Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതം വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന സനാതനരാഷ്‌ട്രം; ലോകത്തിന്റെ ഭാവി വിശ്വഗുരുവായിത്തീരുന്ന ഭാരതത്തിൽ: ഡോ.മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2025, 04:08 pm IST
in India, Parivar

ചെന്നൈ : എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുന്ന സനാതന രാഷ്‌ട്രമാണ് ഭാരതമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വിവിധത എന്നത് ഈ രാഷ്‌ട്രത്തിന്റെ അടിസ്ഥാനമാണ്. ഹിന്ദുത്വം എന്ന ഏകാത്മകതയാണ് ശാശ്വതം. വ്യത്യസ്തകളെല്ലാം താത്കാലികം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദി കാര്യക്രമങ്ങളുടെ ഭാഗമായി ചെന്നൈയില്‍ ക്ഷണിക്കപ്പെട്ട സദസിനെ അഭിസംബോധന ചെയ്യുകയായിരുന്നു സര്‍സംഘചാലക്.

ഈ രാഷ്‌ട്രത്തോട് ചുമതലാബോധമുള്ളവരെല്ലാം ഹിന്ദുക്കളാണെന്ന് സര്‍സംഘചാലക് പറഞ്ഞു. സമൂഹത്തിനുള്ളിലെ ശക്തമായ ഒരു സംഘടനയാകാനല്ല ആര്‍എസ്എസ് ആഗ്രഹിക്കുന്നത് മറിച്ച് എതിര്‍ക്കുന്നവരടക്കം മുഴുവന്‍ സമൂഹത്തെയും സംഘടിപ്പിക്കാനാണ്. സമൂഹത്തിന് സ്വയംപര്യാപ്തമാകാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് സംഘം ചെയ്യുന്നത്. പരിവര്‍ത്തനത്തിന്റെ ചാലകശക്തി ആര്‍എസ്എസാണെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിക്കാണാന്‍ സംഘം ആഗ്രഹിക്കുന്നില്ല. എല്ലാ മാറ്റത്തിന്റെയും ക്രെഡിറ്റ് സമൂഹത്തിനാണ്. അത്തരത്തില്‍ മാറ്റത്തിന് നേതൃത്വം നല്കാനാവും വിധം സമൂഹം സംഘടിതമാവുകയും സ്വയം സജ്ജമാവുകയും വേണം.

ധര്‍മ്മമാണ് സമൂഹത്തെ ഏകോപിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നത്. ധര്‍മ്മം മതമോ ആരാധനയോ അല്ല, അത് ഒരുമിപ്പിക്കുകയും ഉയര്‍ത്തുകയും ചെയ്യുന്ന ജീവിതമൂല്യമാണെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു. ഭാരതത്തെ പരമവൈഭവത്തിലെത്തിക്കാനും ലോകത്തിന് മാതൃകയായി വളര്‍ത്താനും സമൂഹത്തെ സജ്ജമാക്കുകയാണ് സംഘം ചെയ്യുന്നത്. അതിന് ഒരുമയും ഗുണസമ്പന്നവുമായ സമൂഹം സൃഷ്ടിക്കപ്പെടണം. ലോകത്തിന്റെ ഭാവി വിശ്വഗുരുവായിത്തീരുന്ന ഭാരതത്തിലാണ്. ആ ചുമതല നമ്മുടെ ചുമലിലാണ്. നമ്മുടെ അടുത്ത തലമുറ സംസ്‌കാരത്തില്‍ അഭിമാനിക്കണമെങ്കില്‍, ആദ്യം നമുക്ക് അഭിമാനം ഉണ്ടായിരിക്കണമെന്ന് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.

വ്യക്തിനിര്‍മാണമല്ലാതെ മറ്റൊന്നും സംഘത്തിന്റെ പ്രവര്‍ത്തനമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ സ്വയംസേവകര്‍ എല്ലാം ചെയ്യും. 100 വര്‍ഷത്തെ സംഘയാത്ര എളുപ്പമായിരുന്നില്ല. ചിന്തകള്‍ അംഗീകരിക്കപ്പെട്ടില്ല. സാമ്പത്തിക പിന്തുണയോ മാധ്യമസഹായമോ ഉണ്ടായിരുന്നില്ല. ഭരണാധികാരികള്‍ എപ്പോഴും സംഘ വിരുദ്ധരായിരുന്നു. ഹിന്ദു മരിക്കുന്ന സമൂഹമാണെന്ന് ആളുകള്‍ക്ക് തോന്നിയിരുന്നു. സ്വയംസേവകരുടെ സമര്‍പ്പണത്തിലൂടെ സംഘം ഇതുവരെ എത്തിയത്. ഈ യാത്രയില്‍ ഒരു സംഘടനയും നേരിടാത്ത എതിര്‍പ്പ് നമ്മള്‍ നേരിട്ടു. സ്വയംസേവകര്‍ ആക്രമിക്കപ്പെട്ടു, കൊല്ലപ്പെട്ടു, എന്നിട്ടും വിശ്വാസ്യതയുടെയും സ്വീകാര്യതയുടെയും ഘട്ടത്തിലേക്ക് സംഘം എത്തിയത് പ്രതിബദ്ധതയുള്ള പ്രവര്‍ത്തകരുടെ കഠിനപരിശ്രമത്തിലൂടെയാണെന്ന് സര്‍സംഘചാലക് പറഞ്ഞു.

Tags: RSSChennaiDr.Mohan Bhagwatcentenary CelebrationsHindutvaSarsanghchalakDiversity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസിനെ നിരോധിക്കണമെന്ന റിപ്പോർട്ട് മോദി എന്നേ തള്ളിക്കളഞ്ഞു ; ഇന്ത്യയെ തകർക്കാൻ വിദേശശക്തികളെ പോലും കൂട്ടുപിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്

India

ഹിന്ദുക്കൾക്കൊപ്പം നിൽക്കുന്നു ; ആർഎസ്എസിനെ നിരോധിക്കണമെന്ന് ട്രമ്പിനോട് ആവശ്യപ്പെട്ട് ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ; ആഹ്ലാദിച്ച് ഇടത് -ജിഹാദികൾ

India

സംഘവികാസം എന്നാല്‍ ദേശീയ ആശയങ്ങളുടെ വ്യാപനം: ദത്താത്രേയ ഹൊസബാളെ

India

സന്ത് രവിദാസിന്റെ ജീവിതം ഭിന്നതകള്‍ മറികടന്ന ഏകതയുടെ മന്ത്രം: സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

Kerala

10 കോടിയിലേറെ വീടുകളിൽ സംഘശതാബ്ദി സമ്പർക്കമെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.