Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നരേന്ദ്ര മോദിയ്‌ക്കെതിരെ ജെഎന്‍യുവില്‍ ഇടത്-ജിഹാദി വിദ്യാര്‍ത്ഥികളുടെ മുദ്രാവാക്യം; കേരളത്തിലെ ടിവികളില്‍ അന്തിചര്‍ച്ചയില്ല

ഇടത്- ജിഹാദി വിദ്യാര്‍ത്ഥികളുടെ സംഘം കഴിഞ്ഞ ദിവസം ജെഎന്‍യു കോളെജില്‍ നടത്തിയ കൊലവിളി മുദ്രാവാക്യം അമ്പരപ്പിക്കുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 11:21 pm IST
in Kerala
സുപ്രീംകോടതി രണ്ടംഗബെഞ്ച് ജാമ്യം നിഷേധിച്ച ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിയ്ക്കെതിരെ മുദ്രാവാക്യം മുഴക്കുന്നു (ഇടത്ത്)

സുപ്രീംകോടതി രണ്ടംഗബെഞ്ച് ജാമ്യം നിഷേധിച്ച ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിയ്ക്കെതിരെ മുദ്രാവാക്യം മുഴക്കുന്നു (ഇടത്ത്)

തിരുവനന്തപുരം: ഇടത്- ജിഹാദി വിദ്യാര്‍ത്ഥികളുടെ സംഘം കഴിഞ്ഞ ദിവസം ജെഎന്‍യു കോളെജില്‍ നടത്തിയ കൊലവിളി മുദ്രാവാക്യം അമ്പരപ്പിക്കുന്നതാണ്. മോദിയെയും അമിത് ഷായെയും ജെഎന്‍യുവിന്റെ മണ്ണില്‍ കബറടക്കുമെന്ന രീതിയിലായിരുന്നു ഈ മുദ്രാവാക്യം വിളി. കാരണമെന്തെന്നോ? 53 പേരുടെ മരണത്തിന് കാരണമായ 2020ലെ ദല്‍ഹി കലാപത്തില്‍ മുഖ്യപ്രതികളായ ഉമര്‍ഖാലിദിനും ഷെര്‍ജീല്‍ ഇമാമിനും സുപ്രീംകോടതി ജാമ്യം നല്‍കിയില്ലെന്നതിനാല്‍.

സുപ്രീംകോടതി ജാമ്യം നല്‍കാതിരുന്നത് ജസ്റ്റിസുമാരായ എന്‍.വി.അഞ്ജാരിയ, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ രണ്ടംഗബെഞ്ച് വിശാലമായ ഗൂഢാലോചന ദല്‍ഹി കലാപത്തിന് പിന്നില്‍ ഉണ്ടെന്ന് കണ്ടെത്തിയതിനാലാണ്. പ്രതികള്‍ക്കെതിരെ വാദിച്ച അഡ്വ. രാജു പ്രതികളുടെ കലാപത്തിന് പിന്നിലെ ബന്ധം വെളിപ്പെടുത്തുന്ന തെളിവുകള്‍ നിരത്തിയത് സുപ്രീംകോടതി കണക്കിലെടുത്തു. ഇന്ത്യയെ വെട്ടിമുറിക്കുമെന്ന ഈ പ്രതികളുടെ പ്രസംഗത്തിന്റെ വീഡിയോ അടക്കം ദല്‍ഹി പൊലീസ് ഹാജരാക്കിയിരുന്നു. എന്നിട്ടും പ്രതികള്‍ക്ക് വേണ്ടി വാദിച്ച അഡ്വ. കപില്‍ സിബല്‍ വാദിച്ചത് ദൃശ്യം എന്ന സിനിമയിലെ ജോര്‍ജുകുട്ടി ലൈനിലാണ്. മുഖ്യപ്രതിയായ ഉമര്‍ ഖാലിദ് കലാപസമയത്ത് ദല്‍ഹിയിലേ ഇല്ലായിരുന്നു എന്ന വാദമാണ് കപില്‍ സിബല്‍ ഉയര്‍ത്തിയത്.

അതുപോലെ പ്രതികള്‍ക്ക് കുറ്റം തെളിയിക്കുന്നതുവരെ ജാമ്യമാണ് അല്ലാതെ ജയിലല്ല നല്‍കേണ്ടത് എന്ന ആശയം വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരിലൂടെയും രാഷ്‌ട്രീയനേതാക്കളിലൂടെയും രാജ്യമെങ്ങും കപില്‍ സിബലും കൂട്ടരും പ്രചരിപ്പിച്ചിരുന്നു. എന്തിന്, ന്യൂയോര്‍ക്കില്‍ ഈയിടെ മേയറായി അധികാരമേറ്റ സൊഹ്റാന്‍ മംദാനി എന്ന ഇന്ത്യക്കാരിയായ സംവിധായിക മീര നയ്യാരുടെ മകനെക്കൊണ്ട് പോലും ഉമര്‍ ഖാലിദിന് അനുകൂലമായി സംസാരിപ്പിച്ചു. കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാണെന്ന് വാദിച്ച ഇല്‍ഹാന്‍ ഒമര്‍ ഉള്‍പ്പെടെയുള്ള ജിഹാദി അനുകൂലികളായ എട്ട് യുഎസിലെ കോണ്‍ഗ്രസ് അംഗങ്ങളെക്കൊണ്ടും ഉമര്‍ ഖാലിദിന് ജാമ്യം നല്‍കാന്‍ പറയിപ്പിച്ചു. പക്ഷെ ഇതൊന്നും . എന്‍.വി.അഞ്ജാരിയ, അരവിന്ദ് കുമാര്‍ കണക്കിലെടുത്തില്ല. ഉമര്‍ ഖാലിദിനും ഷെര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ചു.

