Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ന്യൂനപക്ഷവര്‍ഗ്ഗീയതയെ വിമര്‍ശിച്ചാല്‍ പത്മഭൂഷണെന്നല്ല ഒന്നും കേരളത്തില്‍ കിട്ടില്ല, ഹിന്ദുക്കളെ കുറ്റപ്പെടുത്തൂ, ഏത് അവാര്‍ഡും വാങ്ങാം

കേരളത്തിലെ രാഷ്‌ട്രീയത്തില്‍ എത്രയോ ദശകങ്ങളായി പ്രവര്‍ത്തിക്കുന്ന വെള്ളാപ്പള്ളി നടേശനെ കാത്തിരിക്കുന്നതും ഈ ദുര്‍വിധിയോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2026, 10:20 pm IST
in Kerala

തിരുവനന്തപുരം: കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗ്ഗീയതയെ വിമര്‍ശിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ അയാള്‍ക്ക് പിന്നെ രക്ഷയില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. “നിങ്ങള്‍ പിന്നെ നിരന്തരം ആക്രമിക്കപ്പെടും. അത്രയ്‌ക്ക് ആക്രമണോത്സുക സ്വഭാവമാണ് അവരുടെ അജണ്ടകള്‍ക്ക്. പുറത്ത് വരാതെ പരോക്ഷമായി വേട്ടയാടുന്നതാണ് രീതി. അങ്ങിനെ വിമര്‍ശിക്കാന്‍ പുറപ്പെടുന്നവര്‍ക്ക് പുരസ്കാരമെന്നല്ല, കിട്ടാനുള്ള നല്ലതെല്ലാം കൈമോശം വരും, ഹിന്ദുക്കളെ കുറ്റപ്പെടുത്തൂ…ഏത് അവാര്‍ഡും വഴിക്കുവരും”- ഇങ്ങിനെ പോകുന്നൂ സമൂഹമാധ്യമത്തിലെ ഒരു വിമര്‍ശനം. കേരളത്തിലെ രാഷ്‌ട്രീയത്തില്‍ എത്രയോ ദശകങ്ങളായി പ്രവര്‍ത്തിക്കുന്ന വെള്ളാപ്പള്ളി നടേശനെ കാത്തിരിക്കുന്നതും ഈ ദുര്‍വിധിയോ?

കോട്ടയത്തെ എസ് എന്‍ഡിപി യോഗത്തില്‍ നടത്തിയ ഒരു പ്രസംഗം മുതലാണ് വെള്ളാപ്പള്ളി വെറുക്കപ്പെട്ടവനായത്. ജനസംഖ്യ വര്‍ധനയാണ് മുസ്ലിംലീഗിന്റെ സീറ്റ് നേട്ടത്തിന് കാരണമെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. മലപ്പുറത്ത് നിയമസഭാ സീറ്റ് വര്‍ധിപ്പിക്കാന്‍ പ്രൊഡക്ഷന്‍ കൂട്ടുകയാണെന്നും ഈഴവസമുദായത്തിലെ പെങ്ങന്മാരും പ്രോഡക്ഷന്‍ നിര്‍ത്തരുതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
കേരളത്തിലേത് ജനാധിപത്യമല്ല, മതാധിപത്യമാണെന്നും വൈകാതെ കേരളത്തിലെ കാര്യങ്ങള്‍ക്കെല്ലാം മലപ്പുറത്ത് പോയി ചോദിക്കേണ്ട അവസ്ഥ വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. മുസ്ലിം ലീഗ് നേതാവിനെ മുഖ്യമന്ത്രിയാക്കേണ്ടിവരുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ഇതിന് ശേഷം വെള്ളാപ്പള്ളിക്ക് നേരെ ശക്തമായ കടന്നാക്രമണമാണ് കേരളം കണ്ടത്. പൊതുവെ അല്‍പം തന്‍റേടമുള്ള നേതാവായതിനാല്‍ വിമര്‍ശകര്‍ക്ക് നേരെ വെള്ളാപ്പള്ളി പുതിയ പുതിയ പ്രസ്താവനകളിലൂടെ തിരിച്ചടിക്കാനും തുടങ്ങി. ഇതോടെ വെള്ളാപ്പള്ളിയോടുള്ള വിരോധം വര്‍ധിച്ചു.

എന്തായാലും ഇപ്പോള്‍ വെള്ളാപ്പള്ളിയ്‌ക്ക് പത്മവിഭൂഷൻ നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹര്‍ജികളും രാഷ്‌ട്രപതിയ്‌ക്ക് പരാതിയുമായി വലിയ കോലാഹലമാണ് കേരളത്തില്‍ നടക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് പത്മ പുരസ്കാരങ്ങള്‍ നേടിയ വിവാദനായകരുടെ പേര് കേട്ടാല്‍ ഞെട്ടും.

2010ല്‍ മന്‍മോഹന്‍ സിങ്ങ് സര്‍ക്കാര്‍ പത്മ പുരസ്കാരങ്ങള്‍ നല്‍കിയത് കശ്മീര്‍ തീവ്രവാദിക്ക്, നിരവധി സിബിഐ കേസുകള്‍ ഉള്ളയാള്‍ക്ക്….

സന്ത് സിങ്ങ് ചട് വാള്‍
യുഎസില്‍ ഹോട്ടല്‍ നടത്തുന്ന സന്ത് സിങ്ങ് ചട് വാള്‍ എന്ന ബിസിനസുകാരന്‍ നിരവധി സിബിഐ കേസുകള്‍ നടത്തുന്ന വ്യക്തിയായിരുന്നു. നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതിയായ ഇദ്ദേഹത്തിന് 2010ല്‍ കോണ്‍ഗ്രസ് നല്‍കിയത് പത്മഭൂഷണ്‍ ആണ്.

ലീല സാംസണ്‍
സംഗീത നാടക അക്കാദമി അധ്യക്ഷയായിരുന്ന ലീലാ സാംസനെതിരെ കേസുണ്ടായിരുന്നു. അഴിമതി, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു സിബിഐ കേസെടുത്തത്. അവര്‍ക്ക് 2010ല്‍ മന്‍മോഹന്‍സിങ്ങ് സര്‍ക്കാര്‍ പത്മശ്രീ നല്‍കി.

സെയ്ഫ് അലിഖാന്‍
നടന്‍ സെയ്ഫ് അലിഖാനെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലിരിക്കെയാണ് അദ്ദേഹത്തിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ 2010ല്‍ പത്മശ്രീ നല‍്കിയത്.

ഗുലാം മുഹമ്മദ് മിര്‍ എന്ന കശ്മീര്‍ ഭീകരന്‍

2010ല്‍ പത്മശ്രീ നല്‍കിയ ഗുലാം മുഹമ്മദ് മിര്‍ ജമ്മു കശ്മീരിലെ വിവാദപുരുഷനായിരുന്നു. സമ്പന്നരില്‍ നിന്നും പണം തട്ടിപ്പറിയ്‌ക്കല്‍, കൊലപാതകം തുടങ്ങി കേസുകളുണ്ടായിരുന്ന ഒരു കശ്മീരി തീവ്രവാദിയായിരുന്നു ഗുലാം മുഹമ്മദ് മിര്‍. 2010ല്‍ കോണ്‍

 

 

Tags: SNDPVellappally NatesanPadma VibhushanLatest newsPadma award
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.