Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തണ്ണിമത്തന്‍ ബാഗ്, കഫിയ ധരിച്ച് പലസ്തീന്‍ കുട്ടികളുടെ പേരു വിളിക്കല്‍…ലിബറലുകളുടെ ഈ രീതികള്‍ തീയില്‍ എണ്ണയൊഴിക്കും… ബോണ്ടിബീച്ചില്‍ നടന്നത്…

പലസ്തീനെ ഒരു സ്വതന്ത്രരാജ്യമായി അംഗീകരിക്കുന്നു എന്ന പ്രഖ്യാപനം ആസ്ത്രേല്യ, യുകെ, കാനഡ എന്നീ രാജ്യങ്ങള്‍ നടത്തിയത് 2025 സെപ്തംബര്‍ 21നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2025, 07:55 pm IST
inIndia, World

ജെറുസലെം: പലസ്തീനെ ഒരു സ്വതന്ത്രരാജ്യമായി അംഗീകരിക്കുന്നു എന്ന പ്രഖ്യാപനം ആസ്ത്രേല്യ, യുകെ, കാനഡ എന്നീ രാജ്യങ്ങള്‍ നടത്തിയത് 2025 സെപ്തംബര്‍ 21നാണ്. ഇസ്രയേല്‍ ഇറാന്റെ നേതൃത്വത്തിലുള്ള ഭീകരശൃംഖലകളെ ഒന്നൊന്നായി തകര്‍ക്കുന്ന സമയത്തായിരുന്നു ഈ പ്രഖ്യാപനം. ഗാസയിലെ ഹമാസ്, ലെബനനിലെ ഹെസ്ബുള്ള, യെമനിലെ ഹൂതികള്‍, ഇസ്രയേലിലെ ഖമനേയിയുടെ ഭീകരര്‍ എന്നീങ്ങനെ മധ്യേഷ്യയെ ചുറ്റിവരിഞ്ഞിരിക്കുന്ന ഇസ്ലാമിക ഭീകരതയെ വേട്ടയാടിക്കൊണ്ടിരിക്കുകയായിരുന്നു ഇസ്രയേല്‍. അതിനിടയിലാണ് ആസ്ത്രേല്യ, യുകെ, കാനഡ എന്നിവര്‍ പലസ്തീനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ച് പ്രസ്താവന ഇറക്കിയത്.

മൂന്ന് മാസം മുന്‍പ് തന്നെ ഈ മൂന്ന് രാജ്യങ്ങള്‍ക്കും ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പും നല്‍കിയിരുന്നു. ഈ നയം തീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്ല്യമാണെന്നാണ് ബെഞ്ചമിന്‍ നെതന്യാഹു ആസ്ത്രേല്യന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസിന് എഴുതിയ കത്തില്‍ താക്കീതായി നല്‍കിയത്. അല്ലെങ്കിലേ ഇസ്ലാമിക ഭീകരത ഒരു അര്‍ബുദമായി ആസ്ത്രേല്യയിലും യുകെയിലും കാനഡയിലും എല്ലാം പടര്‍ന്നുകൊണ്ടിരിക്കുകയാണ്. പലസ്തീന്‍ എന്ന സ്വതന്ത്രരാജ്യത്തെ അംഗീകരിക്കുന്ന എന്ന പ്രസ്താവന ഈ ഇസ്ലാമിക ഭീകരവാദത്തിന് പ്രോത്സാഹനം നല്‍കുന്ന പ്രസ്താവനയാണിതെന്ന് ബെഞ്ചമിന്‍ നെതന്യാഹുവിന് നന്നായി അറിയാമായിരുന്നു. കാരണം അനുകൂലമായ സാഹചര്യത്തില്‍ കത്തിക്കാളി വളരുന്ന ഒന്നാണ് ഇസ്ലാമിക ഭീകരത. അതിനെ അടിച്ചമര്‍ത്തിയാല്‍ മാത്രമേ അത് വളരാതിരിക്കൂ എന്ന് നന്നായി അറിയാവുന്ന ആളാണ് ബെഞ്ചമിന്‍ നെതന്യാഹു.

