Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീനിവാസനെ കാണാന്‍ വരാത്ത നടന്‍ ജയറാമിനെതിരെ സൈബറാക്രമണം..’തറ ഫാമിലി’ എന്ന് വരെ വിമര്‍ശനം

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ നിന്നും സൂര്യയും പാര്‍ത്ഥിപനും ഉള്‍പ്പെടെയുള്ളവര്‍ കാണാനെത്തി. മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും എത്തി. എന്നിട്ടും ജനകീയ നടനായ ജയറാം എത്തിച്ചേരാത്തതില്‍ ആരാധകര്‍ക്ക് വിഷമം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2025, 05:22 pm IST
in Kerala, Mollywood, Entertainment

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ നിന്നും സൂര്യയും പാര്‍ത്ഥിപനും ഉള്‍പ്പെടെയുള്ളവര്‍ കാണാനെത്തി. മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും എത്തി. എന്നിട്ടും ജനകീയ നടനായ ജയറാം എത്തിച്ചേരാത്തതില്‍ ആരാധകര്‍ക്ക് വിഷമം. ഈ വിഷമം ക്രമേണ സൈബര്‍ ആക്രമണമായി മാറുകയായിരുന്നു. ‘തറ ഫാമിലി’ എന്ന് വരെ ജയറാമിനെ ചിലര്‍ വിളിച്ചു.

മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ളവര്‍ ശ്രീനിവാസന്റെ ഭൗതികശരീരത്തിന് സമീപം ദു:ഖിതരായി നില്‍ക്കുന്ന കാഴ്ച എല്ലാവരേയും സങ്കടപ്പെടുത്തിയിരുന്നു. തമിഴ് നടന്‍ പാര്‍ത്ഥിപന്‍ ചെന്നൈയില്‍ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് എത്തിയത്. വിമാനത്തില്‍ ജീവനക്കാരുടെ സീറ്റിലിരുന്ന് പാര്‍ത്ഥിപന്‍ ശ്രീനിവാസനെ അവസാനമായി കാണാന്‍ എത്തിയത് വാര്‍ത്തയായിരുന്നു. തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയും നേരിട്ടെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. കുട്ടിക്കാലം മുതലേ ശ്രീനിവാസന്‍ സിനിമയുടെ ഫാന്‍ ആണ് എന്ന് പറയാന്‍ പോലും സൂര്യ മടികാട്ടിയില്ല. മടികമലഹാസന്‍, രജനീകാന്ത് എന്നിവര്‍ സോഷ്യല്‍ മീഡഡിയയിലൂടേയും ആദരാഞ്ജലികള്‍ നേര്‍ന്നു.

 

എണ്‍പതുകളിലും തൊണ്ണൂറുകളിലും കേരളം കീഴടക്കിയ ശ്രീനിവാസന്‍ ജയറാം കോംബോ
എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും നിരവധി സിനിമകളില്‍ ജയറാമും ശ്രീനിവാസനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ശ്രീനിവാസന്റെ തിരക്കഥയില്‍ ജയറാം നായകനായ സിനിമകള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു. തലയണമന്ത്രം, പാവം പാവം രാജകുമാര്‍, സന്ദേശം തുടങ്ങിയ പ്രസിദ്ധമാണ്. ജയറാം നായകനായ യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക് എന്ന സത്യന്‍ അന്തിക്കാട് സിനിമയുടെ കഥ എഴുതിയത് ശ്രീനിവാസനാണ്. ജയറാമും ശ്രീനിവാസനും മത്സരിച്ചഭിനയിച്ച, രഘുനാഥ് പലേരി തിരക്കഥ എഴുതിയ പൊന്മുട്ടയിടുന്ന താറാവ് മറക്കാന്‍ കഴിയില്ല. സന്ദേശം എന്ന സിനിമയും ശ്രീനിവാസന്റെ തിരക്കഥയാണ്. ഇതില്‍ ശ്രീനിവാസനും ജയറാമും മത്സരിച്ചഭിനയിച്ചിരിക്കുന്നു. ശ്രീനിവാസന്‍ തിരക്കഥ രചിച്ച് ശ്രീനിവാസനും ജയറാം ഒന്നിച്ചഭിനയിച്ച മറ്റൊരു ചിത്രമാണ് തലയണമന്ത്രം. ഇതുപോലെ എത്രയോ സിനിമകള്‍ ഇവരുടെ കോംബോയില്‍ ഇറങ്ങിയിട്ടുണ്ട്.

ജയറാമിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. ജനങ്ങളിലേക്കിറങ്ങിച്ചെന്ന് വിനയത്തോടെ പെരുമാറുന്ന ജയറാമിനെ അങ്ങേയറ്റം സ്നേഹിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ജയറാം ശ്രീനിവാസന്റെ മൃതദേഹം കാണാന്‍ എത്താത്തതും സോഷ്യല്‍ മീഡിയയില്‍ ഒരു അനുശോചന സന്ദേശം പോലും പങ്ക് വെക്കാത്തതിലും ആണ് താരത്തിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. ജയറാമിന്റെ കുടുംബത്തെ തറഫാമിലി എന്ന് അധിക്ഷേപിച്ചുള്ള പോസ്റ്റ് വരെ എത്തി.

‘കൂടെ അഭിനയിച്ച ഒരു സഹപ്രവര്‍ത്തകന്‍ മരിച്ചാല്‍ പോലും തിരിഞ്ഞു നോക്കാന്‍ പറ്റാത്ത എന്ത് തിരക്കു ആണ് ഇയാള്‍ക്ക് ഉള്ളത്..വന്ന വഴി ഒരിക്കലും മറക്കരുത് ജയറാം.’ എന്നാണ് ഒരാളുടെ കമന്‍റ്. .

മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും തുടങ്ങി മലയാള സിനിമയിലെ പലരും വന്നു. സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആയതുകൊണ്ട് അങ്ങേരുടെ തിരക്കുകള്‍ മനസിലാക്കാം. ആ സുരേഷ് ഗോപി പോലും ശവസംസ്കാരം കഴിഞ്ഞതിന്റെ രണ്ടാം ദിവസം എത്തി. പക്ഷെ ജയറാം? ഇയാള്‍ ഒന്ന് കാണാന്‍ പോലും വന്നില്ലല്ലോ?
പാര്‍വതിയും ശ്രീനിവാസന്റെ ഫാന്‍ ആണ്. ‘വടക്കു നോക്കി യന്ത്രം’ എന്ന സിനിമയിലെ പാര്‍വ്വതി-ശ്രീനിവാസന്‍ കൂട്ടുകെട്ട് ആരും മറക്കില്ല. എന്നിട്ടും പാര്‍വതി എത്തിയില്ല. നടന്‍ സൂര്യ ഷൂട്ടിംഗ് നിര്‍ത്തി വച്ചാണ് വന്നത്. . ഇത്രയും ബന്ധമുള്ള ജയറാമും പാര്‍വതിയും വന്നില്ല ഇനി വേറെ വല്ല ഒഴിവാക്കാന്‍ പറ്റാത്ത situation ആണോ എന്നറിയില്ല’ എന്നാണ് മറ്റൊരു കമന്റ്. ‘ഇത്രക്ക് തിരക്കുള്ള നടനാണോ ജയറാം…? ശ്രീനിവാസന്‍ മരിച്ചിട്ട് കേരളത്തില്‍ നിന്ന് മാത്രമല്ല, തമിഴ് സിനിമയില്‍ നിന്ന് കൂടി താരങ്ങള്‍ അദ്ദേഹത്തെ കാണാന്‍ വന്നു… വരാന്‍ കഴിയാത്തവര്‍ അവരുടെ ദുഃഖം സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കു വെച്ചു.. പക്ഷെ മലയാളത്തിന്റെ പ്രിയപെട്ട ജയറാം ശ്രീനിവാസനെ കാണാന്‍ വന്നില്ല… ??’ ഒരാള്‍ ചോദിക്കുന്നു.

ജയറാമിനും ഭാര്യ പാര്‍വതിക്കും വേണ്ടി ഒത്തിരി എഴുതിയിട്ടും, കൂടെ അഭിനയിച്ചിട്ടും ഉള്ള ആളല്ലേ ശ്രീനിവാസന്‍, അതെങ്കിലും ഓര്‍മിക്കാമായിരുന്നു,’ എന്നാണ് മറ്റൊരാള്‍ പറയുന്നത്. അതേസമയം ജയറാമിനെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു മരണവീട്ടില്‍ വന്നില്ല എന്നത് കൊണ്ട് അയാളെ കുറ്റപ്പെടുത്തുന്നത് എന്തിനാണ് എന്നും ചിലര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ മരിച്ച് കിടക്കുന്നത് കാണുന്നതില്‍ ബുദ്ധിമുട്ടുണ്ടാകും അതുകൊണ്ടാണ് വരാതിരുന്നത് എന്നും പലരും ജയറാമിനെ ന്യായീകരിക്കുന്നു.

 

Tags: malayalam cinemaSreenivasanLatest infoSreenivasan deathJayaram family ParvathyJayaram parvathy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)
Kerala

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

Entertainment

ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ ‘സന്തോഷ് പണ്ഡിറ്റ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

പുതിയ വാര്‍ത്തകള്‍

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.