Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

കൊടൈക്കനാലിലെ സൂയിസൈഡ് പോയിന്റിൽ ചാടാൻ പോയ കാർത്തികയുടെ ജീവൻ രക്ഷിച്ചത് മോഹൻലാലോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2026, 09:07 pm IST
in Mollywood

നിരവധി സിനിമകളിലെ നായിക വേഷങ്ങളിലെ നാടന്‍ സൗന്ദര്യം തുളുമ്പുന്ന രൂപ ഭംഗിയും മിതത്വമാര്‍ന്ന അഭിനയവും കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളികളുടെ മനസ്സിൽ സ്വപ്ന സുന്ദരിയായി മാറിയ നടിയാണ് കാർത്തിക. വെറും രണ്ടുവർഷം മാത്രമായിരുന്നു അവർ അഭിനയ ലോകത്തുണ്ടായിരുന്നത്. വിവാഹത്തോടെ കാര്‍ത്തിക പൂര്‍ണ്ണമായും സിനിമ അഭിനയം ഉപേക്ഷിക്കുകയായിരുന്നു. 1988ലാണ് ഡോക്ടറായ സുനില്‍ കുമാറിനെ കാര്‍ത്തിക വിവാഹം ചെയ്യുന്നത്. ഇരുവര്‍ക്കും വിഷ്ണു എന്ന മകനുമുണ്ട്.

പത്മരാജന്റെ ദേശാടനക്കിളി കരയാറില്ല, കരിയിലക്കാറ്റുപോലെ തുടങ്ങിയ പരീക്ഷണ ചിത്രങ്ങളിലും സത്യൻ അന്തിക്കാടിന്റെ സന്മനസ്സുള്ളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിലും കാർത്തിക തിളങ്ങി. ഭരതന്റെ നീലക്കുറിഞ്ഞി പൂത്തപ്പോൾ, പ്രിയദർശന്റെ താളവട്ടം എന്നിവയിലെ പ്രകടനങ്ങൾ ഇന്നും ചർച്ച ചെയ്യപ്പെടുന്നു.കമലിന്റെ ഉണ്ണികളെ ഒരു കഥ പറയാം, ജോഷിയുടെ ജനുവരി ഒരു ഓർമ എന്നീ ചിത്രങ്ങളിലും അവർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

മണിരത്നം-കമൽഹാസൻ ടീമിന്റെ ക്ലാസിക് ചിത്രം നായകൻ, ഫാസിൽ സംവിധാനം ചെയ്ത സത്യരാജ് ചിത്രം പൂവിഴി വാസലിലെ എന്നിവയിലൂടെ തമിഴകത്തും കാർത്തിക തന്റെ മുദ്ര പതിപ്പിച്ചു.‘ദേശാടനക്കിളി കരയാറില്ല’ എന്ന ചിത്രത്തിലൂടെ ആരംഭിച്ച മോഹൻലാൽ-കാർത്തിക കൂട്ടുകെട്ട് മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ജോഡികളിലൊന്നായി മാറി. ഇവർ ഒന്നിച്ച മിക്ക ചിത്രങ്ങളും നിരൂപക പ്രശംസയും വാണിജ്യ വിജയവും ഒരുപോലെ നേടിയവയായിരുന്നു.തിരക്കഥാകൃത്ത് കലൂർ ഡെന്നീസ് ‘ജനുവരി ഒരു ഓർമ’ (1987) എന്ന ചിത്രത്തിന്റെ സെറ്റിൽ നടന്ന നടുക്കുന്ന ഒരു ഓർമ പണ്ട് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

1986ന്റെ അവസാനത്തിൽ കൊടൈക്കനാലിലായിരുന്നു സിനിമയുടെ ഷൂട്ടിങ്. ഗൈഡായ മോഹൻലാൽ, വിനോദസഞ്ചാരിയായ കാർത്തികയെ സൂയിസൈഡ് പോയിന്റ് കാണിച്ചുകൊടുക്കുന്നതായിരുന്നു ആദ്യത്തെ സീൻ.തിരക്കഥ പ്രകാരം അവിടെ നടന്ന ഒരു ആത്മഹത്യയെക്കുറിച്ച് മോഹൻലാൽ ഗൗരവത്തിൽ സംസാരിക്കുമ്പോൾ കാർത്തിക കളിയായി ഇങ്ങനെ പറയുന്നു. ‘ഓ അങ്ങനെയാണോ? അപ്പൊ ഇത് പ്രേമ നൈരാശ്യമുള്ളവർക്ക് ചാടാൻ പറ്റിയ സ്ഥലമാണല്ലേ? എന്നാൽ ഞാനൊന്ന് നോക്കട്ടെ!’ എന്ന് പറഞ്ഞ് കാർത്തിക തമാശക്ക് ചാടാൻ ആഞ്ഞതും മോഹൻലാൽ പെട്ടെന്ന് അവരുടെ കൈത്തണ്ടയിൽ പിടിച്ച് പിന്നിലേക്ക് വലിച്ചു. ആ പിടുത്തത്തിൽ കാർത്തികയുടെ കണ്ണുകളിൽ വിരിയുന്ന ആശ്ചര്യം മനോഹരമായി ചിത്രീകരിക്കപ്പെട്ടു.

