആര്‍. രാജഗോപാലന്‍ പറയുന്നു.

മാത്രമല്ല, തമിഴ്നാട്ടില്‍ അധികാരസ്ഥാനങ്ങള്‍ ചോദിക്കുന്ന കോണ്‍ഗ്രസ് അളമുട്ടിയ അവസ്ഥയിലാണെന്ന് പറയുന്നു. കാരണം വരുമാനമാര്‍ഗ്ഗങ്ങള്‍ കുറഞ്ഞു. കേന്ദ്രത്തില്‍ ഇനി അധികാരം കിട്ടുമോ എന്ന് യാതൊരു ഉറപ്പുമില്ല. പതിനൊന്ന് വര്‍ഷമായി പ്രതിപക്ഷസ്ഥാനത്ത് തുടരുന്ന കോണ്‍ഗ്രസ് വെറും പ്രാദേശിക പാര്‍ട്ടിയായി അധപതിച്ചതിന് തെളിവാണ് തമിഴ്നാട്ടില്‍ കോര്‍പറേഷനിലും മറ്റുമൊക്കെ അധികാരസ്ഥാനങ്ങള്‍ ചോദിച്ച സംഭവം എന്ന് ചൂണ്ടിക്കാണിക്കപ്പടുന്നു.

 

Tags: congressDMKMK StalinLatest newsKanimozhiTamil Nadu Assembly electionsJournalist R. Rajagopalan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.