Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെജിഎംയുവിലെ ഡോക്ടർ റമീസ് മാലിക് എങ്ങനെയാണ് ഒരു ഹിന്ദു വനിത ഡോക്ടറെ മതപരിവർത്തനത്തിന് നിർബന്ധിച്ചത്? വിശാഖ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിക്കുന്നത്

ഈ കെജിഎംയു കേസ് വെറുമൊരു മതപരിവർത്തന ശ്രമമല്ല, മറിച്ച് വിശ്വാസത്തിന്റെയും നുണകളുടെയും അടിച്ചമർത്തലിന്റെയും പാളികൾ അനാവരണം ചെയ്യുന്ന ഒരു സെൻസേഷണൽ വെളിപ്പെടുത്തലാണ്. വിശാഖ കമ്മിറ്റി റിപ്പോർട്ട് എന്താണ് വെളിപ്പെടുത്തിയതെന്ന് നോക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2026, 12:09 pm IST
in India

ന്യൂദൽഹി : ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ സർവകലാശാലയിൽ നടന്ന മതപരിവർത്തന ശ്രമം വെറും ഒരു പരാതിയല്ല, മറിച്ച് വിശ്വാസത്തിന്റെ പേരിൽ കള്ളക്കഥകൾ മെനഞ്ഞ് ഹിന്ദു പെൺകുട്ടികളെ മതം മാറ്റം നടത്തുന്ന ലൗവ് ജിഹാദിന്റെ നേർ സാക്ഷ്യമാണ്. വിശാഖ കമ്മിറ്റിയുടെ അന്വേഷണത്തിൽ വെളിപ്പെടുന്നത് ഒരു വനിതാ ഡോക്ടറെ നുണകൾ പറഞ്ഞ് മുസ്ലീമായ സഹപ്രവർത്തകൻ വശീകരിച്ച് മതപരിവർത്തന ശ്രമം നടത്തിയത് സത്യമാണെന്നാണ്. അറസ്റ്റിലായ ഡോ. റമീസ് മാലിക് എങ്ങനെയാണ് ഒരു ഹിന്ദു ഡോക്ടറെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചതെന്ന് കേട്ടാൽ ആരും ഞെട്ടിപ്പോകും.

മതം മാറ്റശ്രമം നടന്നുവെന്ന് വെളിപ്പെടുത്തിയ പരാതി അന്വേഷിക്കാൻ എത്തിയ വിശാഖ കമ്മിറ്റിയുടെ അന്വേഷണം 2025 ഡിസംബർ 22നാണ് ആരംഭിച്ചത്. ഇരയായ വനിതാ റസിഡന്റ് ഡോക്ടറും പ്രതിയായ ഡോ. റമീസും കമ്മിറ്റിക്ക് മുമ്പാകെ ഹാജരായിരുന്നു. രണ്ട് റസിഡന്റ് ഡോക്ടർമാർക്കും കെജിഎംയു കാമ്പസിനുള്ളിലെ ഒരു ഹോസ്റ്റലിൽ മുറികൾ അനുവദിച്ചിരുന്നുവെങ്കിലും അവർ ഹോസ്റ്റലിൽ താമസിക്കുന്നതിനു പകരം ക്യാമ്പസിന് പുറത്ത് ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് കമ്മിറ്റി ചോദ്യം ചെയ്യലിൽ കണ്ടെത്തി.

2025 ജൂലൈയിലാണ് ഡോ. റമീസുമായി സൗഹൃദത്തിലായതെന്ന് ഇര വിശാഖ കമ്മിറ്റിയോട് പറഞ്ഞു. എന്നാൽ 2025 ഫെബ്രുവരിയിൽ ആഗ്രയിൽ വെച്ച് ഡോ. റമീസ് മറ്റൊരു ഡോക്ടറെ വിവാഹം കഴിച്ചതായി സെപ്റ്റംബറിൽ ഇര മനസിലാക്കി. തുടർന്ന് അയാളുമായുള്ള സൗഹൃദം അവസാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ അയാൾ ഇരയെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും മതപരിവർത്തനത്തിന് നിർബന്ധിക്കുകയും ചെയ്തു. തുടർന്ന് നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ച് വനിതാ റസിഡന്റ് ഡോക്ടറായ ഇര പോലീസിൽ പരാതി നൽകി. പിന്നീട് സത്യം തെളിയിക്കാൻ മെഡിക്കൽ കോളെജിൽ വിശാഖ കമ്മിറ്റി രൂപീകരിച്ചു.

തുടർന്ന് വിശാഖ കമ്മിറ്റി മുമ്പാകെ ഡോ. റമീസ് ഒരു തവണ ഹാജരായി. താൻ വിവാഹിതനല്ലെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ട് ഡോ. റമീസ് കമ്മിറ്റിയോട് കള്ളം പറഞ്ഞു. ഒരു തവണ മാത്രമാണ് ഡോ. റമീസ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായത് പിന്നീട് ഒളിവിൽ പോയി. തുടർന്ന് ഡോ. റമീസിന്റെ പിതാവും കമ്മിറ്റിക്ക് മുന്നിൽ ഹാജരായി. ഡോ. റമീസിന്റെ പിതാവും വിവാഹം നിഷേധിച്ചു.

എന്നാൽ ഫെബ്രുവരിയിൽ ഡോ. റമീസ് വിവാഹം കഴിച്ച വനിതാ ഡോക്ടറുമായും വിശാഖ കമ്മിറ്റി ഫോണിൽ സംസാരിച്ചു. പിന്നീടാണ് സത്യം വെളിപ്പെട്ടത്. തുടർന്ന് വനിതാ റസിഡന്റ് ഡോക്ടറെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനും മതം മാറാൻ നിർബന്ധിച്ചതിനും ഡോ. റമീസ് കുറ്റക്കാരനാണെന്ന് വിശാഖ കമ്മിറ്റിയുടെ അന്വേഷണത്തിൽ കണ്ടെത്തി. അതേ സമയം സർവകലാശാല ഇതിനകം ഡോ. ​​റമീസിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇപ്പോൾ, ഡോ. റമീസിനെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് പുറത്താക്കാൻ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. ഇരയായ വനിതാ ഡോക്ടർക്ക് 20 ദിവസത്തെ അവധി അനുവദിച്ചു. ഹോസ്റ്റലിൽ ഒരു മുറിയും വനിതാ സുരക്ഷാ ജീവനക്കാരെയും അവർക്ക് നൽകിയിട്ടുണ്ട്.

Tags: doctorForced ConversionLove Jihadhindu girlKing George’s Medical University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലൗ ജിഹാദ്: ചങ്കൂര്‍ ബാബയും സഹായിയും പിടിയില്‍; ജലാലുദ്ദീനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Kerala

മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. സുനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന് ഡോക്ടറുടെ ഭാര്യ

India

ഒടുവില്‍ കേരള സ്റ്റോറി2 അത് സാധിച്ചു, 15ാം ദിവസം പത്തരക്കോടി ലാഭത്തിലേക്ക്; നിന്ദിച്ചവര്‍ക്ക് അര്‍ഹമായ മറുപടി നല്‍കി

Kerala

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു : മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ കേസെടുത്തു

Kerala

സംസ്ഥാനത്ത് വീണ്ടും ലൗജിഹാദ് : 21 കാരിയെ വിവാഹം കഴിച്ച് മതം മാറ്റാൻ ശ്രമിച്ച ഷാഹുൽ ഹമീദ് പിടിയിൽ : പൊന്നാനിയിൽ കൊണ്ടുപോകാനും ശ്രമം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.