ലിബറലുകളെന്ന് കാണിക്കാനാണ് ആസ്ത്രേല്യയും യുകെയും കാനഡയും പലസ്തീനെ അനുകൂലിച്ച് പ്രസ്താവന നടത്തുന്നത്. സ്റ്റേജില്‍ തണ്ണിമത്തന്‍ ബാഗ് കാണിച്ചും മറ്റും നമ്മുടെ നാട്ടിലെ ചില ബുദ്ധിജീവികള്‍ ചെയ്യുന്നതും ഇതേ ലിബറല്‍ ചിന്താഗതിയുടെ പ്രകടനമാണ്. ഈയിടെ ആഷിക് അബു ഉള്‍പ്പെടെയുള്ള കേരളത്തിലെ സിനിമാതാരങ്ങള്‍ തലയില്‍ കഫിയ ധരിച്ചാണ് പലസ്തീനിലെ മരിച്ച കുട്ടികളുടെ പേരുകള്‍ ഉറക്കെ സ്റ്റേജില്‍ വിളിച്ചുപറഞ്ഞത്. ഇതുപോലുള്ള നിരവധി ലിബറല്‍ പരിപാടികള്‍ ഉടനീളം നടക്കുന്നതിനാല്‍ തന്നെയാണ് ഇന്ത്യയില്‍ പല രൂപത്തില്‍ ഇസ്ലാമിക ഭീകരത അഴിഞ്ഞാടുന്നത്. ദല്‍ഹിയിലെ സ്ഫോടനം അതിന്റെ ഉദാഹരണമാണ്. ഇങ്ങിനെ ഇസ്ലാമിക ഭീകരതയ്‌ക്ക് മൃദുലമായ തലോടല്‍ നല്‍കുന്നതിന്റെ പ്രത്യാഘാതം ഭീകരമാണെന്ന് ആരും അറിയുന്നില്ല. ആസ്ത്രേല്യയിലെ സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ സംഭവിച്ചത് അതാണ്. ഇസ്ലാമിക ഭീകരവാദത്തിന്റെ അഴിഞ്ഞാട്ടം.. ജൂതന്മാര്‍ തിങ്ങിത്താമസിക്കുന്ന ബീച്ച് പ്രദേശമാണ് ബോണ്ടി ബീച്ച്. ജൂതന്മാരുടെ ഹനുക്ക എന്ന ആഘോഷം നടക്കുന്ന നാളുകളിലൊന്നിലാണ് ബാപ്പയും മകനുമായ രണ്ട് പാകിസ്ഥാന്‍ ഭീകരര്‍ കാറില്‍ നിറതോക്കുമായി എത്തിയത്. ദീപങ്ങള്‍ കത്തിച്ചുകൊണ്ട് ജൂതന്മാര്‍ എട്ട് ദിവസം തുടര്‍ച്ചയായി കൊണ്ടാടുന്ന ആഘോഷമാണ് ഹനൂക്ക. ജെറുസലെമിലെ വിശുദ്ധ ജൂതക്ഷേത്രത്തിന്റെ പുനരര്‍പ്പണ ദിനമാണ് ഹനൂക്ക. 2000 വര്‍ഷം മുന്‍പ് ഗ്രീക്ക്-സിറിയന്‍ ആധിപത്യത്തിനെതിരെ ജൂതന്മാര്‍ വിപ്ലവം നടത്തി ജെറുസലെമിനെ വിമോചിപ്പ ദിനത്തിന്റെ ഓര്‍മ്മയ്‌ക്കാണ് ഹനൂക്ക കൊണ്ടാടുന്നത്. അത് അറിഞ്ഞുകൊണ്ട് തന്നെയാണ് ആ ജൂതോത്സവത്തിനുള്ളിലേക്ക് പാക് ഭീകരരായ ബാപ്പയും മകനും തോക്കുമായി എത്തിയത്. ഇത് 2024 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിന്റെ അതിര്‍ത്തിയിലൂടെ ഒരു സംഗീതപരിപാടി നടക്കുന്നിടത്തേക്ക് പാഞ്ഞെത്തി 1200ല്‍ പരം ജൂതന്മാരെ വെടിവെച്ചു കൊന്നതിനെ ഓര്‍മ്മിപ്പിക്കുന്ന ആക്രമണമാണ്. അതാണ് ബോണ്ടി ബീച്ചിലെ ഹനൂക്ക ആഘോഷത്തിനിടെ നടന്നത്. ബാപ്പയും മകനും ജൂതന്മാര്‍ക്ക് നേരെ തുരുതുരാ വെടിയുതിര്‍ത്തു. കൊല്ലപ്പെട്ടത് പത്ത് വയസ്സുകാരിയായ പെണ്‍കുട്ടി ഉള്‍പ്പെടെ 16 ജൂതന്മാര്‍, വെടിയേറ്റ് ചികിത്സയില്‍ കഴിയുന്നത് 50ല്‍ പരം ജൂതന്മാര്‍. പാക് ഭീകരരായ ബാപ്പയും മകനുമായ സാജിദ് അക്രമും (50 വയസ്സ്), അയാളുടെ മകന്‍ നവീദ് അക്രമും (24) എത്തിയ കാറില്‍ നിന്നും രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് പതാകകള്‍ കണ്ടെടുത്തിട്ടുണ്ട്.

എന്തായാലും ബെഞ്ചമിന്‍ നെതന്യാഹു നല്‍കിയ താക്കീത് ഫലിച്ചു. പലസ്തീന്‍ രാജ്യത്തെ അനുകൂലിച്ച് പ്രഖ്യാപനം നടത്തിയ ആന്‍റണി ആല്‍ബനീസിന്റെ ആസ്ത്രേല്യ ഇസ്ലാമിക ഭീകരവാദത്തിന്റെ ചൂടറിഞ്ഞു. ഇനി യുകെയിലും കാനഡയിലും എന്നാണ് വെടിപൊട്ടുക എന്നതിന് കാതോര്‍ക്കാം.

Tags: Bondi beach attackJew festivalHunukkah festivalAustraliaIsraelPakistan terroristsBondi beach shootingHanukkahsuppport for Palestine
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.