പക്ഷെ അതിന്റെ പേരിലാണ് ഈയിടെ ജെഎന്‍യു വിദ്യാര്‍ത്ഥിയൂണിയന്‍ പിടിച്ച ഇടത് വിദ്യാര്‍ത്ഥികളും ജിഹാദികളും ചേര്‍ന്ന് മോദിയ്‌ക്കും അമിത് ഷായ്‌ക്കും എതിരെ മുദ്രാവാക്യം കാമ്പസിനകത്ത് വിളിച്ചത്. “മോദി അമിത് ഷാ ഖബര്‍ ഖുദേഗി”എന്ന ഹിന്ദി മുദ്രാവാക്യമാണ് വിദ്യാര്‍ത്ഥികള്‍ വിളിച്ചത്. ഇക്കൂട്ടത്തില്‍ കേരളത്തില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിനി വരെ ഉള്‍പ്പെടുന്നതായി പറഞ്ഞുകേള്‍ക്കുന്നു.. എസ് എഫ് ഐ, ഡിഐഎസ് എഫ്- എഐഎസ് എ എന്നീ ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ കൂട്ടായ്‌മയുടെ ഭാഗമായി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതാസഖാവാണ് മുദ്രാവാക്യം വിളിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നതെന്നും പറയുന്നു.

എന്തായാലും ജെഎന്‍യു അധികൃതരുടെ നിര്‍ദേശപ്രകാരം ഇവര്‍ക്കെതിരെ 352 (പ്രകോപനപരമായ മുദ്രാവാക്യം വിളിയ്‌ക്കല്‍), 353 (സമാധാനാന്തരീക്ഷം ഇല്ലാതാക്കള്‍) എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് ദല്‍ഹി പൊലീസ് കേസ് ചുമത്തിയിരിക്കുന്നത്. സിസിടിവി ക്യാമറകളും സമൂഹമാധ്യമങ്ങളും പരിശോധിച്ച് 22 വിദ്യാര്‍ത്ഥികളുടെ പേരു വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പക്ഷെ ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.

കേരളത്തിലെ ടിവി ചാനലുകളില്‍ അന്തിചര്‍ച്ചയില്ല
കേരളത്തിലെ ടിവി ചാനലുകള്‍ക്ക് ഇപ്പോഴും അര്‍ബന്‍ നക്സല്‍ മനോഭാവമാണ്. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് ഇത്തരമൊരു മുദ്രാവാക്യം മുഴങ്ങിയതെങ്കില്‍ കേരളത്തിൽ ഉണ്ടാകുന്ന കോലാഹലം ഒന്ന് ആലോചിച്ചു നോക്കണം . പോലീസ് കേസ് ജാമ്യമില്ലാ വാറണ്ട് ഏകാംഗ കമ്മീഷൻ കമ്മികളുടെ ഗുണ്ടാ പടയുടെ തേർവാഴ്ച, അന്തം കമ്മി രാജ്യവിരുദ്ധ ഭീകര ചാനലുകാരുടെയും രാജ്യ വിരുദ്ധ ബിജെപി വിരുദ്ധ ചാനലുകളെടുയം ഉള്‍പ്പെടെ കേരളത്തിൽ റിച്ചര്‍ സ്കെയിലില്‍ 8 തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പം ഉണ്ടായേനെ. പക്ഷെ ഇന്ത്യയുടെ പ്രധാമന്ത്രിയ്‌ക്കും കേന്ദ്ര ആഭ്യന്തരമന്ത്രിയ്‌ക്കും എതിരെ ഇന്ത്യയിലെ ഒരു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ഖബര്‍ ഖുദേഗി എന്ന മുദ്രാവാക്യം വിളിച്ചാല്‍ അതിന് ചര്‍ച്ചയില്ല. അത്രയ്‌ക്ക് ജിഹാദിവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു കേരളത്തിലെ മാധ്യമങ്ങള്‍ എന്ന് ബിജെപി കുറ്റപ്പെടുന്നു.

Tags: umar-khalidSupreme CourtJNUKapil sibalNV AnjariaKhabar khudegiAravindh kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)
India

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

India

താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സംവരണം ചെയ്ത ജോലി ഉയർന്ന യോഗ്യതയുള്ളവർക്ക് നൽകരുത്: സുപ്രീം കോടതി

India

ഐവിഎഫ്, വാടകഗർഭധാരണ കേന്ദ്രങ്ങൾ വഴി കുട്ടിക്കടത്ത്; പുതിയ നിയന്ത്രണങ്ങൾക്ക് സുപ്രീം കോടതി നീക്കം

പുതിയ വാര്‍ത്തകള്‍

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.