Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശിനെതിരെ യുദ്ധം ചെയ്യിപ്പിച്ച് ഇന്ത്യയെ തകര്‍ക്കാന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന; ഇന്ത്യയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളെ തിരിപ്പിക്കുന്നത് ഐഎസ്ഐ

ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥിസംഘടനകളെ ഇന്ത്യാ വിരുദ്ധ പ്രക്ഷോഭത്തിലേക്ക് നയിക്കാനുള്ള സാഹചര്യം ഒരുക്കിയത് ‍അമേരിക്കന്‍ ഡീപ് സ്റ്റേറ്റാണെന്ന് റിപ്പോര്‍ട്ടുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2025, 08:12 pm IST
in India, World
വെടിയേറ്റ വിദ്യാര്‍ത്ഥി നേതാവ് ഹാദിയെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോകുന്നു (ഇടത്ത്) ഹാദി (വലത്ത്)

വെടിയേറ്റ വിദ്യാര്‍ത്ഥി നേതാവ് ഹാദിയെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോകുന്നു (ഇടത്ത്) ഹാദി (വലത്ത്)

ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥിസംഘടനകളെ ഇന്ത്യാ വിരുദ്ധ പ്രക്ഷോഭത്തിലേക്ക് നയിക്കാനുള്ള സാഹചര്യം ഒരുക്കിയത് ‍അമേരിക്കന്‍ ഡീപ് സ്റ്റേറ്റാണെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യയില്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢപദ്ധതികള്‍ ആസൂത്രണം ചെയ്ത് വരികയാണ് അമേരിക്കയിലെ സമാന്തര അധികാരസംവിധാനമായ ഡീപ് സ്റ്റേറ്റ്. അമേരിക്കയിലെ സമ്പന്നകുടുംബങ്ങള്‍, സൈനിക മേധാവികള്‍, ആയുധക്കമ്പനി ഉടമകള്‍, രഹസ്യാന്വേഷണ ഏജന്‍സികള്‍, രാഷ്‌ട്രീയക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു രഹസ്യശക്തിയാണ് ഡീപ് സ്റ്റേറ്റ്.

ഏത് വിധേനെയും ഇന്ത്യയെക്കൊണ്ട് ബംഗ്ലാദേശിനെതിരെ യുദ്ധം ചെയ്യിപ്പിക്കുകയാണ് ഡീപ് സ്റ്റേറ്റിന്റെ ലക്ഷ്യം. അങ്ങിനെ വന്നാല്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവയെ മറയാക്കി ഇന്ത്യയ്‌ക്കെതിരെ നീക്കം നടത്തലാണ് ഡീപ് സ്റ്റേറ്റ് ലക്ഷ്യം. ഒപ്പം ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളെക്കൂടി ഇളക്കി പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് ആഭ്യന്തരകലാപം സൃഷ്ടിക്കുക, അതുവഴി മോദി സര്‍ക്കാരിനെ അട്ടിമറിക്കുക.

പക്ഷെ എത്ര പ്രകോപനമുണ്ടായാലും ബംഗ്ലാദേശിനെതിരെ മൗനം പാലിക്കാനാണ് ഇന്ത്യയുടെ നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനെ മാത്രമേ ഇന്ത്യ ലക്ഷ്യം വെയ്‌ക്കൂ. ബംഗ്ലാദേശിനെ ഒരിയ്‌ക്കലും ശത്രുവായി ഇന്ത്യ കാണക്കാക്കില്ല. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സികളുടെ വ്യക്തമായ റിപ്പോര്‍ട്ട് ഇന്ത്യയ്‌ക്ക് മുന്നിലുണ്ട്.

