Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ ഡ്രോണുകളെ കുളിപ്പിച്ചു കിടത്തിയ ഇസ്രയേലിന്റെ ഡെര്‍ബി മിസൈല്‍

ഇസ്രയേല്‍ ഇന്ത്യയ്‌ക്ക് നല്‍കി മികച്ച മിസൈലുകളില്‍ ഒന്നാണ് ഡെർബി മിസൈൽ. ഇന്ത്യയുടെ സ്പൈഡര്‍ വ്യോമപ്രതിരോധസംവിധാനത്തിലും തേജസ് വിമാനത്തിലും ആണ് ഇസ്രയേലിന്റെ ഡെര്‍ബി ഘടിപ്പിച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2026, 06:40 pm IST
in India, World, Defence

ന്യൂദല്‍ഹി:ഇസ്രയേല്‍ ഇന്ത്യയ്‌ക്ക് നല്‍കി മികച്ച മിസൈലുകളില്‍ ഒന്നാണ് ഡെർബി മിസൈൽ. ഇന്ത്യയുടെ സ്പൈഡര്‍ വ്യോമപ്രതിരോധസംവിധാനത്തിലും തേജസ് വിമാനത്തിലും ആണ് ഇസ്രയേലിന്റെ ഡെര്‍ബി ഘടിപ്പിച്ചിരുന്നത്. ശബ്ദത്തെക്കാൾ നാലു മടങ്ങു വേഗത്തിൽ കുതിക്കുന്ന ഇസ്രയേൽ നിർമിത മിസൈലാണ് ഡെർബി . ആകാശത്ത് യുദ്ധവിമാനങ്ങള്‍ തമ്മിലുള്ള കടിപിടിയിലോ, പാകിസ്ഥാന്റെ മിസൈലുകള്‍ വീഴ്‌ത്താനോ ഡെര്‍ബി ഉപയോഗിക്കും. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങളെ തകര്‍ത്തെറിയാന്‍ ഡെര്ബി മിസൈലും വലിയൊരു പങ്കുവഹിച്ചിരുന്നു. ഇന്ത്യയുടെ വിവിധനഗരങ്ങള്‍ ലക്ഷ്യം വെച്ച ഡ്രോണുകളെ ഡെര്‍ബി മിസൈലുകള്‍ തകര്‍ത്തിട്ടിരുന്നു. സ്പൈഡര്‍ എന്ന വ്യോമപ്രതിരോധസംവിധാനത്തിന്റെ ഭാഗമായും തേജസ് എന്ന യുദ്ധവിമാനത്തന്റെ ഭാഗമായും ഉപയോഗിച്ച ഡെര്‍ബി മിസൈലുകളാണ് ഇന്ത്യയിലേക്ക് കുതിച്ചുപാഞ്ഞുവന്ന ഡ്രോണ്‍ ആക്രമണങ്ങളെ ഒരളവ് വരെ തകര്‍ത്തത്.

50 കിലോമീറ്റർ.അകലെ വരെയുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ ഡെര്‍ബിക്ക് കഴിവുണ്ട്. അതിനാല്‍ ഡെര്‍ബിയെ ബിയോണ്ട് വിഷ്വല്‍ റേഞ്ച് (ബിവിആര്‍) മിസൈല്‍ എന്നാണ് വിളിക്കുക. പൈലറ്റിന് നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയുന്നത് 30 കിലോമീറ്റര്‍ വരെയുള്ള ദൂരമാണെന്നാണ് കണക്കാക്കുന്നത്. ഇതിനും അപ്പുറത്തുള്ള ശത്രുലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിയുന്നതിനാലാണ് ഡെര്‍ബി മിസൈലിലെ ബിയോണ്ട് വിഷ്വല്‍ റേഞ്ച് മിസൈല്‍ എന്ന് വിളിക്കുന്നത്. 118 കിലോ ഗ്രാമാണ് ഡെര്‍ബി മിസൈലിന്റെ ഭാരം. 23 കിലോ പോർമുന വഹിക്കാൻ ഡെര്‍ബി മിസൈലിന് ശേഷിയുണ്ട്. തൊടുത്തശേഷം ദിശ നിയന്ത്രിച്ചു ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുംവിധമുള്ള റഡാർ സംവിധാനം സജ്ജമാക്കിയ മിസൈലിനെ ഏതു കാലാവസ്ഥയിലും പ്രവർത്തിപ്പിക്കാം. ഇതിന്റെ നീളം 362 സെന്‍റിമീറ്ററാണ്. . ഇസ്രയേലിന്റെ പ്രതിരോധ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന കമ്പനിയായ റഫാല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റമാണ് ഡെര്‍ബി മിസൈലുകള്‍ നിര്‍മ്മിക്കുന്നത്.

