Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ നിസ്‌കാരമുറിയൊരുക്കിയത് വിവാദമാകുന്നു; കാമ്പസില്‍ മതപഠനവും ഇഫ്താർ പാർട്ടിയും പതിവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2026, 12:47 pm IST
in Kerala
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ നിസ്‌കാരമുറി

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ നിസ്‌കാരമുറി

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നിസ്‌കാരമുറി ഒരുക്കിയത് വിവാദമാകുന്നു. ജീവനക്കാര്‍ക്ക് ജോലി സമയത്തും നിസ്‌കരിക്കുവാനാണ് മുറി നല്‍കിയിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് മന്ദിരത്തിലെ രണ്ടാം നിലയില്‍ വൈസ്ചാന്‍സലറുടെ ഓഫീസിന് മുകളിലാണ് ഒരു വിഭാഗം ജീവനക്കാര്‍ ഇപ്പോള്‍ നിസ്‌കരിക്കുന്നത്. സ്ത്രീകളുടെ വിശ്രമത്തിനാണ് ഈ മുറി ഉപയോഗിച്ചിരുന്നത്.

സ്ത്രീകളുടെ വിശ്രമമുറി എന്നാണ് ബോര്‍ഡ് വച്ചിരിക്കുന്നതെങ്കിലും നിസ്‌കാരം നടക്കുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് അവിടേയ്‌ക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. സിപിഎം അനദ്ധ്യാപക സംഘടനയുടെ ഒത്താശയോടെയാണ് ഈ നീക്കമെന്ന് ആരോപണമുണ്ട്. വൈകിട്ട് പെരുമ്പാവൂരില്‍ നിന്നും കാമ്പസില്‍ എത്തുന്ന ചിലരുടെ നേതൃത്വത്തില്‍ മത പഠനവും നടക്കുന്നുണ്ടെന്ന് എബിവിപി നേതാക്കള്‍ പറഞ്ഞു.

2022 മുതല്‍ സര്‍വകലാശാലയില്‍ റംസാന്‍ നോമ്പ് കാലത്ത് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നത് പതിവാണ്. ഇടതുപക്ഷ സംഘടനകളാണ് ഇഫ്താര്‍ പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്നത്. സര്‍വകലാശാലയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇത് സംബന്ധിച്ച് ക്ഷണപത്രിക പോസ്റ്റ് ചെയ്ത് തുടങ്ങിയത് പെരുമ്പാവൂരില്‍നിന്നും എത്തുന്ന ഒരു ഇടതുപക്ഷ സംഘടനയിലെ ജീവനക്കാരിയാണ്. സര്‍വകലാശാല രജിസ്ട്രാറുടെ അനുമതിയോടെ നടത്തുന്ന ഇഫ്താര്‍ പാര്‍ട്ടിയില്‍ സര്‍വകലാശാല അധികാരികളും പതിവായി പങ്കെടുക്കാറുണ്ട്.

കഴിഞ്ഞവര്‍ഷം സര്‍വകലാശാലയുടെ പരീക്ഷ വിഭാഗത്തിന്റെ ചുമതലയുള്ള അദ്ധ്യാപികയാണ് ഇഫ്താര്‍ വിരുന്നില്‍ മുഖ്യാതിഥിയായി പങ്കെടുത്തത്. മുന്‍ വര്‍ഷങ്ങളില്‍ സര്‍വകലാശാലയുടെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ പാര്‍ട്ടിയില്‍ പുറത്ത് നിന്നുള്ളവരാണ് കൂടുതലും പങ്കെടുക്കാറുള്ളത്. ബാങ്ക് വിളിച്ച് മതപരമായാണ് ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കുന്നത്. ഇവിടെ നടത്തുന്ന ഇഫ്താര്‍ വിരുന്നുകള്‍ക്ക് എവിടെ നിന്നാണ് ഫണ്ട് ലഭിക്കുന്നതെന്നത് സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിജയദശമി ദിനത്തില്‍ കുട്ടികളെ എഴുത്തിനിരുത്തുവാന്‍ സര്‍വകലാശാലയില്‍ സൗകര്യം നല്‍കാത്ത അധികൃതരാണ് നിസ്‌കാര മുറിയൊരുക്കുകയും ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പി ക്കുകയും ചെയ്തിരിക്കുന്നത്. സിപിഎം നോമിനിയായി കാലിക്കറ്റ് സര്‍വകലാശാല വി സിയാകാനുള്ള താത്കാലിക വിസിയുടെ ശ്രമം പരാജയ പ്പെട്ടിരുന്നു. യുഡിഎഫിന് ഭരണം ലഭിച്ചാല്‍ മുസ്ലിംലീഗ് വഴി സംസ്കൃത സര്‍വകലാശാലയില്‍ വിസിയാകാനാണ് പുതിയ മുസ്ലിംപ്രീണനമെന്ന് എബിവിപി ആരോപിച്ചു.

Tags: muslimiftar partyKalady Sanskrit University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

India

ഗംഗാനദിയിൽ ബോട്ടിൽ ഇഫ്താർ വിരുന്നും ചിക്കന്റെ എല്ലും അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞ സംഭവം: 14 പേർ അറസ്റ്റിൽ

ഗംഗാ നദിയില്‍ ബോട്ടുകളില്‍ ചിക്കന്‍ ബിരിയാണി വിളമ്പി ഇഫ്താർ വിരുന്ന്
India

ഗംഗാ നദിയില്‍ ബോട്ടുകളില്‍ ചിക്കന്‍ ബിരിയാണിയോടെ ഇഫ്താർ വിരുന്ന്;അതിന് ശേഷം ചിക്കന്‍ അവശിഷ്ടങ്ങള്‍ ഗംഗയിലേക്ക് വലിച്ചെറിഞ്ഞു

India

വിമാനത്താവളത്തിന് സമീപം നിസ്‌കരിക്കണം: ആവശ്യം തളളി ബോംബെ ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.