Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലും ബെംഗളൂരുവിലുമായി പോറ്റിക്ക് 30 കോടിയുടെ ഭൂസ്വത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2026, 06:58 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി മുന്‍ കരാറുകാരനെ ഇടനിലക്കാരനാക്കി തിരുവനന്തപുരം, കഴക്കൂട്ടം, മലയന്‍കീഴ് മേഖലയിലും ബെംഗളൂരുവിലും വന്‍ ഭൂസ്വത്ത് സ്വന്തമാക്കിയതായി എസ്‌ഐടി. ഉദ്ദേശ്യം 30 കോടിയില്‍ അധികം രൂപയുടെ വസ്തുവകളാണ് 2020-ന് ശേഷം പോറ്റി സ്വന്തമാക്കിയത്. കേരളത്തിലെ സ്വത്തുക്കള്‍ സഹോദരി അടക്കമുള്ളവരുടെ ബിനാമി പേരുകളിലാണ്. ബെംഗളൂരുവില്‍ ഭാര്യയുടെ പേരിലും രമേഷ് റാവുവിന്റെ പേരിലുമാണ് സ്വത്തുള്ളത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച് പോറ്റി തന്നെയാണ് മൊഴി നല്‍കിയത്.

കഴക്കൂട്ടം, മലയന്‍കീഴ് സബ് രജിസ്ട്രാര്‍ ഓഫീസുകളിലായി നിരവധി ഭൂമി രജിസ്‌ട്രേഷനുകള്‍ നടത്തിയതായി എസ്‌ഐടി കണ്ടെത്തി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിന്നും ലഭിച്ച പണമാണോ ഭൂമി അടക്കമുള്ള ആസ്തികള്‍ക്കായി വിനിയോഗിച്ചത് എന്നതില്‍ സംശയമുണ്ട്. ആവശ്യക്കാര്‍ക്ക് വട്ടിപ്പലിശയ്‌ക്ക് പണം നല്‍കിയ ശേഷം തിരിച്ചടവു മുടങ്ങുന്നവരുടെ ഭൂമി കൈക്കലാക്കുന്ന രീതിയും ഇയാള്‍ക്കുണ്ടായിരുന്നു. ഇടനില നിന്ന കരാറുകാരനില്‍ നിന്നും എസ്‌ഐടി മൊഴിയെടുത്തിട്ടുണ്ട്.

ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും ഉന്നത ജീവനക്കാര്‍ക്കും സമ്മാനങ്ങള്‍ നല്‍കി അവരുടെ പ്രീതി പിടിച്ചുപറ്റുക എന്നതായിരുന്നു പോറ്റിയുടെ രീതി. ഒപ്പം ശബരിമലയില്‍ എത്തുന്ന കോടീശ്വരന്മാര്‍ക്ക് ദര്‍ശനം, താമസം എന്നിവ ഒരുക്കി കൊടുത്ത് അവരുടെ പ്രീതി പടിച്ചുപറ്റിയ ശേഷം ദേവസ്വം അംഗങ്ങളെ പരിചയപ്പെടുത്തുന്ന പതിവും പോറ്റിക്കുണ്ടായിരുന്നു. ശബരിമലയിലെ പ്രസാദവും പാനകവുമായി വിവിധ സംസ്ഥാനങ്ങളിലുള്ള ഇവരുടെ വീടുകള്‍ സന്ദര്‍ശിച്ച് ആത്മബന്ധം സ്ഥാപിച്ചാണ് പല പദ്ധതികളിലേക്കും അവരെ സ്‌പോണ്‍സറാകാന്‍ പ്രേരിപ്പിച്ചിരുന്നത്. ശബരിമലയില്‍ പൂജിച്ച ചരട് ശതകോടീശ്വരന്മാരുടെ കൈകളില്‍ ബന്ധിക്കുന്നതും പതിവായിരുന്നു. കോണ്‍ഗ്രസ് നേതാവ് സോണിയയെ സന്ദര്‍ശിച്ച രണ്ടു തവണയും അവരുടെ കൈകളില്‍ പോറ്റി ചരടു കെട്ടിയിരുന്നു. കൂടാതെ പല തരത്തിലുള്ള വിളക്കുകള്‍ ഉന്നതര്‍ക്ക് സമ്മാനമായും നല്‍കിയിരുന്നു.

സന്നിധാനത്തെ എല്ലാ വികസന പദ്ധതികള്‍ക്കും സ്‌പോണ്‍സറെ കണ്ടെത്താന്‍ ദേവസ്വം ബോര്‍ഡ് ആശ്രയിക്കുന്നത് തന്നെയാണെന്ന് പോറ്റി സമ്മതിച്ചിട്ടുണ്ട്. ആളുകളെ സ്വാധീനിക്കാനാണ് താന്‍ പ്രസാദവും ചരടും നല്‍കുന്നതെന്നും പോറ്റി വെളിപ്പെടുത്തി. ശബരിമലയിലെ പൂജാരി എന്ന വിലാസവുമായി തമിഴ്‌നാട്ടില്‍ നിരവധി വീടുകളില്‍ പോറ്റി പൂജ നടത്തിയിരുന്നു. അവിടെ നിന്നും ലഭിക്കുന്ന ദക്ഷിണയായിരുന്നില്ല ലക്ഷ്യമെന്നും നിസ്വാര്‍ത്ഥ സേവനമായിരുന്നു ചെയ്തതെന്നും പോറ്റി പറയുന്നു. ഇയാളില്‍ നിന്നു സമ്മാനങ്ങള്‍ സ്വീകരിച്ച പലരേയും എസ്‌ഐടി ചോദ്യം ചെയ്തിട്ടുണ്ട്.

Tags: #UnnikrishnanPottyശബരിമല സ്വര്‍ണക്കൊള്ളkeralaBengaluruഉണ്ണികൃഷ്ണന്‍ പോറ്റി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

India

ബെം​ഗ​ളൂ​രു​വി​ൽ തടാകത്തിന് സമീപം അ​സ്ഥി​കൂ​ട ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി; സ്ത്രീ​യു​ടേ​തെ​ന്ന് സം​ശ​യം

Kerala

യുവതീ പ്രവേശം, സ്വര്‍ണക്കൊള്ള: സിബിഐ അന്വേഷിക്കണം; പ്രക്ഷോഭകേസുകള്‍ പിന്‍വലിക്കണം: ബിജെപി

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.