മിറേജ് ഉൾപ്പെടെയുള്ള വ്യത്യസ്ത തരം യുദ്ധവിമാനങ്ങളിൽ ഇത് സംയോജിപ്പിക്കാൻ കഴിയുമെന്നതിനാലും സ്പൈഡർ വ്യോമ പ്രതിരോധ സംവിധാനത്തിനായി ഒരു സർഫസ്-ടു-എയർ മിസൈൽ (SAM) ആയും ഉപയോഗിക്കാൻ കഴിയുമെന്നതിനാലുമാണ് ഇന്ത്യയുടെ പ്രതിരോധ സേന ഡെർബിയിലേക്ക് ചായുന്നത്. ഡെര്‍ബി ഇന്ത്യൻ വ്യോമസേനയ്‌ക്കും നാവികസേനയ്‌ക്കും ഉപയോഗിക്കാൻ കഴിയുന്ന ഒരു മൾട്ടി പർപ്പസ് മിസൈലായി മാറുന്നു.

രണ്ട് തരം ഡെര്‍ബി മിസൈലുകള്‍
ഡെർബിയ്‌ക്ക് രണ്ട് വകഭേദങ്ങളുണ്ട്. ഐ-ഡെർബിയും, ഐ-ഡെർബി ഇആർ (വിപുലീകൃത റേഞ്ച്) ഉം.ഇതില്‍ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറില്‍ ഉപയോഗിച്ചത് ഐ-ഡെര്‍ബി മിസൈലാണ്. ഇതിന് 50 കിലോമീറ്റര്‍ വരെയുള്ള ശത്രുലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിവുണ്ട്. എന്നാല്‍ വിപുലീകൃത റേഞ്ചിലുള്ള ഐ-ഡെർബി ഇആറിന് 100 കിലോമീറ്റര്‍ വരെ അകലത്തില്‍ കുതിച്ച് ചെന്ന് ശത്രുലക്ഷ്യത്തെ തകര്‍ക്കാന്‍ കഴിയും.

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ സുഖോയ് കൂടുതല്‍ മാരകമാകും, അതില്‍ ഡെര്‍ബിയുണ്ടാകും

ഇപ്പോള്‍ ഇന്ത്യൻ വ്യോമസേന തങ്ങളുടെ സുഖോയ് Su-30MKI യുദ്ധവിമാനങ്ങളിലും ഇസ്രായേലിന്റെ ഐ-ഡെർബി ഇആര്‍ എന്ന എയർ-ടു-എയർ മിസൈലുകൾ ഉപയോഗിക്കാനുള്ള പരീക്ഷണം നടന്നുവരികയാണ്. സുഖോയ് യുദ്ധവിമാനത്തിന്റെ മാരകശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ സുഖോയ് 30 എംകെഐയില്‍ ഉപയോഗിക്കുന്നത് ആര്‍-77 എന്ന റഷ്യന്‍ നിര്‍മ്മിത മിസൈല്‍ ആണ്. ഇതിന് പരിമിതമായ റേഞ്ചേ ഉള്ളൂ. ബിയോണ്ട് വിഷ്വല്‍ റേഞ്ചുള്ള ഐ-ഡെർബി ഇആര്‍ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ സുഖോയ് കൂടുതല്‍ അപകടകാരിയാകും.

 

 

Tags: Derby ERBVR Missile DerbySpyder air defence systemRafaleLatest newsTejas fighter jetDerby missileIsrael missile Derby
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.