സംവിധായകൻ കട്ട് പറഞ്ഞപ്പോൾ യൂണിറ്റംഗങ്ങൾ കൈയടിച്ചെങ്കിലും ആ നിമിഷം മോഹൻലാൽ അവരുടെ കൈയിൽ പെട്ടെന്ന് പിടിച്ചില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ‘കാർത്തികയുടെ കാൽ അബദ്ധത്തിൽ ഒന്ന് തെന്നിയതാണോ എന്ന് പലർക്കും തോന്നി. ഒരുപക്ഷേ അത് തോന്നൽ മാത്രമായിരിക്കാം, ചിലപ്പോൾ അതൊരു വലിയ ദുരന്തമായി മാറുമായിരുന്നു എന്നാണ് ഇന്നും പറയപ്പെടുന്നത്.

 

Tags: @MohanlalkarthikaJanuary Oru Orma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു സലിം കുമാർ”; മോഹൻലാൽ

Mollywood

പ്രണവ് മോഹന്‍ലാല്‍ ജര്‍മ്മനിയില്‍ ബീറ്റ്സും മിക്സിങ്ങും പഠിക്കുന്നു

Mollywood

ഏഴാംദിനം 200 കോടി പിന്നിട്ട് ‘ദൃശ്യം 3’

Kerala

ഓരോ ദിവസവും ഓരോ റെക്കോഡുമായി ലാലേട്ടന്റെ ദൃശ്യം 3…. മൂന്നാം ദിവസം​ 362k ടിക്കെറ്റ് ബുക്കിങ്.

Kerala

വി ഡി സതീശനില്‍ കേരളത്തിന് വലിയ പ്രതീക്ഷയെന്ന് മോഹന്‍ലാല്‍,വോട്ട് വാങ്ങി അധികാരത്തിലെത്തിയാല്‍ രാജാവായി എന്ന് ധരിക്കരുതെന്ന് ശ്രീകുമാരന്‍ തമ്പി

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവം:മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

ജമാഅത്തെ ഇസ്ലാമിക്കും എസ്‍ഡിപിഐക്കും മുന്നിൽ കേരളത്തെ അടിയറവ് വച്ച മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആദ്യം കേരള ജനതയോട് മാപ്പ് പറയേണ്ടത്: രാജീവ് ചന്ദ്രശേഖർ

വിസിമാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് നിയമ വിരുദ്ധമെങ്കില്‍ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കട്ടെയെന്ന് വി മുരളീധരന്‍

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

ലോക്സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി, പാര്‍ലമെന്‍റില്‍ വേറെ ബ്ലോക്കായി ഇരിക്കുമെന്ന് കകോലി, നാഷണലിസ്റ്റ് സിറ്റിസന്‍സ് പാര്‍ട്ടിയില്‍ ലയിച്ച് വിമതര്‍

സായോണി മമതയെ കൈവിട്ടത് നിയമിച്ച് ദിവസങ്ങള്‍ക്കകം, പകരക്കാര്‍ എത്രകാലം തുടരും!

ക്രിക്കറ്റിലെ വൈഭവ് അല്ല ഈ വൈഭവ്, ലളിതാസഹസ്രനാമം ഇംഗ്ലീലേക്ക് വിവര്‍ത്തനം ചെയ്ത 13കാരന്‍ വൈഭവിന് കയ്യടി ഉയരുന്നു…

റോജി എം. ജോണ്‍ എംഎല്‍എ

ആര്‍ എസ് എസ് പരിപാടിയില്‍വി സി മാര്‍ പങ്കെടുത്തത് അത്യന്തം ഗുരുതരമായ പ്രശ്‌നമെന്ന് മന്ത്രി റോജി എം ജോണ്‍

വടക്കന്‍ പറവൂരില്‍ നടന്ന ആര്‍എസ്എസ് നേതാവ് ഗോള്‍വാള്‍ക്കറുടെ ജന്മശതാബ്ദി പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന വി.ഡി. സതീശന്‍റെ ചിത്രം

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത മൂന്ന് വിസിമാര്‍ മാപ്പ് പറയുന്നതിന് മുന്‍പ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സതീശന്‍ മാപ്പ് പറയണം

ഇന്ന് അഞ്ച് ജില്ലകളില്‍ മഞ്ഞ ജാഗ്രത, തിങ്കളാഴ്ച മുതല്‍ മഴയുടെ ശക്തി കുറയും

ഇതാണ് രാഷ്‌ട്രീയ മാന്യത: അഖിലേഷ് യാദവിന്റെ മകള്‍ക്കെതിരെയുള്ള അധിക്‌ഷേപത്തെ അപലപിച്ച് യോഗി, കര്‍ക്കശ നടപടിക്കു നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.