ഷേഖ് ഹസീന ഭരണത്തെ അട്ടിമറിച്ച ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി കലാപം നയിച്ച ഈങ്ക്വിലാബ് മഞ്ചയുടെ നേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയെക്കൊണ്ട് ഇന്ത്യയിലെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെക്കൂടി ബംഗ്ലാദേശിന്റെ ഭാഗമാക്കിക്കൊണ്ടുള്ള വിശാല ബംഗ്ലാദേശ് ഭൂപടം അവതരിപ്പിച്ചത് ഈ ലക്ഷ്യത്തോടെയാണ്. ഹാദി ഈ വിശാല ബംഗ്ലാദേശ് ഭൂപടം അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകമാണ് ഹാദിയ്‌ക്ക് വെടിയേല്‍ക്കുന്നത്. ഇതോടെ അക്രമികള്‍ ഇന്ത്യക്കാരാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യം. വിവിധ വിദ്യാര്‍ത്ഥി സംഘടനനേതാക്കള്‍ ഇടക്കാലഭരണച്ചുമതലയുള്ള മുഹമ്മദ് യൂനസിനോട് ആവശ്യപ്പെടുന്നത് ഹാനിയെ വെടിവെച്ച ശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെട്ട അക്രമികളെ ഉടന്‍ ബംഗ്ലാദേശില്‍ എത്തിക്കാനാണ്. അതായത് ഡീപ് സ്റ്റേറ്റ് പദ്ധതി ശരിക്കും വിജയിച്ചു എന്നര്‍ത്ഥം. വാസ്തവത്തില്‍ ഹാദിയുടെ മരണത്തിന് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലെന്നിരിക്കെയാണ് ഇന്ത്യയെ കൃത്യമായ ഗൂഢാലോചനയിലൂടെ കുടുക്കിയിരിക്കുന്നത്.

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ബംഗ്ലാദേശിന്റെ ഭാഗമാക്കും എന്ന പ്രകോപന പ്രസംഗം ഈയിടെ നാഷണല്‍ സിറ്റിസണ്‍സ് പാര്‍ട്ടി നേതാവ് ഹസ്നത്ത് അബ്ദുള്ളയെക്കൊണ്ട് നടത്തിച്ചതും ഈ പദ്ധതിയുടെ ഭാഗമാണെന്ന് കരുതുന്നു. ബംഗ്ലാദേശിനെതിരെ പരമാവധി ഇന്ത്യയെ പ്രകോപിപ്പിക്കുക- അതാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം ഹിന്ദുവായ ദീപു ചന്ദ്രദാസ് എന്ന യുവാവിനെ ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥികള്‍ അടിച്ചുകൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ ശേഷം കത്തിച്ച സംഭവവും ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ വേണ്ടി കരുതിക്കൂട്ടി ചെയ്യിക്കുന്നതാണ്. ഇതും പാക് ചാരസംഘടനയായ ഐഎസ് ഐ ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥികളെക്കൊണ്ട് ചെയ്യിച്ചതാണെന്ന് പറയുന്നു. എന്തായാലും ബംഗ്ലാദേശിലെ കലാപകാരികളായ വിദ്യാര്‍ത്ഥികളെ മുഴുവന്‍ ഇന്ത്യയ്‌ക്കെതിരെ തിരിക്കുന്നത് ആസൂത്രിതമായ ഒരു ഡീപ് സ്റ്റേറ്റ് പ്ലാന്‍ ആണെന്ന് പറയുന്നു. ആ പ്ലാന്‍ ഡീപ് സ്റ്റേറ്റ് നടപ്പാക്കിയത് പാകിസ്ഥാന്റെ രഹസ്യ ഏജന്‍സിയായി ഐഎസ് ഐയിലൂടെ ആണ്. ഡീപ് സ്റ്റേറ്റിന്റെ ഇന്ത്യാ വിരുദ്ധ പ്ലാന്‍ ബംഗ്ലാദേശിലിരുന്ന് നടപ്പാക്കുന്നത് ഐഎസ് ഐ ആണ്.

 

Tags: BangladeshDeep statePakistan ISISharif Osman HadiInquilab ManchaAnti India sloganAnti India studentsIndia Bangladesh riftNcp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

India

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

India

നേപ്പാളിലെ ബാലെന്‍ ഷാ ഡീപ് സ്റ്റേറ്റ് പ്രതിനിധി; അഖണ്ഡഭാരതത്തെ വെല്ലുവിളിക്കുന്ന ‘ഗ്രേറ്റര്‍ നേപ്പാള്‍’ നടപ്പാക്കുമോ? ബാലെന്‍ ഷാ വിനയാകുമോ?

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.