Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തരേന്ത്യൻ ജനതയെ അപമാനിച്ച ഡിഎംകെയ്‌ക്കെതിരെ ഇൻഡി മുന്നണി എന്തുകൊണ്ട് മൗനം പാലിക്കുന്നു ? ഇക്കൂട്ടരുടെ ഹൃദയങ്ങളിൽ വെറുപ്പ് മാത്രമെന്ന് ബിജെപി

മുമ്പ് ഉത്തരേന്ത്യൻ സ്ത്രീകളെ കുറിച്ച് ഡിഎംകെ നേതാക്കൾ നിരവധി വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. ഇത് വ്യാപക വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2026, 12:36 pm IST
in India

ന്യൂദൽഹി: തമിഴ്‌നാട് കൃഷി മന്ത്രിയും ഡിഎംകെ നേതാവുമായ എംആർകെ പനീർശെൽവം ഉത്തരേന്ത്യൻ ജനങ്ങളെ കുറിച്ച് വിവാദ പ്രസ്താവന നടത്തിയതിനെ അതിരൂക്ഷമായി വിമർശിച്ച് ബിജെപി. പ്രതിപക്ഷം ഭരണഘടനയെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ അവരുടെ ഹൃദയങ്ങളിൽ വെറുപ്പ് സൂക്ഷിക്കുന്നു എന്ന് ബിജെപി ദേശീയ വക്താവ് ഷഹ്‌സാദ് പൂനാവാല തുറന്നടിച്ചു.

ഉത്തരേന്ത്യയിലെ സ്ത്രീകളെക്കുറിച്ച് ഒരു ഡിഎംകെ മന്ത്രി വീണ്ടും വിവാദ പ്രസ്താവന നടത്തിയിട്ടും കോൺഗ്രസ്, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയ നേതാക്കൾ ഇൻഡി സഖ്യത്തിന്റെ ഭാഗമായ ഡിഎംകെയെക്കുറിച്ച് മൗനം പാലിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇത് യാദൃശ്ചികമല്ല, വെറുപ്പിന്റെ വ്യവസായമാണ്

ഇത് യാദൃശ്ചികമല്ലെന്നും വെറുപ്പ് വ്യവസായമാണെന്നും ഷെഹ്‌സാദ് പൂനാവാല പറഞ്ഞു. ആദ്യം ഉദയനിധി സ്റ്റാലിൻ എന്ന രാജാവ് ഹിന്ദു വിരുദ്ധ പരാമർശങ്ങൾ നടത്തി, ഇപ്പോൾ തമിഴ്‌നാട് കൃഷി മന്ത്രി എംആർകെ പനീർസെൽവം ഉത്തരേന്ത്യയ്‌ക്കെതിരെ വിഷം വമിപ്പിച്ചിരിക്കുന്നു. ഡിഎംകെ നേതാക്കളുടെ അഞ്ച് പ്രസ്താവനകളും അദ്ദേഹം പങ്കുവെച്ചു.

എംആർകെ പനീർസെൽവം (ഡിഎംകെ മന്ത്രി): ഉത്തരേന്ത്യക്കാർ തമിഴ്‌നാട്ടിലേക്ക് വരുന്നത് പാനിപൂരി വിൽക്കാനോ, നിർമ്മാണ സ്ഥലങ്ങളിൽ ജോലി ചെയ്യാനോ, മേശകൾ വൃത്തിയാക്കാനോ മാത്രമാണ്.

ദയാനിധി മാരൻ (ഡിഎംകെ എംപി, ജനുവരി 2026): ഉത്തരേന്ത്യയിൽ പെൺകുട്ടികളോട് വീട്ടിൽ തന്നെ ഇരിക്കാനും, അടുക്കളയിൽ ജോലി ചെയ്യാനും, കുട്ടികളെ പ്രസവിക്കാനും പറയുന്നു.

ദുരൈ മുരുകൻ (ഡിഎംകെ മന്ത്രി): ഉത്തരേന്ത്യൻ സംസ്കാരം വൃത്തികെട്ടതും വെറുപ്പുളവാക്കുന്നതുമാണ്, അതിൽ ഒന്നിലധികം ഭർത്താക്കന്മാർ ഉള്ള രീതി വ്യാപകമാണ്.

ടിആർബി രാജ (ഡിഎംകെ മന്ത്രി, 2025): ഉത്തരേന്ത്യയിൽ, സ്ത്രീകളോട് ആദ്യം ചോദിക്കുന്നത് അവരുടെ ഭർത്താവിന്റെ തൊഴിലിനെക്കുറിച്ചാണ്.

വിവിധ ഡിഎംകെ നേതാക്കൾ: ഹിന്ദി സംസാരിക്കുന്നവർ ടോയ്‌ലറ്റുകൾ വൃത്തിയാക്കുന്ന ഉത്തരേന്ത്യൻ കുടിയേറ്റക്കാർ.

എന്താണ് എംആർകെ പനീർസെൽവത്തിന്റെ പ്രസ്താവന ?

തമിഴ്‌നാട് കൃഷി മന്ത്രി എംആർകെ പനീർശെൽവം പറഞ്ഞത് ഉത്തരേന്ത്യയിൽ നിന്നുള്ളവർക്ക് ഹിന്ദി മാത്രമേ അറിയൂ, അതുകൊണ്ട് അവർക്ക് എവിടെയും നല്ല ജോലി ലഭിക്കുന്നില്ല എന്നാണ്. അവർ തമിഴ്‌നാട്ടിൽ വന്ന് പാനിപൂരി വിൽപ്പനയും മേശകൾ തുടയ്‌ക്കുകയും ചെയ്യുന്നുവെന്നുമാണ്.

Tags: TamilnadubjpDMKshehazad poonawallaMRK paneerselvamtamil Language controversy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.